വാത്മീകി പോലും കാണാതിരുന്ന ഊർമ്മിളയുടെ വിലാപം , എന്നും നിറം കുറഞ്ഞ കാൻവാസിൽ മാത്രം വരക്കപ്പെട്ട ഊർമ്മിള എന്ന കഥാപാത്രം... ഇതെല്ലാം വളരെ ഹൃദയ സ്പർശിയായി ആവിഷ്കരിച്ച കവിക്കും ശബ്ദസൗകുമാര്യത്തോടെ ആലപിച്ച ഗായകനും മനോഹരമായ ദൃശ്യാവിഷ്കാരത്തിനും ഒരായിരം അഭിനന്ദനങ്ങൾ
ത്രേതായുഗത്തിലെ ദുഃഖപുത്രിയാണ് ഊർമ്മിള . വാൽമീകി പോലും മറന്ന് പോയവൾ. ആ കണ്ണുനീർ തുള്ളിയുടെ വിലാപങ്ങൾക്ക് കാവ്യങ്ങൾ തീർക്കാൻ യുഗങ്ങൾ പിന്നെയും പിന്നിട്ടിരിക്കുന്നു . ശ്രീ വിജയൻ പുല്ലഴി യുടെ "ഊർമ്മിളയുടെ വിലാപം" എന്ന കവിതയിലൂടെ ഒരു മഹാകാവ്യത്തിന്റെ ഇത്തിരി ത്താളുകളിൽ ഒതുങ്ങിപ്പോയ ഈ ജനകപുത്രിയുടെ വിരഹവേദനയുടെ ആഴം ,ത്രേതായുഗ മഹാകവി വാത്മീകി കണ്ട സീതാ വിലാപത്തിനു മപ്പുറത്താണെന്ന് കലിയുഗത്തിലെ കവി ശ്രീ പുല്ലഴി അസ്വാദകർക്ക് കാട്ടിത്തരുന്നു. ശ്രീ RK രാജൻ മാഷുടെ സംഗീതവും ആലാപനവും . ശ്രീമതി,ശാലിനി ഗോപീകൃഷ്ണന്റെ എഡിറ്റിംങ്ങും ഒത്തുചേർന്നപ്പോൾ ഈകവിതയിലെ അടക്കിപ്പിടിച്ച തേങ്ങലുകൾക്കൊപ്പം ആസ്വാദകരും വിതുമ്പിപ്പോകുന്നു. അഭിനന്ദനങ്ങൾ
വാത്മീകി പോലും കാണാതിരുന്ന ഊർമ്മിളയുടെ വിലാപം , എന്നും നിറം കുറഞ്ഞ കാൻവാസിൽ മാത്രം വരക്കപ്പെട്ട ഊർമ്മിള എന്ന കഥാപാത്രം... ഇതെല്ലാം വളരെ ഹൃദയ സ്പർശിയായി ആവിഷ്കരിച്ച കവിക്കും ശബ്ദസൗകുമാര്യത്തോടെ ആലപിച്ച ഗായകനും മനോഹരമായ ദൃശ്യാവിഷ്കാരത്തിനും ഒരായിരം അഭിനന്ദനങ്ങൾ
വരികളും ആലാപനവും ഈണവും കലക്കി
നല്ല തന്മയത്വത്തോടെ അവതരിപ്പിക്കുവാൻ കഴിഞ്ഞു👌👌👌
നന്നായിട്ടുണ്ട്
Very nice ... congratulations 👏
Very good picturisation and words andAlapanam
Superb ...
👍
ഊർമിളയെ പോലെ ഊർമിളക്ക് മാത്രമേ ആകാൻ പറ്റു 🥰
ത്രേതായുഗത്തിലെ
ദുഃഖപുത്രിയാണ് ഊർമ്മിള .
വാൽമീകി പോലും മറന്ന്
പോയവൾ.
ആ കണ്ണുനീർ തുള്ളിയുടെ
വിലാപങ്ങൾക്ക് കാവ്യങ്ങൾ
തീർക്കാൻ
യുഗങ്ങൾ പിന്നെയും പിന്നിട്ടിരിക്കുന്നു .
ശ്രീ വിജയൻ പുല്ലഴി യുടെ
"ഊർമ്മിളയുടെ വിലാപം"
എന്ന കവിതയിലൂടെ
ഒരു മഹാകാവ്യത്തിന്റെ
ഇത്തിരി ത്താളുകളിൽ
ഒതുങ്ങിപ്പോയ ഈ ജനകപുത്രിയുടെ വിരഹവേദനയുടെ
ആഴം ,ത്രേതായുഗ
മഹാകവി വാത്മീകി കണ്ട
സീതാ വിലാപത്തിനു മപ്പുറത്താണെന്ന്
കലിയുഗത്തിലെ കവി ശ്രീ പുല്ലഴി അസ്വാദകർക്ക് കാട്ടിത്തരുന്നു.
ശ്രീ RK രാജൻ മാഷുടെ സംഗീതവും ആലാപനവും .
ശ്രീമതി,ശാലിനി ഗോപീകൃഷ്ണന്റെ
എഡിറ്റിംങ്ങും ഒത്തുചേർന്നപ്പോൾ
ഈകവിതയിലെ അടക്കിപ്പിടിച്ച തേങ്ങലുകൾക്കൊപ്പം ആസ്വാദകരും വിതുമ്പിപ്പോകുന്നു.
അഭിനന്ദനങ്ങൾ