അൻവറും എഡിജിപിയും പരസ്പരം ക്വട്ടേഷൻ കൊടുക്കുന്നോ ? |
ฝัง
- เผยแพร่เมื่อ 17 ก.ย. 2024
- അൻവറും എഡിജിപിയും പരസ്പരം ക്വട്ടേഷൻ കൊടുക്കുന്നോ ? | #Newshour | Anoop Balachandran | 14 Sep 2024
#PVAnvar #PVAnvar #PinarayiVijayan #cpim #ldf #newshour
#AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ar...
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
നമ്മുടെ മുഖ്യമന്ത്രിയെ ആ സ്ഥാനത്തുനിന്ന് എന്നേ മാറ്റേണ്ടിയിരിക്കുന്നു😮😮😮😮 ഇനിയും തീരുമാനമെടുക്കേണ്ടത് പാർട്ടിയാണ്..... ഇടത് പകഷ മുന്നണി യാണ് 🙏
ഇരട്ടചങ്കൻ എന്ന് കേൾക്കുമ്പോൾ പണ്ടേ ഞങ്ങൾക്കൊക്കെ ചിരി വരുമായിരുന്നു
നിങ്ങൾ ചാനലുകാർ അല്ലേ ഇരട്ടചങ്കൻ എന്ന് പറഞ്ഞ് പൊക്കിക്കൊണ്ട് നടന്നത്.
ഞങ്ങൾക്ക് അവൻ പരട്ട ചങ്ങൻ ആണ് 😜
ഇയാളുടെ ചങ്ക് ആസനത്തിലാണ്
അങ്ങനെ ,😂😂പിണറായി വിജയൻ എന്ന് മാത്രം വിളിച്ചുകൊണ്ടിരുന്ന അവതാരകർ പോലും വിജയൻ എന്ന് വിളിച്ചു തുടങ്ങി 😮😮.
😅😮
വി കെ . എൻ ചെറുകഥ
*നായിൻ്റെ മോൻ* ചെറു കഥ .
വി. കെ. എൻ
ശങ്കുണി മേനോൻ . അന്തരിച്ചു.
വൈകുന്നേരം നാല് മണിക്കായിരുന്നു അന്ത്യം. ഘടാഘടിയനും താന്തോന്നിയും അസാമാന്യ ധൈര്യശാലിയുമായിരുന്നു.
രാവിലെ പത്ത് മണിയോടെ നാട് നീങ്ങും എന്നായിരുന്നു വൈദ്യൻ വിധിച്ചത്.
വൈദ്യനെ പോലും തോല്പിച്ച 6 മണിക്കൂർ.
ഭാര്യയും മക്കളും മരുമക്കളും എല്ലാം അടുത്തുണ്ട് .
വൈദ്യരുടെ പ്രവചനത്തെ പോലും തോല്പിച്ച മേനോനോട് അയൽക്കാർക്കും ബഹുമാനമായിരുന്നു.
മരിച്ച് കിടക്കുന്ന മേനോന്റെ പ്രൗഢ ഗംഭീര മുഖത്ത് നോക്കി അയലത്തെ പെണ്ണുങ്ങൾ മൂക്കത്ത് വിരൽ വച്ച് അടക്കം പറഞ്ഞു... 'എന്തൊരു പ്രൗഢിയാണ് ചത്ത് കിടക്കുമ്പോഴും ചമഞ്ഞ് കിടക്കുന്നത് കണ്ടില്ലേ'
തറവാട് ക്ഷയിച്ചെങ്കിലും കോലോത്ത് ഒന്നിനും കുറവില്ലായിരുന്നു.
സുഭിക്ഷ ഭക്ഷണവും പുത്തനുടുപ്പുകളും മേനോൻ ഉറപ്പാക്കിയിരുന്നു.
തറവാട്ട് മുറ്റത്ത് തലയെടുപ്പോടെ ആന ചിന്നം വിളിച്ചു. വേലക്കാരികളുടെ എണ്ണത്തിനോ കാവൽക്കാരുടെ വേഷഭൂഷാദികൾക്ക് പോലുമോ കോട്ടം തട്ടിയില്ല.
ശങ്കുണ്ണി മേനോനെ കണ്ട് പഠിക്കണമെന്ന് അന്യ നാട്ടുകാരുപോലും പറയാറുണ്ട്.
ഇരു ചെവിയറിയാതെ എല്ലാം മേനോൻ നോക്കി നടത്തിയിരുന്നു.
ദഹനവും സഞ്ചയനവും കഴിഞ്ഞു. 41 ന് സർവ്വാണി സദ്യയും കഴിഞ്ഞു. .
തറവാട്ടിലെ അന്തേവാസികൾ മാത്രം ബാക്കിയായി.
വട്ടമേശ യോഗത്തിൽ കൂട്ടത്തിൽ മൂത്തയാൾ അനന്തരാവകാശിയായി ചാർജ് എടുത്തു.
മേനോന്റെ ഓർമ്മക്കായി പൂർണ്ണകായ പ്രതിമ എന്ന നിർദ്ദേശം കൂട്ടത്തിലാരോ മുന്നോട്ട് വെച്ച് .
കൊള്ളാമെന്ന് എല്ലാരും സമ്മതിച്ചു. കണക്കപ്പിള്ളയോട് ഖജാനയുടെ വിവരം വായിക്കാൻ ആവശ്യപ്പെട്ടു.
കണക്കപ്പിള്ള ആരുടെയും മുഖത്ത് നോക്കാതെ പറഞ്ഞു.
'പ്രതിമ വേണ്ട ഒരു ഫോട്ടോ വരച്ച് വെച്ചാൽ മതി.'
പറ്റില്ലെന്ന് എല്ലാരും തീർത്തു പറഞ്ഞു. അല്ലലറിയിക്കാതെ കുടുംബം പോറ്റിയ മനുഷ്യനോട് നന്ദി കേട് പാടില്ല. അവർ ഉറപ്പിച്ചു.
വഴങ്ങില്ലെന്ന് മനസ്സിലായ കണക്കപ്പിള്ള കണക്ക് പുസ്തകം മേശപ്പുറത്ത് വെച്ചു.
പുതുതായി ചാർജെടുത്ത അധികാരി പുസ്തകത്തിലൂടെ കണ്ണോടിച്ചു...
-ആന പണയത്തിലാണ്
- തെങ്ങും തോപ്പ് പണയത്തിലാണ്
- തറവാട് പണയത്തിലാണ്.
- ചുറ്റുമതിലിന്റെ കല്ലുകൾ വിറ്റു. മരണ ശേഷം പൊളിക്കാനാണ് കരാർ..
കണക്ക് പുസ്തകം മുഴുവൻ വായിച്ച് വിയർക്കുന്ന പുത്തനധികാരിയോട് മറ്റുള്ളവർ കാര്യം തിരക്കി.
അധികാരി മീശ പിരിച്ച് കാർക്കിച്ച് തുപ്പി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു:
'നായിന്റെ മോൻ'.
✍️ വി.കെ.എൻ.
ഈ അവസ്തയായിരിക്കും ഇനി കേരളത്തിൽ ഭരണം മാറിക്കഴിഞ്ഞാൽ പുത്തനധികാരി പഴയ അധികാരിയെ പറ്റി കാർക്കിച്ച് തുപ്പി കൊണ്ട് പറയുന്നത് എന്ന് ആരോപിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഇത് ഒരു എഴുത്തുകാരന്റെ ദീർഘ ദർശനമാണ്.
😂🤣😂🤣😂🤣😂🤣😂
ഇരട്ടച്ചങ്ങു എന്ന് കേൾക്കുമ്പോൾ എല്ലാർക്കും ചിരി ആണ് .. കട്ടുമുടികുമ്പോൾ കണ്ടത് ചിരി അല്ല വിധി ആണ് ... നാണം കേട്ട ഭരണ വർഗം 😢
ഒന്ന് വേണ്ടത് രണ്ടുണ്ടെകിലും രണ്ട് വേണ്ടത് ഒന്നേ ഉള്ളൂവെങ്കിലും അത് അപാകത ആണ്.
നാണംകെട്ട കാരണഭൂതത്തിന്റെ ആസനത്തിൽ ആൽ മുളച്ചു ദാ ഇങ്ങനെ
ദീർഘദൃഷ്ടിയുള്ളമണ്മറഞ്ഞുപോയ ഒരു കഥാകാരൻ വി. കെ. .എൻ,
വി കെ . എൻ ചെറുകഥ
*നായിൻ്റെ മോൻ* ചെറു കഥ .
വി. കെ. എൻ
ശങ്കുണി മേനോൻ . അന്തരിച്ചു.
വൈകുന്നേരം നാല് മണിക്കായിരുന്നു അന്ത്യം. ഘടാഘടിയനും താന്തോന്നിയും അസാമാന്യ ധൈര്യശാലിയുമായിരുന്നു.
രാവിലെ പത്ത് മണിയോടെ നാട് നീങ്ങും എന്നായിരുന്നു വൈദ്യൻ വിധിച്ചത്.
വൈദ്യനെ പോലും തോല്പിച്ച 6 മണിക്കൂർ.
ഭാര്യയും മക്കളും മരുമക്കളും എല്ലാം അടുത്തുണ്ട് .
വൈദ്യരുടെ പ്രവചനത്തെ പോലും തോല്പിച്ച മേനോനോട് അയൽക്കാർക്കും ബഹുമാനമായിരുന്നു.
മരിച്ച് കിടക്കുന്ന മേനോന്റെ പ്രൗഢ ഗംഭീര മുഖത്ത് നോക്കി അയലത്തെ പെണ്ണുങ്ങൾ മൂക്കത്ത് വിരൽ വച്ച് അടക്കം പറഞ്ഞു... 'എന്തൊരു പ്രൗഢിയാണ് ചത്ത് കിടക്കുമ്പോഴും ചമഞ്ഞ് കിടക്കുന്നത് കണ്ടില്ലേ'
തറവാട് ക്ഷയിച്ചെങ്കിലും കോലോത്ത് ഒന്നിനും കുറവില്ലായിരുന്നു.
സുഭിക്ഷ ഭക്ഷണവും പുത്തനുടുപ്പുകളും മേനോൻ ഉറപ്പാക്കിയിരുന്നു.
തറവാട്ട് മുറ്റത്ത് തലയെടുപ്പോടെ ആന ചിന്നം വിളിച്ചു. വേലക്കാരികളുടെ എണ്ണത്തിനോ കാവൽക്കാരുടെ വേഷഭൂഷാദികൾക്ക് പോലുമോ കോട്ടം തട്ടിയില്ല.
ശങ്കുണ്ണി മേനോനെ കണ്ട് പഠിക്കണമെന്ന് അന്യ നാട്ടുകാരുപോലും പറയാറുണ്ട്.
ഇരു ചെവിയറിയാതെ എല്ലാം മേനോൻ നോക്കി നടത്തിയിരുന്നു.
ദഹനവും സഞ്ചയനവും കഴിഞ്ഞു. 41 ന് സർവ്വാണി സദ്യയും കഴിഞ്ഞു. .
തറവാട്ടിലെ അന്തേവാസികൾ മാത്രം ബാക്കിയായി.
വട്ടമേശ യോഗത്തിൽ കൂട്ടത്തിൽ മൂത്തയാൾ അനന്തരാവകാശിയായി ചാർജ് എടുത്തു.
മേനോന്റെ ഓർമ്മക്കായി പൂർണ്ണകായ പ്രതിമ എന്ന നിർദ്ദേശം കൂട്ടത്തിലാരോ മുന്നോട്ട് വെച്ച് .
കൊള്ളാമെന്ന് എല്ലാരും സമ്മതിച്ചു. കണക്കപ്പിള്ളയോട് ഖജാനയുടെ വിവരം വായിക്കാൻ ആവശ്യപ്പെട്ടു.
കണക്കപ്പിള്ള ആരുടെയും മുഖത്ത് നോക്കാതെ പറഞ്ഞു.
'പ്രതിമ വേണ്ട ഒരു ഫോട്ടോ വരച്ച് വെച്ചാൽ മതി.'
പറ്റില്ലെന്ന് എല്ലാരും തീർത്തു പറഞ്ഞു. അല്ലലറിയിക്കാതെ കുടുംബം പോറ്റിയ മനുഷ്യനോട് നന്ദി കേട് പാടില്ല. അവർ ഉറപ്പിച്ചു.
വഴങ്ങില്ലെന്ന് മനസ്സിലായ കണക്കപ്പിള്ള കണക്ക് പുസ്തകം മേശപ്പുറത്ത് വെച്ചു.
പുതുതായി ചാർജെടുത്ത അധികാരി പുസ്തകത്തിലൂടെ കണ്ണോടിച്ചു...
-ആന പണയത്തിലാണ്
- തെങ്ങും തോപ്പ് പണയത്തിലാണ്
- തറവാട് പണയത്തിലാണ്.
- ചുറ്റുമതിലിന്റെ കല്ലുകൾ വിറ്റു. മരണ ശേഷം പൊളിക്കാനാണ് കരാർ..
കണക്ക് പുസ്തകം മുഴുവൻ വായിച്ച് വിയർക്കുന്ന പുത്തനധികാരിയോട് മറ്റുള്ളവർ കാര്യം തിരക്കി.
അധികാരി മീശ പിരിച്ച് കാർക്കിച്ച് തുപ്പി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു:
'നായിന്റെ മോൻ'.
✍️ വി.കെ.എൻ.
ഈ അവസ്തയായിരിക്കും ഇനി കേരളത്തിൽ ഭരണം മാറിക്കഴിഞ്ഞാൽ പുത്തനധികാരി പഴയ അധികാരിയെ പറ്റി കാർക്കിച്ച് തുപ്പി കൊണ്ട് പറയുന്നത് എന്ന് ആരോപിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഇത് ഒരു എഴുത്തുകാരന്റെ ദീർഘ ദർശനമാണ്.
😂🤣😂🤣😂🤣😂🤣😂
Mr Saleem madavoor, ഉളുപ്പുണ്ടങ്കിൽ ഇറങ്ങി പോകൂ
അവതാരകൻ വായിൽ കേറി സംസാരിച്ചു മുഷിപ്പിക്കല്ലേ.....
വേശ്യത്യൂസില്ലെ..
ഒരു ഭൂലോക പേടി തൊണ്ടനെ ഇരട്ട ശങ്കൻ എന്നൊക്കെ വിളിക്കുന്നതിൽ പരം കോമഡി മറ്റെന്തുണ്ട്???
Koothipatti ഇരട്ട ചങ്കനല്ല
ലഹരി വണ്ടിക്ക് പോലീസിന്റെ ബോർഡ് പോലീസിന്റെ യൂണിഫോം
മയക്കുമരുന്ന് വാങ്ങാൻ
ലഹരി സംഘത്തിനൊപ്പം
ഡാൻസാഫിന്റെ യാത്ര
ആവശ്യം കഴിഞ്ഞാൽ തിരിച്ചേൽപ്പിക്കണമെന്ന് പോലീസിന്റെ നിർദ്ദേശം
ഈ കാര്യങ്ങൾ ഒന്നും ഏഷ്യാനെറ്റ് ഒരു വിഷയമേയല്ല 😅😅😅😅😂😂
മുള്ളങ്കൊല്ലി വേലായുധൻ വല്യമ്പ്യാർക്ക് കൊടുത്ത വാക്കാ, ഇനി മേലിൽ ആരുമായും തല്ല് കൂടില്ലാന്ന്!
എന്തെങ്കിലും ന്യായീകരിച്ചിട്ടു കാര്യമില്ല തെറ്റ് തെറ്റ് തന്നെ മനസ്സിലാക്കുക മുഖ്യമന്ത്രിക്ക് നടപടിയെടുക്കാൻ കഴിയുന്നില്ല മുഖ്യമന്ത്രിയുടെ സെക്രട്ടറി പി ശശി കൂട്ടുനിൽക്കുന്നു എന്ന പരാതി കിട്ടിയിട്ടും ഒരു നടപടിയുമില്ല അപ്പോൾ എന്ത് ഭരണം ആണിത് ജനങ്ങളുടെ ജീവനും സ്വത്തിനും മാനത്തിനും വില കൽപ്പിക്കാത്ത ഭരണം
ശശി യല്ല പിണറായി തന്നെയാണ് നാറിത്തരം കാണിക്കുന്നത് സാർ
എന്തൊക്കെ സംഭവിച്ചാലും എന്തൊക്ക ആട്ടിമറിച്ചാലും adgp അജിത്തിനെ മാറ്റില്ല...
ആരുണ്ടവിടെ ചോദിക്കാൻ...😂
ഷിബുസാർഇനികുറച്ച് കാലംകഴിഞ്ഞാൽ സലീംഅവന്റ പാർട്ടി കേരളത്തിൽ ഉണ്ടാവുമോ 🤔🤔പാവം സലീം 🙏🙏🙏
ഭ്രാന്തന് തോക്കുകൊടുക്കുന്നതിന് മുൻപ് രണ്ടുവട്ടംആലോചിക്കണം
പതിവു പോലെ യുക്തിഭദ്രമായി സംസാരിച്ചു പ്രമോദ് പുഴങ്കര.
അല്‍പ്പം പിണറായി വിരോധം ഉണ്ടെങ്കിലും ?
നിരീക്ഷകരുടെ നിഷ്പക്ഷതയുടെ മുഖം മൂടി അഴിഞ്ഞു വീഴുന്ന കാഴ്ചയാണ് പൊതുവെ ചർച്ചകളിൽ കാണാറ്. അതിൽ നിന്ന് വ്യത്യാസ്തനാണ് ശ്രീ പ്രമോദ് പുഴങ്കര. വിഷയങ്ങളിലെ അപകടവും ഗൗരവവും ഉൾക്കൊണ്ട് ഒരു രാഷ്ട്രീയ പാർട്ടിക്കും വിധേയനാകാതെ കാര്യങ്ങളെ വിലയിരുത്തുകയാണ് അദ്ദേഹം ചെയ്യുന്നത്.
സിപിഎം നെ ന്യായീകരിക്കാൻ bjp😂 നേതാക്കൾ, പിണറായി പാവം അനങ്ങാൻ പറ്റില്ല, അനങ്ങിയാൽ പെടും, വീണാ മോൾ.
മടവൂർ എന്ന നാടിനെ പറയിപ്പിക്കുന്ന സലീം ..... സലാം
പലപ്പോഴും തോന്നിയിരുന്ന സംശയമാണ്…
അത്യാധുനിക ഉപകരണങ്ങളാണ് എയർപോർട്ടുകളിൽ കസ്റ്റംസ് ഡിപ്പാർട്ട്മെൻറുകൾ ഉപയോഗിക്കുന്നത്. ഓരോ വർഷവും കോടിക്കണക്കിന് രൂപയുടെ ഫണ്ട് സർക്കാർ ഏറ്റവും പുതിയ ടെക്നോളജിക്കായി ചെലവഴിക്കുന്നുണ്ട്.
പക്ഷേ, നമ്മൾ നിരന്തരം വായിക്കുന്ന സ്വർണ്ണക്കടത്ത് വാർത്തകൾ ഒന്ന് അയവിറക്കി നോക്കൂ…
എയർപോട്ടിൽ കസ്റ്റംസ് ചെക്കിംഗ് കഴിഞ്ഞു പുറത്തിറങ്ങിയ യാത്രക്കാരനിൽ നിന്ന് പോലീസ് സ്വർണ്ണം പിടിച്ചു..! അജ്ഞാത ഇൻഫോർമാർമാരിൽ നിന്നാണ് പോലീസിന് വിവരം കിട്ടിയത്.
എന്ത് കൊണ്ടാണ് അജ്ഞാതൻമാർ കസ്റ്റംസിന് ഇൻഫർമേഷൻ കൊടുക്കാതെ പൊലീസിന് മാത്രം കൊടുക്കുന്നത്?
കൊടുത്തു വിടുന്ന സ്വർണ്ണത്തിന്റെ ഉടമയും കാരിയറും അല്ലാതെ മറ്റൊരു ചെവിയും അറിയാതെ നടത്തുന്ന കള്ളക്കടത്തിൽ ആരാണ് അജ്ഞാത ഇൻഫോർമർ?
ഇന്നലെ അൻവർ ഉത്തരം പറഞ്ഞിട്ടുണ്ട്, കസ്റ്റംസ് ഉദ്യോഗസ്ഥർ തന്നെയാണ് ആ അജ്ഞാത ഇൻഫോർമർ..!
എയർപോർട്ടിനകത്ത് സിസിടിവിയുണ്ട്. പിടിക്കുന്ന സ്വർണം കണക്കിൽ എഴുതി വെക്കേണ്ടി വരും. അതൊഴിവാക്കാൻ സ്വർണ്ണം കണ്ടെത്തിയാൽ കസ്റ്റംസുകാർ പോലീസിന് ഇൻഫർമേഷൻ കൊടുക്കും. കസ്റ്റംസിന്റെയും CISF ന്റെയും അധികാര പരിധിയിൽ നിന്ന് പുറത്തുവന്നാൽ പോലീസ് ഓടിച്ചിട്ട് പിടിക്കും. സ്വർണം പോലീസ്-കസ്റ്റംസ് ഉദ്യോഗസ്ഥർ ഷെയർ ചെയ്യും. ഇടവേളകളിൽ ഒന്നോ രണ്ടോ കിലോ പിടിച്ച വാർത്തയും പ്രതികളുടെ ചിത്രവും പത്രക്കാർക്ക് കൊടുക്കും.
കള്ളക്കടത്തുകാർ എന്ന ആരോപണം മുസ്ലീം സമുദായത്തിന്റെ മേൽ കെട്ടിവെച്ചിട്ടാണ് സുജിത് ദാസുമാരും ഇവരുടെയൊക്കെ ഗോഡ് ഫാദർമാരായ ദാസപ്പൻമാരും ചേർന്ന് സ്വർണ്ണക്കൊള്ള നടത്തിക്കൊണ്ടിരുന്നത്.
അൻവറിന്റെ വിവാദ വെളിപ്പെടുത്തലുകൾ എല്ലാം വൈകാതെ തേഞ്ഞു മാഞ്ഞു പോകും. കാരണം സംസ്ഥാനത്തെ യഥാർത്ഥ പവർ ഗ്രൂപ്പിൽ ഭരണ പക്ഷത്തും പ്രതിപക്ഷത്തുമുള്ള രാഷ്ട്രീയക്കാരും മാധ്യമ മുതലാളിമാരും സിനിമാക്കാരുമെല്ലാമുണ്ട്. അരിയാഹാരം കഴിക്കുന്ന, പാർട്ടി മുതലാളിമാരുടെ അടിമകളല്ലാത്ത മനുഷ്യർക്ക് ഈ നാട്ടിൽ നടക്കുന്ന അന്തർ നാടകങ്ങൾ എന്തൊക്കെയാണ് എന്ന് അറിഞ്ഞു വെക്കാമെന്നേയുള്ളൂ..
എവിടെ ജയശങ്കർ വക്കീൽ എവിടെ ? ഇത്ര പേടിത്തൊണ്ടനാണോ Advocate Jayasankar....?
മുങ്ങി .....
മുത്തേ.... വന്നോളും.... പേടി... പുള്ളിക്കോ..... നഷ്ടപ്പെടാൻ കോടാനുകോടി ഉള്ളവനെ പേടിയുള്ള.... 2x ചങ്ക്കനെ കണ്ടോ
പ്രിയപെട്ട പിണറായി അങ്ങ് ഭരിക്കാൻ കൊള്ളില്ല, ഇറങ്ങി പോരുകയാണ് നല്ലത്
അൻവർ തെളിവുകൾ വെച്ചിട്ടാണ് സംസാരിക്കുന്നത്. ഇനിയും പുകമറ എന്തിന്??
Islamist agenda
ഇന്ത്യയിൽ ഒരു പ്രധാനമന്ത്രി ഉണ്ട് കേരളത്തിൽ നടക്കുന്ന കാര്യങ്ങൾ ഒന്നും തിരക്കുന്നില്ലെ അതോ ഒരു MP ഉണ്ടായപ്പോൾ കേരളത്തിൽ എന്തും നടത്താൻ ഉള്ള ലൈസൻസ് കേരള ഗവൺമെൻ്റിന് കൊടുത്തോ.
ഇരട്ടച്ചങ്ക് ഇപ്പോൾ പരട്ട ചങ്കായി മാറുന്നു
വി കെ . എൻ ചെറുകഥ
*നായിൻ്റെ മോൻ* ചെറു കഥ .
വി. കെ. എൻ
ശങ്കുണി മേനോൻ . അന്തരിച്ചു.
വൈകുന്നേരം നാല് മണിക്കായിരുന്നു അന്ത്യം. ഘടാഘടിയനും താന്തോന്നിയും അസാമാന്യ ധൈര്യശാലിയുമായിരുന്നു.
രാവിലെ പത്ത് മണിയോടെ നാട് നീങ്ങും എന്നായിരുന്നു വൈദ്യൻ വിധിച്ചത്.
വൈദ്യനെ പോലും തോല്പിച്ച 6 മണിക്കൂർ.
ഭാര്യയും മക്കളും മരുമക്കളും എല്ലാം അടുത്തുണ്ട് .
വൈദ്യരുടെ പ്രവചനത്തെ പോലും തോല്പിച്ച മേനോനോട് അയൽക്കാർക്കും ബഹുമാനമായിരുന്നു.
മരിച്ച് കിടക്കുന്ന മേനോന്റെ പ്രൗഢ ഗംഭീര മുഖത്ത് നോക്കി അയലത്തെ പെണ്ണുങ്ങൾ മൂക്കത്ത് വിരൽ വച്ച് അടക്കം പറഞ്ഞു... 'എന്തൊരു പ്രൗഢിയാണ് ചത്ത് കിടക്കുമ്പോഴും ചമഞ്ഞ് കിടക്കുന്നത് കണ്ടില്ലേ'
തറവാട് ക്ഷയിച്ചെങ്കിലും കോലോത്ത് ഒന്നിനും കുറവില്ലായിരുന്നു.
സുഭിക്ഷ ഭക്ഷണവും പുത്തനുടുപ്പുകളും മേനോൻ ഉറപ്പാക്കിയിരുന്നു.
തറവാട്ട് മുറ്റത്ത് തലയെടുപ്പോടെ ആന ചിന്നം വിളിച്ചു. വേലക്കാരികളുടെ എണ്ണത്തിനോ കാവൽക്കാരുടെ വേഷഭൂഷാദികൾക്ക് പോലുമോ കോട്ടം തട്ടിയില്ല.
ശങ്കുണ്ണി മേനോനെ കണ്ട് പഠിക്കണമെന്ന് അന്യ നാട്ടുകാരുപോലും പറയാറുണ്ട്.
ഇരു ചെവിയറിയാതെ എല്ലാം മേനോൻ നോക്കി നടത്തിയിരുന്നു.
ദഹനവും സഞ്ചയനവും കഴിഞ്ഞു. 41 ന് സർവ്വാണി സദ്യയും കഴിഞ്ഞു. .
തറവാട്ടിലെ അന്തേവാസികൾ മാത്രം ബാക്കിയായി.
വട്ടമേശ യോഗത്തിൽ കൂട്ടത്തിൽ മൂത്തയാൾ അനന്തരാവകാശിയായി ചാർജ് എടുത്തു.
മേനോന്റെ ഓർമ്മക്കായി പൂർണ്ണകായ പ്രതിമ എന്ന നിർദ്ദേശം കൂട്ടത്തിലാരോ മുന്നോട്ട് വെച്ച് .
കൊള്ളാമെന്ന് എല്ലാരും സമ്മതിച്ചു. കണക്കപ്പിള്ളയോട് ഖജാനയുടെ വിവരം വായിക്കാൻ ആവശ്യപ്പെട്ടു.
കണക്കപ്പിള്ള ആരുടെയും മുഖത്ത് നോക്കാതെ പറഞ്ഞു.
'പ്രതിമ വേണ്ട ഒരു ഫോട്ടോ വരച്ച് വെച്ചാൽ മതി.'
പറ്റില്ലെന്ന് എല്ലാരും തീർത്തു പറഞ്ഞു. അല്ലലറിയിക്കാതെ കുടുംബം പോറ്റിയ മനുഷ്യനോട് നന്ദി കേട് പാടില്ല. അവർ ഉറപ്പിച്ചു.
വഴങ്ങില്ലെന്ന് മനസ്സിലായ കണക്കപ്പിള്ള കണക്ക് പുസ്തകം മേശപ്പുറത്ത് വെച്ചു.
പുതുതായി ചാർജെടുത്ത അധികാരി പുസ്തകത്തിലൂടെ കണ്ണോടിച്ചു...
-ആന പണയത്തിലാണ്
- തെങ്ങും തോപ്പ് പണയത്തിലാണ്
- തറവാട് പണയത്തിലാണ്.
- ചുറ്റുമതിലിന്റെ കല്ലുകൾ വിറ്റു. മരണ ശേഷം പൊളിക്കാനാണ് കരാർ..
കണക്ക് പുസ്തകം മുഴുവൻ വായിച്ച് വിയർക്കുന്ന പുത്തനധികാരിയോട് മറ്റുള്ളവർ കാര്യം തിരക്കി.
അധികാരി മീശ പിരിച്ച് കാർക്കിച്ച് തുപ്പി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു:
'നായിന്റെ മോൻ'.
✍️ വി.കെ.എൻ.
ഈ അവസ്തയായിരിക്കും ഇനി കേരളത്തിൽ ഭരണം മാറിക്കഴിഞ്ഞാൽ പുത്തനധികാരി പഴയ അധികാരിയെ പറ്റി കാർക്കിച്ച് തുപ്പി കൊണ്ട് പറയുന്നത് എന്ന് ആരോപിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഇത് ഒരു എഴുത്തുകാരന്റെ ദീർഘ ദർശനമാണ്.
😂🤣😂🤣😂🤣😂🤣😂
My dear ASIANET NEWS..... ഇത്തരം ഡിബേറ്റുകളിൽ ദയവ് ചെയ്ത് RMP നേതാവ് സഖാവ് ഹരിഹരനെപ്പോലുള്ളവരെക്കൂടി ഉൾപ്പെടുത്താൻ ശ്രദ്ധിക്കണേ.... Please.....
ഇത്രയും തെളിവ് നിരത്തി പറഞ്ഞിട്ടും മുഖ്യമന്ത്രി മൗനം ആര് തെറ്റ് ചെയ്താലും മുഖം നോക്കാതെ നടപടിയെടുക്കണം എന്നാൽ മാത്രമേ ഗവൺമെന്റിനോട് ജനങ്ങൾക്ക് വിശ്വാസമുണ്ടാകും ഇപ്പോൾ എല്ലാ വിശ്വാസവും നഷ്ടപ്പെട്ടു അടുത്ത തെരഞ്ഞെടുപ്പിന് മാർക്സിസ്റ്റ് പാർട്ടി സീറോ ആയിരിക്കും
കാരണഭൂത൦ ജയിലിൽ പോകണമെന്നാണോ
വി കെ . എൻ ചെറുകഥ
*നായിൻ്റെ മോൻ* ചെറു കഥ .
വി. കെ. എൻ
ശങ്കുണി മേനോൻ . അന്തരിച്ചു.
വൈകുന്നേരം നാല് മണിക്കായിരുന്നു അന്ത്യം. ഘടാഘടിയനും താന്തോന്നിയും അസാമാന്യ ധൈര്യശാലിയുമായിരുന്നു.
രാവിലെ പത്ത് മണിയോടെ നാട് നീങ്ങും എന്നായിരുന്നു വൈദ്യൻ വിധിച്ചത്.
വൈദ്യനെ പോലും തോല്പിച്ച 6 മണിക്കൂർ.
ഭാര്യയും മക്കളും മരുമക്കളും എല്ലാം അടുത്തുണ്ട് .
വൈദ്യരുടെ പ്രവചനത്തെ പോലും തോല്പിച്ച മേനോനോട് അയൽക്കാർക്കും ബഹുമാനമായിരുന്നു.
മരിച്ച് കിടക്കുന്ന മേനോന്റെ പ്രൗഢ ഗംഭീര മുഖത്ത് നോക്കി അയലത്തെ പെണ്ണുങ്ങൾ മൂക്കത്ത് വിരൽ വച്ച് അടക്കം പറഞ്ഞു... 'എന്തൊരു പ്രൗഢിയാണ് ചത്ത് കിടക്കുമ്പോഴും ചമഞ്ഞ് കിടക്കുന്നത് കണ്ടില്ലേ'
തറവാട് ക്ഷയിച്ചെങ്കിലും കോലോത്ത് ഒന്നിനും കുറവില്ലായിരുന്നു.
സുഭിക്ഷ ഭക്ഷണവും പുത്തനുടുപ്പുകളും മേനോൻ ഉറപ്പാക്കിയിരുന്നു.
തറവാട്ട് മുറ്റത്ത് തലയെടുപ്പോടെ ആന ചിന്നം വിളിച്ചു. വേലക്കാരികളുടെ എണ്ണത്തിനോ കാവൽക്കാരുടെ വേഷഭൂഷാദികൾക്ക് പോലുമോ കോട്ടം തട്ടിയില്ല.
ശങ്കുണ്ണി മേനോനെ കണ്ട് പഠിക്കണമെന്ന് അന്യ നാട്ടുകാരുപോലും പറയാറുണ്ട്.
ഇരു ചെവിയറിയാതെ എല്ലാം മേനോൻ നോക്കി നടത്തിയിരുന്നു.
ദഹനവും സഞ്ചയനവും കഴിഞ്ഞു. 41 ന് സർവ്വാണി സദ്യയും കഴിഞ്ഞു. .
തറവാട്ടിലെ അന്തേവാസികൾ മാത്രം ബാക്കിയായി.
വട്ടമേശ യോഗത്തിൽ കൂട്ടത്തിൽ മൂത്തയാൾ അനന്തരാവകാശിയായി ചാർജ് എടുത്തു.
മേനോന്റെ ഓർമ്മക്കായി പൂർണ്ണകായ പ്രതിമ എന്ന നിർദ്ദേശം കൂട്ടത്തിലാരോ മുന്നോട്ട് വെച്ച് .
കൊള്ളാമെന്ന് എല്ലാരും സമ്മതിച്ചു. കണക്കപ്പിള്ളയോട് ഖജാനയുടെ വിവരം വായിക്കാൻ ആവശ്യപ്പെട്ടു.
കണക്കപ്പിള്ള ആരുടെയും മുഖത്ത് നോക്കാതെ പറഞ്ഞു.
'പ്രതിമ വേണ്ട ഒരു ഫോട്ടോ വരച്ച് വെച്ചാൽ മതി.'
പറ്റില്ലെന്ന് എല്ലാരും തീർത്തു പറഞ്ഞു. അല്ലലറിയിക്കാതെ കുടുംബം പോറ്റിയ മനുഷ്യനോട് നന്ദി കേട് പാടില്ല. അവർ ഉറപ്പിച്ചു.
വഴങ്ങില്ലെന്ന് മനസ്സിലായ കണക്കപ്പിള്ള കണക്ക് പുസ്തകം മേശപ്പുറത്ത് വെച്ചു.
പുതുതായി ചാർജെടുത്ത അധികാരി പുസ്തകത്തിലൂടെ കണ്ണോടിച്ചു...
-ആന പണയത്തിലാണ്
- തെങ്ങും തോപ്പ് പണയത്തിലാണ്
- തറവാട് പണയത്തിലാണ്.
- ചുറ്റുമതിലിന്റെ കല്ലുകൾ വിറ്റു. മരണ ശേഷം പൊളിക്കാനാണ് കരാർ..
കണക്ക് പുസ്തകം മുഴുവൻ വായിച്ച് വിയർക്കുന്ന പുത്തനധികാരിയോട് മറ്റുള്ളവർ കാര്യം തിരക്കി.
അധികാരി മീശ പിരിച്ച് കാർക്കിച്ച് തുപ്പി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു:
'നായിന്റെ മോൻ'.
✍️ വി.കെ.എൻ.
ഈ അവസ്തയായിരിക്കും ഇനി കേരളത്തിൽ ഭരണം മാറിക്കഴിഞ്ഞാൽ പുത്തനധികാരി പഴയ അധികാരിയെ പറ്റി കാർക്കിച്ച് തുപ്പി കൊണ്ട് പറയുന്നത് എന്ന് ആരോപിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഇത് ഒരു എഴുത്തുകാരന്റെ ദീർഘ ദർശനമാണ്.
😂🤣😂🤣😂🤣😂🤣😂
പിശാചുക്കൾ നാടു ഭരിക്കുന്നു. എല്ലാവരും തമ്മിൽ തമ്മിൽ തല്ലി നശിക്കും
ഈ കേസ് ബഹുമാനപ്പെട്ട സുപ്രീം കോടതി സ്വയം ഏറെറടുത്ത് അധികാരത്തിലെ മാഫിയകളെ കണ്ടെത്തി അവരെ പുറത്താക്കണം
ജനാധിപത്യ വ്യവസ്ഥിതിക്ക് ഇത് അത്യാവശ്യമാണ്
ഇവിടെ മുഖ്യ മന്ത്രിയും ആഭ്യന്തര വകുപ്പും നിർവീര്യമാണ്
പ്രമോദ് സാർ 👍👍👍
Pramod.puzhankarakee.jay
ഇതൊരു gang war ആണ്... തല്ലിയെ തീരൂ..
Anwar is very good men as per my concept
Yes a very good Goonda
ഈ സംഖ്യ ചാനൽ എന്തെ ആ മലം വക്കീലിനെ ചർച്ചക്ക് വിളിക്കാഞ്ഞത്
അജിത്ത് കുമാറിനെതിരെ ഉള്ള ആരോപണം അയാളുടെ കീഴിൽ ഉള്ള ഉദ്യോഗസ്ഥർ അന്വേഷണം നടത്തി നടപടിയെടുക്കും, അൻവറിന്റെ കാരൃത്തിൽ ഏതേലും പഞ്ചായത്ത് മെമ്പർ അന്വേഷിച്ച് നടപടി എടുക്കും
ഇതൊന്നും മനസ്സിലാകാത്തവർ ബബബബ അടിച്ചു നടന്നോളൂ....
ഇയാൾ പറയുന്ന ഏറ്റവും വലിയ ഉദ്യോഗസ്ഥന്റെ ഉത്തരവ് അനുസരിക്കാതെ മാമി തിരോധാന കേസ് അന്വേഷണ റിപ്പോർട്ട് എഡിജിപി ക്ക് ആണ് നൽകിയത്
ഇതൊന്നും ഇവർ കാണുന്നില്ല ഇവർക്ക് അറിയുകയുമില്ല😂🎉
പാരമ്പര്യത്തെക്കുറിച്ച് വീമ്പ് പറയുന്നവർ ആദ്യം DNA റിസൾഡ് മേശപ്പുറത്ത് വയ്യ്ക്കണം എന്നാണ് സാധരണ പ്രേക്ഷകരുടെ ഉള്ളിരിരിപ്പ്😄😄😄😄😄😄😄
ഈ നാട്ടിൽ കമ്യുണിസ്റ്റ്കാരനായാലോ, ആ കുപ്പായം എടുത്തണിഞ്ഞാലോനിയമലംഘനം ആകാം, എന്തും പറയാം, ചെയ്യാം എന്ന് അറിയില്ലേ...
വി കെ . എൻ ചെറുകഥ
*നായിൻ്റെ മോൻ* ചെറു കഥ .
വി. കെ. എൻ
ശങ്കുണി മേനോൻ . അന്തരിച്ചു.
വൈകുന്നേരം നാല് മണിക്കായിരുന്നു അന്ത്യം. ഘടാഘടിയനും താന്തോന്നിയും അസാമാന്യ ധൈര്യശാലിയുമായിരുന്നു.
രാവിലെ പത്ത് മണിയോടെ നാട് നീങ്ങും എന്നായിരുന്നു വൈദ്യൻ വിധിച്ചത്.
വൈദ്യനെ പോലും തോല്പിച്ച 6 മണിക്കൂർ.
ഭാര്യയും മക്കളും മരുമക്കളും എല്ലാം അടുത്തുണ്ട് .
വൈദ്യരുടെ പ്രവചനത്തെ പോലും തോല്പിച്ച മേനോനോട് അയൽക്കാർക്കും ബഹുമാനമായിരുന്നു.
മരിച്ച് കിടക്കുന്ന മേനോന്റെ പ്രൗഢ ഗംഭീര മുഖത്ത് നോക്കി അയലത്തെ പെണ്ണുങ്ങൾ മൂക്കത്ത് വിരൽ വച്ച് അടക്കം പറഞ്ഞു... 'എന്തൊരു പ്രൗഢിയാണ് ചത്ത് കിടക്കുമ്പോഴും ചമഞ്ഞ് കിടക്കുന്നത് കണ്ടില്ലേ'
തറവാട് ക്ഷയിച്ചെങ്കിലും കോലോത്ത് ഒന്നിനും കുറവില്ലായിരുന്നു.
സുഭിക്ഷ ഭക്ഷണവും പുത്തനുടുപ്പുകളും മേനോൻ ഉറപ്പാക്കിയിരുന്നു.
തറവാട്ട് മുറ്റത്ത് തലയെടുപ്പോടെ ആന ചിന്നം വിളിച്ചു. വേലക്കാരികളുടെ എണ്ണത്തിനോ കാവൽക്കാരുടെ വേഷഭൂഷാദികൾക്ക് പോലുമോ കോട്ടം തട്ടിയില്ല.
ശങ്കുണ്ണി മേനോനെ കണ്ട് പഠിക്കണമെന്ന് അന്യ നാട്ടുകാരുപോലും പറയാറുണ്ട്.
ഇരു ചെവിയറിയാതെ എല്ലാം മേനോൻ നോക്കി നടത്തിയിരുന്നു.
ദഹനവും സഞ്ചയനവും കഴിഞ്ഞു. 41 ന് സർവ്വാണി സദ്യയും കഴിഞ്ഞു. .
തറവാട്ടിലെ അന്തേവാസികൾ മാത്രം ബാക്കിയായി.
വട്ടമേശ യോഗത്തിൽ കൂട്ടത്തിൽ മൂത്തയാൾ അനന്തരാവകാശിയായി ചാർജ് എടുത്തു.
മേനോന്റെ ഓർമ്മക്കായി പൂർണ്ണകായ പ്രതിമ എന്ന നിർദ്ദേശം കൂട്ടത്തിലാരോ മുന്നോട്ട് വെച്ച് .
കൊള്ളാമെന്ന് എല്ലാരും സമ്മതിച്ചു. കണക്കപ്പിള്ളയോട് ഖജാനയുടെ വിവരം വായിക്കാൻ ആവശ്യപ്പെട്ടു.
കണക്കപ്പിള്ള ആരുടെയും മുഖത്ത് നോക്കാതെ പറഞ്ഞു.
'പ്രതിമ വേണ്ട ഒരു ഫോട്ടോ വരച്ച് വെച്ചാൽ മതി.'
പറ്റില്ലെന്ന് എല്ലാരും തീർത്തു പറഞ്ഞു. അല്ലലറിയിക്കാതെ കുടുംബം പോറ്റിയ മനുഷ്യനോട് നന്ദി കേട് പാടില്ല. അവർ ഉറപ്പിച്ചു.
വഴങ്ങില്ലെന്ന് മനസ്സിലായ കണക്കപ്പിള്ള കണക്ക് പുസ്തകം മേശപ്പുറത്ത് വെച്ചു.
പുതുതായി ചാർജെടുത്ത അധികാരി പുസ്തകത്തിലൂടെ കണ്ണോടിച്ചു...
-ആന പണയത്തിലാണ്
- തെങ്ങും തോപ്പ് പണയത്തിലാണ്
- തറവാട് പണയത്തിലാണ്.
- ചുറ്റുമതിലിന്റെ കല്ലുകൾ വിറ്റു. മരണ ശേഷം പൊളിക്കാനാണ് കരാർ..
കണക്ക് പുസ്തകം മുഴുവൻ വായിച്ച് വിയർക്കുന്ന പുത്തനധികാരിയോട് മറ്റുള്ളവർ കാര്യം തിരക്കി.
അധികാരി മീശ പിരിച്ച് കാർക്കിച്ച് തുപ്പി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു:
'നായിന്റെ മോൻ'.
✍️ വി.കെ.എൻ.
ഈ അവസ്തയായിരിക്കും ഇനി കേരളത്തിൽ ഭരണം മാറിക്കഴിഞ്ഞാൽ പുത്തനധികാരി പഴയ അധികാരിയെ പറ്റി കാർക്കിച്ച് തുപ്പി കൊണ്ട് പറയുന്നത് എന്ന് ആരോപിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഇത് ഒരു എഴുത്തുകാരന്റെ ദീർഘ ദർശനമാണ്.
😂🤣😂🤣😂🤣😂🤣😂
പച്ചവെളിച്ചത്തിന്റെ പിന്തുണയിൽ ആണ് അൻവർ കളിക്കുന്നത്, ഇത് അയാളുടെ അവസാനത്തെ കളിയാണ്.
ആരുടെ അവസാനത്തെത് എന്നു കാത്തിരിന്നു കാണാം
എനിക്ക് ശേഷം പാർട്ടി ഉണ്ടെങ്കിൽ എന്താ ഇല്ലെങ്കിൽ എന്താ എന്ന് ചിന്തിക്കുന്ന മുഖ്യൻ
വി കെ . എൻ ചെറുകഥ
*നായിൻ്റെ മോൻ* ചെറു കഥ .
വി. കെ. എൻ
ശങ്കുണി മേനോൻ . അന്തരിച്ചു.
വൈകുന്നേരം നാല് മണിക്കായിരുന്നു അന്ത്യം. ഘടാഘടിയനും താന്തോന്നിയും അസാമാന്യ ധൈര്യശാലിയുമായിരുന്നു.
രാവിലെ പത്ത് മണിയോടെ നാട് നീങ്ങും എന്നായിരുന്നു വൈദ്യൻ വിധിച്ചത്.
വൈദ്യനെ പോലും തോല്പിച്ച 6 മണിക്കൂർ.
ഭാര്യയും മക്കളും മരുമക്കളും എല്ലാം അടുത്തുണ്ട് .
വൈദ്യരുടെ പ്രവചനത്തെ പോലും തോല്പിച്ച മേനോനോട് അയൽക്കാർക്കും ബഹുമാനമായിരുന്നു.
മരിച്ച് കിടക്കുന്ന മേനോന്റെ പ്രൗഢ ഗംഭീര മുഖത്ത് നോക്കി അയലത്തെ പെണ്ണുങ്ങൾ മൂക്കത്ത് വിരൽ വച്ച് അടക്കം പറഞ്ഞു... 'എന്തൊരു പ്രൗഢിയാണ് ചത്ത് കിടക്കുമ്പോഴും ചമഞ്ഞ് കിടക്കുന്നത് കണ്ടില്ലേ'
തറവാട് ക്ഷയിച്ചെങ്കിലും കോലോത്ത് ഒന്നിനും കുറവില്ലായിരുന്നു.
സുഭിക്ഷ ഭക്ഷണവും പുത്തനുടുപ്പുകളും മേനോൻ ഉറപ്പാക്കിയിരുന്നു.
തറവാട്ട് മുറ്റത്ത് തലയെടുപ്പോടെ ആന ചിന്നം വിളിച്ചു. വേലക്കാരികളുടെ എണ്ണത്തിനോ കാവൽക്കാരുടെ വേഷഭൂഷാദികൾക്ക് പോലുമോ കോട്ടം തട്ടിയില്ല.
ശങ്കുണ്ണി മേനോനെ കണ്ട് പഠിക്കണമെന്ന് അന്യ നാട്ടുകാരുപോലും പറയാറുണ്ട്.
ഇരു ചെവിയറിയാതെ എല്ലാം മേനോൻ നോക്കി നടത്തിയിരുന്നു.
ദഹനവും സഞ്ചയനവും കഴിഞ്ഞു. 41 ന് സർവ്വാണി സദ്യയും കഴിഞ്ഞു. .
തറവാട്ടിലെ അന്തേവാസികൾ മാത്രം ബാക്കിയായി.
വട്ടമേശ യോഗത്തിൽ കൂട്ടത്തിൽ മൂത്തയാൾ അനന്തരാവകാശിയായി ചാർജ് എടുത്തു.
മേനോന്റെ ഓർമ്മക്കായി പൂർണ്ണകായ പ്രതിമ എന്ന നിർദ്ദേശം കൂട്ടത്തിലാരോ മുന്നോട്ട് വെച്ച് .
കൊള്ളാമെന്ന് എല്ലാരും സമ്മതിച്ചു. കണക്കപ്പിള്ളയോട് ഖജാനയുടെ വിവരം വായിക്കാൻ ആവശ്യപ്പെട്ടു.
കണക്കപ്പിള്ള ആരുടെയും മുഖത്ത് നോക്കാതെ പറഞ്ഞു.
'പ്രതിമ വേണ്ട ഒരു ഫോട്ടോ വരച്ച് വെച്ചാൽ മതി.'
പറ്റില്ലെന്ന് എല്ലാരും തീർത്തു പറഞ്ഞു. അല്ലലറിയിക്കാതെ കുടുംബം പോറ്റിയ മനുഷ്യനോട് നന്ദി കേട് പാടില്ല. അവർ ഉറപ്പിച്ചു.
വഴങ്ങില്ലെന്ന് മനസ്സിലായ കണക്കപ്പിള്ള കണക്ക് പുസ്തകം മേശപ്പുറത്ത് വെച്ചു.
പുതുതായി ചാർജെടുത്ത അധികാരി പുസ്തകത്തിലൂടെ കണ്ണോടിച്ചു...
-ആന പണയത്തിലാണ്
- തെങ്ങും തോപ്പ് പണയത്തിലാണ്
- തറവാട് പണയത്തിലാണ്.
- ചുറ്റുമതിലിന്റെ കല്ലുകൾ വിറ്റു. മരണ ശേഷം പൊളിക്കാനാണ് കരാർ..
കണക്ക് പുസ്തകം മുഴുവൻ വായിച്ച് വിയർക്കുന്ന പുത്തനധികാരിയോട് മറ്റുള്ളവർ കാര്യം തിരക്കി.
അധികാരി മീശ പിരിച്ച് കാർക്കിച്ച് തുപ്പി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു:
'നായിന്റെ മോൻ'.
✍️ വി.കെ.എൻ.
ഈ അവസ്തയായിരിക്കും ഇനി കേരളത്തിൽ ഭരണം മാറിക്കഴിഞ്ഞാൽ പുത്തനധികാരി പഴയ അധികാരിയെ പറ്റി കാർക്കിച്ച് തുപ്പി കൊണ്ട് പറയുന്നത് എന്ന് ആരോപിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഇത് ഒരു എഴുത്തുകാരന്റെ ദീർഘ ദർശനമാണ്.
😂🤣😂🤣😂🤣😂🤣😂
മുക്കിയ മന്ത്രി ഏഭ്യന്തര മന്ത്രി … അത്രയും മതി അധികം ഡെക്കറേഷൻ ഒന്നും വേണ്ട
വി കെ . എൻ ചെറുകഥ
*നായിൻ്റെ മോൻ* ചെറു കഥ .
വി. കെ. എൻ
ശങ്കുണി മേനോൻ . അന്തരിച്ചു.
വൈകുന്നേരം നാല് മണിക്കായിരുന്നു അന്ത്യം. ഘടാഘടിയനും താന്തോന്നിയും അസാമാന്യ ധൈര്യശാലിയുമായിരുന്നു.
രാവിലെ പത്ത് മണിയോടെ നാട് നീങ്ങും എന്നായിരുന്നു വൈദ്യൻ വിധിച്ചത്.
വൈദ്യനെ പോലും തോല്പിച്ച 6 മണിക്കൂർ.
ഭാര്യയും മക്കളും മരുമക്കളും എല്ലാം അടുത്തുണ്ട് .
വൈദ്യരുടെ പ്രവചനത്തെ പോലും തോല്പിച്ച മേനോനോട് അയൽക്കാർക്കും ബഹുമാനമായിരുന്നു.
മരിച്ച് കിടക്കുന്ന മേനോന്റെ പ്രൗഢ ഗംഭീര മുഖത്ത് നോക്കി അയലത്തെ പെണ്ണുങ്ങൾ മൂക്കത്ത് വിരൽ വച്ച് അടക്കം പറഞ്ഞു... 'എന്തൊരു പ്രൗഢിയാണ് ചത്ത് കിടക്കുമ്പോഴും ചമഞ്ഞ് കിടക്കുന്നത് കണ്ടില്ലേ'
തറവാട് ക്ഷയിച്ചെങ്കിലും കോലോത്ത് ഒന്നിനും കുറവില്ലായിരുന്നു.
സുഭിക്ഷ ഭക്ഷണവും പുത്തനുടുപ്പുകളും മേനോൻ ഉറപ്പാക്കിയിരുന്നു.
തറവാട്ട് മുറ്റത്ത് തലയെടുപ്പോടെ ആന ചിന്നം വിളിച്ചു. വേലക്കാരികളുടെ എണ്ണത്തിനോ കാവൽക്കാരുടെ വേഷഭൂഷാദികൾക്ക് പോലുമോ കോട്ടം തട്ടിയില്ല.
ശങ്കുണ്ണി മേനോനെ കണ്ട് പഠിക്കണമെന്ന് അന്യ നാട്ടുകാരുപോലും പറയാറുണ്ട്.
ഇരു ചെവിയറിയാതെ എല്ലാം മേനോൻ നോക്കി നടത്തിയിരുന്നു.
ദഹനവും സഞ്ചയനവും കഴിഞ്ഞു. 41 ന് സർവ്വാണി സദ്യയും കഴിഞ്ഞു. .
തറവാട്ടിലെ അന്തേവാസികൾ മാത്രം ബാക്കിയായി.
വട്ടമേശ യോഗത്തിൽ കൂട്ടത്തിൽ മൂത്തയാൾ അനന്തരാവകാശിയായി ചാർജ് എടുത്തു.
മേനോന്റെ ഓർമ്മക്കായി പൂർണ്ണകായ പ്രതിമ എന്ന നിർദ്ദേശം കൂട്ടത്തിലാരോ മുന്നോട്ട് വെച്ച് .
കൊള്ളാമെന്ന് എല്ലാരും സമ്മതിച്ചു. കണക്കപ്പിള്ളയോട് ഖജാനയുടെ വിവരം വായിക്കാൻ ആവശ്യപ്പെട്ടു.
കണക്കപ്പിള്ള ആരുടെയും മുഖത്ത് നോക്കാതെ പറഞ്ഞു.
'പ്രതിമ വേണ്ട ഒരു ഫോട്ടോ വരച്ച് വെച്ചാൽ മതി.'
പറ്റില്ലെന്ന് എല്ലാരും തീർത്തു പറഞ്ഞു. അല്ലലറിയിക്കാതെ കുടുംബം പോറ്റിയ മനുഷ്യനോട് നന്ദി കേട് പാടില്ല. അവർ ഉറപ്പിച്ചു.
വഴങ്ങില്ലെന്ന് മനസ്സിലായ കണക്കപ്പിള്ള കണക്ക് പുസ്തകം മേശപ്പുറത്ത് വെച്ചു.
പുതുതായി ചാർജെടുത്ത അധികാരി പുസ്തകത്തിലൂടെ കണ്ണോടിച്ചു...
-ആന പണയത്തിലാണ്
- തെങ്ങും തോപ്പ് പണയത്തിലാണ്
- തറവാട് പണയത്തിലാണ്.
- ചുറ്റുമതിലിന്റെ കല്ലുകൾ വിറ്റു. മരണ ശേഷം പൊളിക്കാനാണ് കരാർ..
കണക്ക് പുസ്തകം മുഴുവൻ വായിച്ച് വിയർക്കുന്ന പുത്തനധികാരിയോട് മറ്റുള്ളവർ കാര്യം തിരക്കി.
അധികാരി മീശ പിരിച്ച് കാർക്കിച്ച് തുപ്പി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു:
'നായിന്റെ മോൻ'.
✍️ വി.കെ.എൻ.
ഈ അവസ്തയായിരിക്കും ഇനി കേരളത്തിൽ ഭരണം മാറിക്കഴിഞ്ഞാൽ പുത്തനധികാരി പഴയ അധികാരിയെ പറ്റി കാർക്കിച്ച് തുപ്പി കൊണ്ട് പറയുന്നത് എന്ന് ആരോപിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഇത് ഒരു എഴുത്തുകാരന്റെ ദീർഘ ദർശനമാണ്.
😂🤣😂🤣😂🤣😂🤣😂
പാർട്ടിയാണ് ഇതിൽ ഇടപെടേണ്ടത് ചുമ്മാ തള്ളി തള്ളി പോകലല്ല കമ്യുണിസ്റ്റ് പാർട്ടി ചെയ്യേണ്ടത്
മാപ്രകൾ ഊതി വീർപ്പിച്ച 'ബലൂണിന് ഓട്ട വീണുവോ ???
ചുരുക്കിപ്പറഞ്ഞാൽ മലയാളികൾ ഇനിയും ഈ കൊള്ളക്കാരെ സഹിക്കേണ്ടിയിരിക്കുന്നു.
വി കെ . എൻ ചെറുകഥ
*നായിൻ്റെ മോൻ* ചെറു കഥ .
വി. കെ. എൻ
ശങ്കുണി മേനോൻ . അന്തരിച്ചു.
വൈകുന്നേരം നാല് മണിക്കായിരുന്നു അന്ത്യം. ഘടാഘടിയനും താന്തോന്നിയും അസാമാന്യ ധൈര്യശാലിയുമായിരുന്നു.
രാവിലെ പത്ത് മണിയോടെ നാട് നീങ്ങും എന്നായിരുന്നു വൈദ്യൻ വിധിച്ചത്.
വൈദ്യനെ പോലും തോല്പിച്ച 6 മണിക്കൂർ.
ഭാര്യയും മക്കളും മരുമക്കളും എല്ലാം അടുത്തുണ്ട് .
വൈദ്യരുടെ പ്രവചനത്തെ പോലും തോല്പിച്ച മേനോനോട് അയൽക്കാർക്കും ബഹുമാനമായിരുന്നു.
മരിച്ച് കിടക്കുന്ന മേനോന്റെ പ്രൗഢ ഗംഭീര മുഖത്ത് നോക്കി അയലത്തെ പെണ്ണുങ്ങൾ മൂക്കത്ത് വിരൽ വച്ച് അടക്കം പറഞ്ഞു... 'എന്തൊരു പ്രൗഢിയാണ് ചത്ത് കിടക്കുമ്പോഴും ചമഞ്ഞ് കിടക്കുന്നത് കണ്ടില്ലേ'
തറവാട് ക്ഷയിച്ചെങ്കിലും കോലോത്ത് ഒന്നിനും കുറവില്ലായിരുന്നു.
സുഭിക്ഷ ഭക്ഷണവും പുത്തനുടുപ്പുകളും മേനോൻ ഉറപ്പാക്കിയിരുന്നു.
തറവാട്ട് മുറ്റത്ത് തലയെടുപ്പോടെ ആന ചിന്നം വിളിച്ചു. വേലക്കാരികളുടെ എണ്ണത്തിനോ കാവൽക്കാരുടെ വേഷഭൂഷാദികൾക്ക് പോലുമോ കോട്ടം തട്ടിയില്ല.
ശങ്കുണ്ണി മേനോനെ കണ്ട് പഠിക്കണമെന്ന് അന്യ നാട്ടുകാരുപോലും പറയാറുണ്ട്.
ഇരു ചെവിയറിയാതെ എല്ലാം മേനോൻ നോക്കി നടത്തിയിരുന്നു.
ദഹനവും സഞ്ചയനവും കഴിഞ്ഞു. 41 ന് സർവ്വാണി സദ്യയും കഴിഞ്ഞു. .
തറവാട്ടിലെ അന്തേവാസികൾ മാത്രം ബാക്കിയായി.
വട്ടമേശ യോഗത്തിൽ കൂട്ടത്തിൽ മൂത്തയാൾ അനന്തരാവകാശിയായി ചാർജ് എടുത്തു.
മേനോന്റെ ഓർമ്മക്കായി പൂർണ്ണകായ പ്രതിമ എന്ന നിർദ്ദേശം കൂട്ടത്തിലാരോ മുന്നോട്ട് വെച്ച് .
കൊള്ളാമെന്ന് എല്ലാരും സമ്മതിച്ചു. കണക്കപ്പിള്ളയോട് ഖജാനയുടെ വിവരം വായിക്കാൻ ആവശ്യപ്പെട്ടു.
കണക്കപ്പിള്ള ആരുടെയും മുഖത്ത് നോക്കാതെ പറഞ്ഞു.
'പ്രതിമ വേണ്ട ഒരു ഫോട്ടോ വരച്ച് വെച്ചാൽ മതി.'
പറ്റില്ലെന്ന് എല്ലാരും തീർത്തു പറഞ്ഞു. അല്ലലറിയിക്കാതെ കുടുംബം പോറ്റിയ മനുഷ്യനോട് നന്ദി കേട് പാടില്ല. അവർ ഉറപ്പിച്ചു.
വഴങ്ങില്ലെന്ന് മനസ്സിലായ കണക്കപ്പിള്ള കണക്ക് പുസ്തകം മേശപ്പുറത്ത് വെച്ചു.
പുതുതായി ചാർജെടുത്ത അധികാരി പുസ്തകത്തിലൂടെ കണ്ണോടിച്ചു...
-ആന പണയത്തിലാണ്
- തെങ്ങും തോപ്പ് പണയത്തിലാണ്
- തറവാട് പണയത്തിലാണ്.
- ചുറ്റുമതിലിന്റെ കല്ലുകൾ വിറ്റു. മരണ ശേഷം പൊളിക്കാനാണ് കരാർ..
കണക്ക് പുസ്തകം മുഴുവൻ വായിച്ച് വിയർക്കുന്ന പുത്തനധികാരിയോട് മറ്റുള്ളവർ കാര്യം തിരക്കി.
അധികാരി മീശ പിരിച്ച് കാർക്കിച്ച് തുപ്പി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു:
'നായിന്റെ മോൻ'.
✍️ വി.കെ.എൻ.
ഈ അവസ്തയായിരിക്കും ഇനി കേരളത്തിൽ ഭരണം മാറിക്കഴിഞ്ഞാൽ പുത്തനധികാരി പഴയ അധികാരിയെ പറ്റി കാർക്കിച്ച് തുപ്പി കൊണ്ട് പറയുന്നത് എന്ന് ആരോപിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഇത് ഒരു എഴുത്തുകാരന്റെ ദീർഘ ദർശനമാണ്.
😂🤣😂🤣😂🤣😂🤣😂
ആഭ്യന്തര൦ ഒന്നാം നമ്പർ, കേരള മോഡൽ.
ലൈഫ് മിഷൻ പണം പോയ വഴി
ഏതു?1/10000 കേസുകളിൽ ഒന്ന് ?
😢 വി എസ്.. വി എസ്.ആ യിരുന്നു അദ്ദേഹത്തിന്റെ അടുത്തു നിൽക്കാനുള്ള അർഹതയുണ്ടൊ ഇയാൾക്ക്
ഇല്ല അതിപ്പോ അറിയാത്തത് കമ്മികൾക്ക് മാത്രം 😃
പിന്നെ അൻവർ എന്തിന് പത്രങ്ങൾക്ക് മുന്നിൽ പരതി അവതരിപ്പിച്ചൂ ബ്രോ????
Rjd എന്നു പറഞ്ഞാൽ എന്താ 😄😄😄😄😄😄😄
അൻവറിന് പിണറായി കോട്ടെഷൻ കൊടുക്കുമെന്ന് കൃത്യമായി അറിയാം അതുകൊണ്ടാണ് തോക്ക് ലൈസൻസ് വാങ്ങാൻ നടക്കുന്നത്. അൻവറിന്റെ ഇന്നോവ റെഡി ആയിക്കഴിഞ്ഞു
വി കെ . എൻ ചെറുകഥ
*നായിൻ്റെ മോൻ* ചെറു കഥ .
വി. കെ. എൻ
ശങ്കുണി മേനോൻ . അന്തരിച്ചു.
വൈകുന്നേരം നാല് മണിക്കായിരുന്നു അന്ത്യം. ഘടാഘടിയനും താന്തോന്നിയും അസാമാന്യ ധൈര്യശാലിയുമായിരുന്നു.
രാവിലെ പത്ത് മണിയോടെ നാട് നീങ്ങും എന്നായിരുന്നു വൈദ്യൻ വിധിച്ചത്.
വൈദ്യനെ പോലും തോല്പിച്ച 6 മണിക്കൂർ.
ഭാര്യയും മക്കളും മരുമക്കളും എല്ലാം അടുത്തുണ്ട് .
വൈദ്യരുടെ പ്രവചനത്തെ പോലും തോല്പിച്ച മേനോനോട് അയൽക്കാർക്കും ബഹുമാനമായിരുന്നു.
മരിച്ച് കിടക്കുന്ന മേനോന്റെ പ്രൗഢ ഗംഭീര മുഖത്ത് നോക്കി അയലത്തെ പെണ്ണുങ്ങൾ മൂക്കത്ത് വിരൽ വച്ച് അടക്കം പറഞ്ഞു... 'എന്തൊരു പ്രൗഢിയാണ് ചത്ത് കിടക്കുമ്പോഴും ചമഞ്ഞ് കിടക്കുന്നത് കണ്ടില്ലേ'
തറവാട് ക്ഷയിച്ചെങ്കിലും കോലോത്ത് ഒന്നിനും കുറവില്ലായിരുന്നു.
സുഭിക്ഷ ഭക്ഷണവും പുത്തനുടുപ്പുകളും മേനോൻ ഉറപ്പാക്കിയിരുന്നു.
തറവാട്ട് മുറ്റത്ത് തലയെടുപ്പോടെ ആന ചിന്നം വിളിച്ചു. വേലക്കാരികളുടെ എണ്ണത്തിനോ കാവൽക്കാരുടെ വേഷഭൂഷാദികൾക്ക് പോലുമോ കോട്ടം തട്ടിയില്ല.
ശങ്കുണ്ണി മേനോനെ കണ്ട് പഠിക്കണമെന്ന് അന്യ നാട്ടുകാരുപോലും പറയാറുണ്ട്.
ഇരു ചെവിയറിയാതെ എല്ലാം മേനോൻ നോക്കി നടത്തിയിരുന്നു.
ദഹനവും സഞ്ചയനവും കഴിഞ്ഞു. 41 ന് സർവ്വാണി സദ്യയും കഴിഞ്ഞു. .
തറവാട്ടിലെ അന്തേവാസികൾ മാത്രം ബാക്കിയായി.
വട്ടമേശ യോഗത്തിൽ കൂട്ടത്തിൽ മൂത്തയാൾ അനന്തരാവകാശിയായി ചാർജ് എടുത്തു.
മേനോന്റെ ഓർമ്മക്കായി പൂർണ്ണകായ പ്രതിമ എന്ന നിർദ്ദേശം കൂട്ടത്തിലാരോ മുന്നോട്ട് വെച്ച് .
കൊള്ളാമെന്ന് എല്ലാരും സമ്മതിച്ചു. കണക്കപ്പിള്ളയോട് ഖജാനയുടെ വിവരം വായിക്കാൻ ആവശ്യപ്പെട്ടു.
കണക്കപ്പിള്ള ആരുടെയും മുഖത്ത് നോക്കാതെ പറഞ്ഞു.
'പ്രതിമ വേണ്ട ഒരു ഫോട്ടോ വരച്ച് വെച്ചാൽ മതി.'
പറ്റില്ലെന്ന് എല്ലാരും തീർത്തു പറഞ്ഞു. അല്ലലറിയിക്കാതെ കുടുംബം പോറ്റിയ മനുഷ്യനോട് നന്ദി കേട് പാടില്ല. അവർ ഉറപ്പിച്ചു.
വഴങ്ങില്ലെന്ന് മനസ്സിലായ കണക്കപ്പിള്ള കണക്ക് പുസ്തകം മേശപ്പുറത്ത് വെച്ചു.
പുതുതായി ചാർജെടുത്ത അധികാരി പുസ്തകത്തിലൂടെ കണ്ണോടിച്ചു...
-ആന പണയത്തിലാണ്
- തെങ്ങും തോപ്പ് പണയത്തിലാണ്
- തറവാട് പണയത്തിലാണ്.
- ചുറ്റുമതിലിന്റെ കല്ലുകൾ വിറ്റു. മരണ ശേഷം പൊളിക്കാനാണ് കരാർ..
കണക്ക് പുസ്തകം മുഴുവൻ വായിച്ച് വിയർക്കുന്ന പുത്തനധികാരിയോട് മറ്റുള്ളവർ കാര്യം തിരക്കി.
അധികാരി മീശ പിരിച്ച് കാർക്കിച്ച് തുപ്പി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു:
'നായിന്റെ മോൻ'.
✍️ വി.കെ.എൻ.
ഈ അവസ്തയായിരിക്കും ഇനി കേരളത്തിൽ ഭരണം മാറിക്കഴിഞ്ഞാൽ പുത്തനധികാരി പഴയ അധികാരിയെ പറ്റി കാർക്കിച്ച് തുപ്പി കൊണ്ട് പറയുന്നത് എന്ന് ആരോപിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഇത് ഒരു എഴുത്തുകാരന്റെ ദീർഘ ദർശനമാണ്.
😂🤣😂🤣😂🤣😂🤣😂
വെക്ത്യമായി ചർച്ചയിൽ ഇടപെടുന്ന രാഷ്ട്രീയ നിരിക്ഷകൻ പുഴങ്കര സർ മാത്രം കാര്യങ്ങൾ പഠിച്ച് അവതരിപ്പിക്കുന്ന ഒരു രാഷ്ട്രീയ അദ്യാപകൻ
അൻവറിന്റെ പൂട്ടാൻ Asianet
ഒന്നും നടക്കില്ല പോയി പണി നോക്ക്
സലീമെ ഇനിയും ഇന്നത്തെ മുഖ്യ വേണ്ടാ ന്യായീകരിക്കാൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ ഇന്നത്തെ അവസ്ന ഒന്നു ചിന്തിക്കുക
Neo kilaphat gang
എടൊ കുഞ്ഞുബേബി അധോലോകമെന്നൊക്കെ പറഞ്ഞു തന്റെ പൂർവകാല വിദ്വേഷം പ്രകടിപ്പിക്കാതെ. തനിക്ക് ഓർമപോലും ഇല്ലാത്ത വിഷയം തന്റെ വായിലേക്ക് കുത്തിത്തിരുകി തരുന്ന മാപ്ര
മകൾക് വേണ്ടി കമ്മ്യൂണിസ്റ് പാർട്ടിയെ ഒറ്റു കൊടുക്കുന്ന യൂദാസാണ് ഈപ്പോൾ നാട് ഭരിക്കുന്നത്. ..കഷ്ടം
അൻവറിന് എന്തിനാണ് തോക്ക് കയ്യിൽ ബക്കറ്റിലെ
കീലേരി അച്ചു
പിണറായി വിജയൻ ആഭ്യന്തരം അൻവറിന് കൈമാറിയോ
മുക്കിയ മന്ത്രി രാജി വെക്കുക
അൻവറിൻ്റെ പിന്നിൽ പിണറായി തന്നെ. പിണറായിക്ക് അജിത് കുമാറിനേയും, പി. ശശിയേയും തൽസ്ഥാനങ്ങളിൽ നിന്ന് മാറ്റണം. അതിനായി പി വി അൻവർ എന്ന പൊട്ടനെ ഇറക്കി കളിക്കുന്നു. അത്ര തന്നെ!
കാത്തിരുന്നു കാണാം.
അൻവറിന്റെ ഫോണിലേക്ക് സുജിത് ദാസ് വിളിച്ചത് റിക്കോർഡ് ചെയ്തു പുറത്തുവിട്ടതും, പോലീസ് അനധികൃതമായി നിരവധി പേരുടെ ഫോൺ ചോർത്തിയതുമായി എങ്ങനെ തുലനപ്പെടുത്തും അവതാരകാ 🙄
Good debeat
ഷിബു അതിലേക്ക് കടക്കുന്നില്ല
എന്ന് പറയണ്ട കടക്കാൻ ധൈര്യം ഉണ്ടോ
എന്തിന് മോഡിയെ കണ്ടു ഷിബു
പലർക്കും തൂറ്റൽ വർദ്ധിച്ചിരിക്കുന്നു. ആപ്പുകൾ നിർമ്മാണത്തിന്.
അൻവർ ചക്കളത്തിപോരാട്ട വിപ്ലവനായകൻ
Our cm silent dead silent he is watching all dance it is needed
വിജയനേയും അൻവറിനെയും ഉറക്കത്തിൽ 2 ഇബലീസുകൾ പേടിപ്പിച്ചുവൊ ? കടുവയെ കിടുവാ കാലമാ 😢
മടവൂരാനേ മറ്റേതിന് ഉറപ്പ് ഉണ്ട് എങ്കിൽ പുറത്ത് വാരിവലിച്ചിട്ട് കേസ് എട്ത്ത് അകത്ത് ഇടണം രാഷ്ട്രീയം അതാണ് അല്ലാതെ ചാനലിൽ വന്നിരുന്ന് ഉളുപ്പ് ഇല്ലാതെ: ന്യായികരിക്കുന്നത് അല്ല പൊതുപ്രവർത്തനം പൊതു പ്രവർത്തകർ
ഇത് മാഫിയാ സംഘങ്ങൾ തമ്മിലുള്ള പടല പിണക്കമാണ്. അതിൽ ഒര് കൊള്ളക്കാരന് ഇപ്പോൾ വേണ്ട രീതിയിൽ ഗുണങ്ങൾ ഉണ്ടാകുന്നില്ല അതിന്റെ ചൊരുക്കിൽ അവൻ ഒരോ വെളിപ്പെടുത്തലുകൾ നടത്തുന്നു.
CongRSS ന് മാത്രമേ ഈ മാപ്ര ചാനലുകൾ സമയം കൊടുക്കു. Left നേതാക്കൾ സംസാരിക്കാതെ നിരന്തരം ഇടങ്കോലിടും. "AVOID CHANNELS"... ഇതായിരിക്കും വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാവുന്ന മുദ്രാവാക്യം
Sorry not Arun.... but it's chaleem madavoooooh......😂
വിനുവിനെ കാണുന്നില്ലല്ലോ 🤔
Anoo
Pls saleem ne parayan anuvadhikkumo pls
പറ്റിയ സലിം... ഇതൊക്കെ എവിടെ നിന്നു വരുന്നു? ഈ മടവൂർ എവിടെയാണ്? നാട്ടരേ പറയിപ്പിക്കാൻ.... എഴുന്നേറ്റു പോടെ....
വി കെ . എൻ ചെറുകഥ
*നായിൻ്റെ മോൻ* ചെറു കഥ .
വി. കെ. എൻ
ശങ്കുണി മേനോൻ . അന്തരിച്ചു.
വൈകുന്നേരം നാല് മണിക്കായിരുന്നു അന്ത്യം. ഘടാഘടിയനും താന്തോന്നിയും അസാമാന്യ ധൈര്യശാലിയുമായിരുന്നു.
രാവിലെ പത്ത് മണിയോടെ നാട് നീങ്ങും എന്നായിരുന്നു വൈദ്യൻ വിധിച്ചത്.
വൈദ്യനെ പോലും തോല്പിച്ച 6 മണിക്കൂർ.
ഭാര്യയും മക്കളും മരുമക്കളും എല്ലാം അടുത്തുണ്ട് .
വൈദ്യരുടെ പ്രവചനത്തെ പോലും തോല്പിച്ച മേനോനോട് അയൽക്കാർക്കും ബഹുമാനമായിരുന്നു.
മരിച്ച് കിടക്കുന്ന മേനോന്റെ പ്രൗഢ ഗംഭീര മുഖത്ത് നോക്കി അയലത്തെ പെണ്ണുങ്ങൾ മൂക്കത്ത് വിരൽ വച്ച് അടക്കം പറഞ്ഞു... 'എന്തൊരു പ്രൗഢിയാണ് ചത്ത് കിടക്കുമ്പോഴും ചമഞ്ഞ് കിടക്കുന്നത് കണ്ടില്ലേ'
തറവാട് ക്ഷയിച്ചെങ്കിലും കോലോത്ത് ഒന്നിനും കുറവില്ലായിരുന്നു.
സുഭിക്ഷ ഭക്ഷണവും പുത്തനുടുപ്പുകളും മേനോൻ ഉറപ്പാക്കിയിരുന്നു.
തറവാട്ട് മുറ്റത്ത് തലയെടുപ്പോടെ ആന ചിന്നം വിളിച്ചു. വേലക്കാരികളുടെ എണ്ണത്തിനോ കാവൽക്കാരുടെ വേഷഭൂഷാദികൾക്ക് പോലുമോ കോട്ടം തട്ടിയില്ല.
ശങ്കുണ്ണി മേനോനെ കണ്ട് പഠിക്കണമെന്ന് അന്യ നാട്ടുകാരുപോലും പറയാറുണ്ട്.
ഇരു ചെവിയറിയാതെ എല്ലാം മേനോൻ നോക്കി നടത്തിയിരുന്നു.
ദഹനവും സഞ്ചയനവും കഴിഞ്ഞു. 41 ന് സർവ്വാണി സദ്യയും കഴിഞ്ഞു. .
തറവാട്ടിലെ അന്തേവാസികൾ മാത്രം ബാക്കിയായി.
വട്ടമേശ യോഗത്തിൽ കൂട്ടത്തിൽ മൂത്തയാൾ അനന്തരാവകാശിയായി ചാർജ് എടുത്തു.
മേനോന്റെ ഓർമ്മക്കായി പൂർണ്ണകായ പ്രതിമ എന്ന നിർദ്ദേശം കൂട്ടത്തിലാരോ മുന്നോട്ട് വെച്ച് .
കൊള്ളാമെന്ന് എല്ലാരും സമ്മതിച്ചു. കണക്കപ്പിള്ളയോട് ഖജാനയുടെ വിവരം വായിക്കാൻ ആവശ്യപ്പെട്ടു.
കണക്കപ്പിള്ള ആരുടെയും മുഖത്ത് നോക്കാതെ പറഞ്ഞു.
'പ്രതിമ വേണ്ട ഒരു ഫോട്ടോ വരച്ച് വെച്ചാൽ മതി.'
പറ്റില്ലെന്ന് എല്ലാരും തീർത്തു പറഞ്ഞു. അല്ലലറിയിക്കാതെ കുടുംബം പോറ്റിയ മനുഷ്യനോട് നന്ദി കേട് പാടില്ല. അവർ ഉറപ്പിച്ചു.
വഴങ്ങില്ലെന്ന് മനസ്സിലായ കണക്കപ്പിള്ള കണക്ക് പുസ്തകം മേശപ്പുറത്ത് വെച്ചു.
പുതുതായി ചാർജെടുത്ത അധികാരി പുസ്തകത്തിലൂടെ കണ്ണോടിച്ചു...
-ആന പണയത്തിലാണ്
- തെങ്ങും തോപ്പ് പണയത്തിലാണ്
- തറവാട് പണയത്തിലാണ്.
- ചുറ്റുമതിലിന്റെ കല്ലുകൾ വിറ്റു. മരണ ശേഷം പൊളിക്കാനാണ് കരാർ..
കണക്ക് പുസ്തകം മുഴുവൻ വായിച്ച് വിയർക്കുന്ന പുത്തനധികാരിയോട് മറ്റുള്ളവർ കാര്യം തിരക്കി.
അധികാരി മീശ പിരിച്ച് കാർക്കിച്ച് തുപ്പി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു:
'നായിന്റെ മോൻ'.
✍️ വി.കെ.എൻ.
ഈ അവസ്തയായിരിക്കും ഇനി കേരളത്തിൽ ഭരണം മാറിക്കഴിഞ്ഞാൽ പുത്തനധികാരി പഴയ അധികാരിയെ പറ്റി കാർക്കിച്ച് തുപ്പി കൊണ്ട് പറയുന്നത് എന്ന് ആരോപിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഇത് ഒരു എഴുത്തുകാരന്റെ ദീർഘ ദർശനമാണ്.
😂🤣😂🤣😂🤣😂🤣😂
Madiyil kanamund athkond adgp ye thodaan dhairyamillaa
അവതാരകൻ പറയാൻ അനുവതിക്കുന്നില്ല, പുള്ളിക്കും ഏതോ, എ ന്തോ അജണ്ടയുണ്ട്....
idathu pullan arun....Oola will certainly defend...... least bothered.... people of Kerala literate..... knows 😊
ഇവന് ഒരു changum ഇല്ല ദുർബലൻ
Pinraay raaji vekkuka
പിണുങ്ങാണ്ടി വിജയൻ 😂😂
The biggest joke is who will rule Kerala after LDF....the question is if UDF is capable of giving good governance....sorry both these parties are dancing to the tune of Islamist fundamentalists
പിണറായിക്ക് ശേഷം കേരളം കാണില്ല , മൊത്തം നശിപ്പിച്ചു..
ഇവിൻ ആ വൻൻ്റെ ആ മ്മക്ക് കണ്ടിക്ക്
Waste politics paranarokal.
Anvar phone chorthi...aarum mundunnilla
ANWAR EE CHEYUNNATH PANATHIN VENDI ALLA AVISHYATHIN PANAMUND ANWARIN PERINUM PRESHASTHIKUM VENDI ALLA ATHUM UND ANWARIN ETH NAMUK VENDI ANU ANWAR PARAYUNNATH ATH ANGANE THANNE MANASIL AKKANAM EE SHABTHAM NILACHAL ENI ORU SHABTHAM PETTANN PURATH VARILLA EVAR VARUTHILLA ATH KOND FULL SAPORT ANWARIN KODUKANAM RAJYATHE SNEHIKUNNU EANKIL KUTTUKARE ISHTTAPEDUNNU EANKIL NALLA NALEE SWOPNAM KANUNNU EANKIL
Pinraaykku ithil pakundo
ഷിബു ബേബിജോണേ
അന്‍വര്‍ തന്നെ സ്വയം പറഞ്ഞില്ലേ ഞാന്‍ ഗാന്ധിജിയുടെ മകനല്ല എന്ന് ?
എന്നെ നിങ്ങള്‍ക്ക് പൂട്ടാമെന്നും...
അന്‍വറെന്ന 140 ല്‍ പെട്ട ഒരു എം.എല്‍.എ.യെ പോലെയാണോ കേരളത്തിന്‍റ സൂപ്പര്‍ ഡി.ജി.പി.യായി വിലസിയ ആളിന്‍റ ചെയ്തികളുടെ impact ?
😂😂😂😂😅
ഏഷ്യ നെറ്റിന് ആരുടെ ക്വട്ടേഷനാണ്.
പ്രമോദിന്റെ അഭിപ്രായം ആദ്യഭാഗം ശരി അവസാനഭാഗം തെറ്റ്
കേരളാ പോലീസ് അധോലോകത്തെ പോലും ഞെട്ടിക്കുന്നു ഇതല്ലെസത്യം
അത് തുറന്നുകാട്ടാൻ ആരെങ്കിലും ഉണ്ടാവണമല്ലോ
ചോർത്തൽ ചോർത്തൽ എന്നുപറഞ്ഞ് അതിൽ അള്ളിപ്പിടിക്കല്ലെ
മനുഷ്യർക്ക് ജീവിക്കേണ്ട ?
പോലീസിന്റെ തോന്നിവാസം അവസാനിപ്പോയിക്കേണ്ടേ?
ഏതാവനാടാ സലിമ്മടവൂർ
പൊട്ടൻ
അൻവർ ആൺകുട്ടിയാണ് അൻവറിനെ പോലെയുള്ള ജനപ്രതിനിധികളെയാണ് ജനങ്ങൾക്ക് ആവശ്യം
Tfoo
എടൊ രാജമോഹൻ ഉദ്യോഗസ്ഥർക് തോന്നിവാസംനടത്താൻ ഫോൺ ചോർത്തമോ
അൻവർ ഫോൺ ചോർത്തിട്ടില്ല മലക്ക് ചോർത്തികൊടുത്തതാണ്
ഏതു പാർട്ടിക്കാരൻ ആയിക്കോട്ടെ... എന്നാലും ഈ അവതാരകൻ ആരെയും പറയാൻ സമ്മതിക്കുന്നില്ലലോ.. പുതിയ അവതാരകൻ ബോർ 🖕🏽🖕🏽🖕🏽
എന്തെങ്കിലും ന്യായീകരിച്ചിട്ടു കാര്യമില്ല തെറ്റ് തെറ്റ് തന്നെ മനസ്സിലാക്കുക മുഖ്യമന്ത്രിക്ക് നടപടിയെടുക്കാൻ കഴിയുന്നില്ല മുഖ്യമന്ത്രിയുടെ സെക്രട്ടറി പി ശശി കൂട്ടുനിൽക്കുന്നു എന്ന പരാതി കിട്ടിയിട്ടും ഒരു നടപടിയുമില്ല അപ്പോൾ എന്ത് ഭരണം ആണിത് ജനങ്ങളുടെ ജീവനും സ്വത്തിനും മാനത്തിനും വില കൽപ്പിക്കാത്ത ഭരണം
എന്തെങ്കിലും ന്യായീകരിച്ചിട്ടു കാര്യമില്ല തെറ്റ് തെറ്റ് തന്നെ മനസ്സിലാക്കുക മുഖ്യമന്ത്രിക്ക് നടപടിയെടുക്കാൻ കഴിയുന്നില്ല മുഖ്യമന്ത്രിയുടെ സെക്രട്ടറി പി ശശി കൂട്ടുനിൽക്കുന്നു എന്ന പരാതി കിട്ടിയിട്ടും ഒരു നടപടിയുമില്ല അപ്പോൾ എന്ത് ഭരണം ആണിത് ജനങ്ങളുടെ ജീവനും സ്വത്തിനും മാനത്തിനും വില കൽപ്പിക്കാത്ത ഭരണം