ഉപ്പാപ്പ ഉപ്പാപ്പ മകളെ തരണം എന്നു നിങ്ങള്‍ പ്രാർത്ഥന നടത്തുന്നു, ഇവിടെ നിങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്, കാര്യം നേടുന്നു ( മറ്റുള്ളവരോട് Dua ചെയ്യാൻ പറയുന്നതും അവരോട് Dua ചെയ്യുന്നതും രണ്ടാണ്)
അങ്ങനെ വാദിക്കുന്നവരാണ് വഹഹാബികൾ. മരണപ്പെട്ടു കഴിഞ്ഞാൽ മഹാൻമാരോടുള്ള ഇസ്തിഗാസ അവരോടുള്ള പ്രാർത്ഥന ആണെന്ന് വാദിക്കുന്ന വഹഹാബികൾ അപ്പോൾ മുതൽ അവരെ ഇലാഹുകൾ ആയി വിശ്വസിക്കുന്നത് കൊണ്ടാണ്.
ദുർവ്യാഖ്യാനത്തിന്റെ രൂപമാണ് ഈ തലക്കെട്ട് മനുഷ്യനെ സൃഷ്ടിച്ചത് അല്ലാഹുവിനെ ആരാധകൻ അല്ലാഹുവിനെ ജനങ്ങളിലേക്ക് അറിയിക്കാൻ പ്രവാചകന്മാരെ അയച്ചു അവർ എല്ലാവരും അല്ലാഹുവിൻറെ സഹായം തേടിയ ഒരു പ്രവാചകനും ഒരു ഇടയാ ആള് പരിചയപ്പെടുത്തിയിട്ടില്ല ഇവർ ജനത്തിന് വഴികേട് ആക്കാൻ വന്നവർ
സകല കല്ല കുത്തിയ ഈട്ടളിലേക്കും ക്ഷേത്രങളിലേക്കും ആൾ ദൈവത തട്ടത്തേക്കും വസറാരാധകർ പോവാം അതീനെയെക്കെ ന്യായീകരിക്കുന്നവർ. ഇവന്മാർ ജൂത നികളേക്കാൾ മോശം നന്മതിന്മകൾ ഇവരാ പക്കൽ ലോകം നിയത്രി ഒന്നല്ലെ. ഏത് ശവം കിട്ടിയാലും ജാറമുണ്ടാക്കി പിരിച്ച് നക്കുന്ന വർഗം ന്യായം ഉണ്ട്.
وَسِيلَة (വസീല) എന്ന വാക്കിനു സമീപനമാര്‍ഗ്ഗം - അഥവാ ഉദ്ദിഷ്ട കാര്യത്തിലേക്ക് എത്തിച്ചേരുവാനുള്ള മാര്‍ഗ്ഗം (ما يتوسل به الى المقصود) എന്നാണു വാക്കര്‍ത്ഥം. അല്ലാഹുവിങ്കലേക്കു സമീപനമാര്‍ഗ്ഗം തേടുക എന്നു പറഞ്ഞതിന്റെ അര്‍ത്ഥം സല്‍ക്കര്‍മ്മങ്ങള്‍ വഴി അവന്റെ സാമീപ്യം സിദ്ധിക്കുവാന്‍ യത്നിക്കുക എന്നാണെന്നുള്ളതില്‍ ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ ഭിന്നാഭിപ്രായമില്ലാത്തതാകുന്നു.
ഇവരുടെ നിലനിൽപ്പിന് വേണ്ടി ഖുർആനും, ഹദീസും മാത്രമല്ല കഴിഞ്ഞു പോയ പണ്ഡിതൻ മാരുടെ വാക്കുകളും ദുർ വ്യാഖ്യാനം ചെയ്യും...... ( സുന്നികൾ ). ഇവർക്ക് ഇസ്ലാമിന്റെ താൽപ്പര്യം അല്ല പ്രധാനം, സലഫികളെ തോല്പ്പിക്കുക എന്നുള്ളത് ആണ്.....സത്യം മനസിലായിട്ടും അംഗീകരിക്കാത്ത മക്ക മുശ് രി ക്കുകളും അങ്ങനെ അല്ലായിരുന്നോ?? വലിയ വ്യത്യാസം ഒന്നുമില്ല..... ഇവർക്ക് അള്ളാഹു ഔലിയ ക്കളിൽ താഴെ ആണ്... അതുകൊണ്ട് ആണല്ലോ മടവൂർ പ്രപഞ്ചം നിയന്ത്രിക്കാൻ തുടങ്ങിയത്
താങ്കളെപ്പോലെ ചില യുക്തിവാദികളും നിരീശ്വരവാദികളും ആലോചിച്ചു പോയിട്ടുണ്ട്. എന്റെ അടിമക്ക് അല്ലാഹു പോരെ എന്ന് ഖുർആൻ പറഞ്ഞിട്ടുണ്ട്, എന്നോട് ചോദിച്ചാൽ ഞാൻ ഉത്തരം ചെയ്യുമെന്നും ഖുർആൻ പറഞ്ഞിട്ടുണ്ട്. എന്നിട്ടും മുസ്ലിങ്ങൾ ആരും എന്തുകൊണ്ടാണതിൽ ഇടപെടാത്തത്?. അല്ലാഹു ഉറങ്ങി പോയോ..?. ആ യുക്തിവാദികൾക്ക് താങ്കൾ എന്തു മറുപടിയാണോ കൊടുക്കുന്നത്' അത് തന്നെയാണ് ഞങ്ങൾക്കും പറയാനുള്ളത്. അല്ലെങ്കിൽ താങ്കളെ എഴുത്തിലേക്ക് സഹായത്തിനായി യുക്തിവാദികളെയും ആഡ് ചെയ്യുക. ഇസ്ലാമിനെ പറ്റി എന്തെങ്കിലും പഠിച്ചു പറയൂ സഹോദര.
@@rashidutbanara7115 താങ്കളുടെ വാദമനുസരിച്ച് വഹാബി ശൈഖ് മുശിരിക്കാണോ...?😊. വഹാബി ഷെയ്ഖ് ഇബ്നു തൈമിയ്യ പറഞ്ഞത് അറബി ഉദ്ധരണിയോടുകൂടി. وكذلك ما يذكر من الكرامات وخوارق العادات التي توجد عند قبور الأنبياء والصالحين مثل نزول الأنوار والملائكة عندها وتوقي الشياطين والبهائم لها واندفاع النار عنها وعمن جاورها وشفاعة بعضهم في جيرانه من الموتى واستحباب الاندفان عند بعضهم وحصول الأنس والسكينة عندها ونزول العذاب بمن استهان بها فجنس هذا حق ليس مما نحن فيه وما في قبور الأنبياء والصالحين من كرامة الله ورحمته وما لها عند الله من الحرمة والكرامة فوق ما يتوهمه أكثر الخلق لكن ليس هذا موضع تفصيل ذلك. അബിയാക്കളുടെയും സ്വാലിഹീങ്ങളുടെയും ഖബറുകൾക്കുസമീപം എത്തിക്കപ്പെടുന്ന *കറാമത്തുകളും* *അസാധരണ സംഭവങ്ങളും* *സത്യമാണ്* അവയുടെ സമീപം മലക്കുകളും, പ്രകാശങ്ങളും ഇറങ്ങുക ,പിശാച്ചുക്കളെയും മൃഗങ്ങളെയും പിടിച്ച് കെട്ടുക അവയിൽ നിന്നും പരിസരത്തു നിന്നും അഗ്നി ഒഴിഞ്ഞ് പോവുക, *മരണപ്പെട്ട* *അയൽവാസികൾക്ക് വേണ്ടി* *അവർ ചിലർ ശുപാർശ* *പറയുക* , ( ഖബറിന്റെ പരിസരത്തുള്ള വർക്ക് ശുപാർശ ചെയ്യുക). അവയുടെയടുക്കൽ സന്തോഷവും, സമാധാനവും കരസ്ഥമാവുക, അവയെ നിസ്സാരമായി കാണുന്ന വരിൽ ശിക്ഷ അവതരിക്കുക, തുടങ്ങിയ കാര്യങ്ങളെല്ലാം തന്നെ *സത്യമാണ്* അതൊന്നും തന്നെ നാം വിമർശിക്കുന്ന കാര്യങ്ങളുടെ കൂട്ടത്തിൽ പെട്ടതല്ല. അബിയാക്കളുടെയും സ്വാലിഹീങ്ങളുടെയും ഖബ്റുകളിൽ ലഭിക്കുന്ന കറാമത്തുകളും അല്ലാഹുവിന്റെ അനുഗ്രഹങ്ങളും അവർക്ക് അല്ലാഹുവിങ്കൽ നിന്നു ലഭിക്കുന്ന ബഹുമാനദരവുകളും അധിക സൃഷ്ടികളും ഊഹിക്കുന്നതിനേക്കാൾ എത്രയോ മുകളിലാണ്👌 (ഇഖ്തിളാഉസ്വിറാത്വിൽ മുസ്തഖീം:- പേ: 374 ഇവിടെ ഇബ്നു തൈമിയ പറഞ്ഞ എല്ലാ വിഷയങ്ങളും മർമ്മ പ്രധാനപ്പെട്ടത് തന്നെ. ഏറ്റവും പ്രധാനപ്പെട്ടത് وعمن جاورها وشفاعة بعضهم في جيرانه من الموتى വഫാത്തായ ഔലിയാക്കൾ പരിസരത്തുള്ള വർക്ക് ശുപാർശചെയ്യുന്നു. (വഫാത്തായ ഔലിയാക്കൾ,.... പരിസരത്തുള്ള വരെ സഹായിക്കുന്നു ). അതാണല്ലോ നമ്മുടെ തർക്കം??. ഇങ്ങനെ വിശ്വസിച്ചാൽ സുന്നികൾ മുശ്രിക്, ഖബർ പൂജകർ. ഇബ്നു തൈമിയ്യ *ഇസ്ലാമിന്റെ ശൈഖും ആകുന്നതെങ്ങനെ?????.* വഫാത്തായ ഔലിയാക്കൾ കബറിന്റെ പരിസരത്തുള്ളവർക്ക് മാത്രമേ ശഫാഅത്ത് ചെയ്യുകയുള്ളൂ എന്ന് എവിടെ പറഞ്ഞു?. *ഇങ്ങനെ വഫാത്തായ ഔലിയാക്കൾ സഹായിക്കുമെന്ന് വിശ്വസിച്ചാൽ ശിർക്ക് വരുമോ??.* ശിർക്ക് വരുമെങ്കിൽ ഇബ്നു തൈമിയ്യയെ ഇസ്ലാമിന്റെ ശൈഖാണെന്ന് മുജാഹിദുകൾ എന്തിന് പരിചയപ്പെടുത്തണം??. ഇബ്നു തൈമിയ ഇവിടെ അടിവരയിട്ട് ഉദ്ധരിക്കുന്ന പ്രധാനപ്പെട്ടരു വിഷയം കൂടിയുണ്ട് "അല്ലാഹുവിങ്കൽ നിന്നു ലഭിക്കുന്ന ബഹുമാനദരവുകളും അധിക സൃഷ്ടികളും ഊഹിക്കുന്നതിനേക്കാൾ എത്രയോ മുകളിലാണ്". *പിന്നെയെന്തിനാണ് ബഹുമാന ആദരവുകൾ പരിധി നിശ്ചയിച്ചത്...?.* കബറിന്റെ പരിസരത്തുള്ളവർക്ക് മാത്രം ഷഫാഅത്ത് ചെയ്യുമെന്ന് പറഞ്ഞത്?. "അല്ലാഹുവിങ്കൽ നിന്ന് ലഭിക്കുന്ന ബഹുമാന ആദരവുകൾ..." ഇബ്നു തൈമിയ്യ തന്നെ പറഞ്ഞുവല്ലോ? പിന്നെ അതിന് പരിധി നിശ്ചയിക്കാൻ ഇബ്നു തൈമിയക്ക് എന്ത് അധികാരം?. കിലോമീറ്റർ പരിശോധിച്ചിട്ടാണോ ശിര്‍ക്കും തൗഹീദും തീരുമാനിക്കുന്നത്?. ഇവിടെ എഴുതിയ ചെറിയ ഉദ്ധരണികളിൽ പോലും ഇബ്നു തൈമിയ്യ വൈരുദ്ധ്യം പറഞ്ഞിരിക്കുന്നു. വഹാബികൾക്ക് പറ്റിയ ഷെയ്ഖ് തന്നെ.
മൊയ്‌ലാരാ നാട്ടിലെ സുന്നിങ്ങള് മുജാഹിദ് ആക്കാൻ നടക്കേണ്ട പറ്റുന്ന ട്രൗസർ ഇട്ടാൽ മതി മറുപടി വരുമ്പോൾ നീ ട്രൗസർ ഇല്ലാത ഓടും ഇപ്പോൾ സുന്നിങ്ങൾക് ഒന്നും ദീൻ മനസിലായിട്ടില്ല നീ അദ് മനസിലാക്കാൻ അവസരം കൊടുക്കരുത് നീ പറഞ്ഞ തളിവ് 2008 മുതൽ കേട്ട കൊണ്ട് എന്ന പോലുള്ള ഒരു പാട് പേര് മുജാഹിദ് ആയി ഇനിയും ആ ചർച്ച vano
നീ നിന്റെ ഇഷ്ട്ടം പോലെ നടന്നോടാ മുജു 🤭ചൊറിച്ചിലിന് നല്ല ഒരു ഡോക്ടറെ കാണുന്നത് നല്ലതാ..😂ഇങ്ങനെ കുറച്ച് തലേകെട്ട് ക്കാരുള്ളത് കൊണ്ട് നാട്ടിൽ ജാമിതയും, ആരിഫ് ഹുസൈനിനെയും, ജബ്ബാർ മാഷെയും പോലോത്തവർ വളരുന്നില്ലഅൽഹംദുലില്ലാഹ് 😄
പാട്ട് പാടാതെ ഖുർആനിൽ നിന്ന് തെളിവ് പറയൂ ഉസ്താദേ❗ റസൂൽ പ്രാർത്ഥിച്ചത് ആരോടാണ്? അല്ലാഹുവിനോട് മാത്രമാണ്❗ ഞാൻ എന്റെ രക്ഷിതാവിനോട് മാത്രമേ പ്രാർത്ഥിക്കുകയുള്ളൂ, അവനോട് യാതൊരാളേയും ഞാൻ പങ്ക് ചേർക്കുകയില്ല എന്ന് അല്ലാഹുവിന്റെ കൽപന പ്രകാരം തൗഹീദ് പ്രഖ്യാപിച്ച് (🔥 ജിന്ന് :20🔥) മാതൃക കാണിച്ച് തന്ന റസൂലിനെ പരിചയമുണ്ടോ ഉസ്താദുമാരേ? റസൂൽ മുൻ നബിമാരെ യോ, അന്നത്തെ ഔലിയാക്കളെയോ ഇടയാളരാക്കിയോ? ഇല്ലേയില്ല❗ പിന്നെ ജാറം ഖബറാളികളെ ഇടയാളരാക്കാൻ ആരാണ് നിങ്ങളെ പഠിപ്പിച്ചത്? പറ്റിച്ചത്? നിങ്ങൾക്ക് മരിച്ചവരെയാണോ വേണ്ടത്, അതോ എന്നെന്നും ജീവിച്ചിരിക്കുന്ന അല്ലാഹുവിനെയോ ? പറയണം❗ അല്ലാഹുവിന്റെ ദാസന്മാരെ ഇടയാളരാക്കി രക്ഷാകർത്താക്കളാക്കിയാൽ ശിക്ഷ നരകം തന്നെ❗ (🔥 കഹ്ഫ്: 102🔥) നിങ്ങൾ ഇടയാളരാക്കി പ്രാർത്ഥിക്കുന്ന ജാറം/ മഖാം / ദർഗ ഖബറാളികൾക്ക് ജീവനില്ല, അവർ മരിച്ചവരാണ്❗ (🔥 നഹ്ൽ : 21🔥) അവരെ ഇടയാളരാക്കി പ്രാർത്ഥിച്ചാൽ അവർ കേൾക്കില്ല, ഉത്തരവും തരില്ല❗ (🔥 ഫാത്വി ർ: 14🔥) പ്രാർത്ഥന കേൾക്കാത്ത, ഖിയാമം വരെ ഉത്തരം തരാത്ത ജാറം ഖബറാളികളോട് പ്രാർത്ഥിക്കുന്നവർ വഴി പിഴച്ചവരെന്നും അല്ലാഹു (🔥 അഹ്ഖാഫ് :5🔥 ) അപ്പോൾ സമസ്തക്കാർ അല്ലാഹുവിന്റെ മുമ്പിൽ വഴി പിഴചവരല്ലേ? ഉസ്താദുമാർ ചിന്തിക്കണം❗ ലോകത്തുള്ള സകല ഔലിയാക്കളും ഒത്തൊരുമിച്ച് ശ്രമിച്ചാൽ പോലും, ഒരു നിസാര ജീവിയായ ഈച്ച അവരിൽ നിന്ന് വല്ലതും തട്ടിയെടുത്താൻ, അത് തിരിച്ച് വാങ്ങാൻ പോലും കഴിവില്ലാത്ത ദുർബലരാണ് ജാറം ഖബറാളികൾ❗ (🔥 ഹജ്ജ്:73🔥) ഖുർആൻ അജ്ഞത കൊണ്ടാണ് നിങ്ങൾ ഇടയാളരെ വെച്ച്, അല്ലാഹുവിൽ പങ്ക് ചേർത്ത്, ശിർകെന്ന വൻ പാപംചെയ്യുന്ന നരകാവകാശികളായി മാറിയത്❗
@@asharafptthoha7247വഹാബികളും അബൂജഹലും കൈകോർക്കുമ്പോൾ.* തവസ്സുൽ. അല്ലാഹു തൃപ്തിപ്പെട്ട ഒരു കാര്യത്തെ മുൻനിർത്തി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നതിനാണ് തവസ്സുൽ എന്ന് പറയുന്നത്. അത് ചിലപ്പോൾ അല്ലാഹുവിന്റെ സിഫ ത്തോ, പ്രാർത്ഥിക്കുന്നുവന്റെ സൽകർമങ്ങളോ, കർമങ്ങളോ അല്ലാഹുവിന്റെ ഇഷ്ട പാത്രങ്ങളായ അമ്പിയാക്കൾ, ഔലിയാക്കൾ, സ്വാലിഹീങ്ങൾ തുടങ്ങിയവരോ ആയിരിക്കാം. ഇതിനു തവസ്സുൽ എന്ന് പറയാറുണ്ട്. ബർക്കത്ത് കൊണ്ട്, ശ്രേഷ്ഠത കൊണ്ട്....... എന്നെല്ലാം പറയാറുമുണ്ട്. പേര് എന്തുമാവട്ടെ ഇതിലടങ്ങിയിരിക്കുന്ന ആശയമാണ് പ്രധാനം. : "اللهم إنا كنا نتوسل إليك بنبينا صلى الله عليه وسلم فتُسْقِيَنَا، وإنا نتوسل إليك *بعم نبينا* فاسقنا" (صحيح البخاري/كتاب الاستسقاء 137 :1) അല്ലാഹുവേ ഞങ്ങൾ മുമ്പ് ഞങ്ങളുടെ *നബിയെ കൊണ്ട്* തവസ്സുൽ ചെയ്യാറുണ്ടായിരുന്നു അപ്പോൾ ഞങ്ങൾക്ക് നീ മഴ നൽകാറുണ്ടായിരുന്നു ഇപ്പോഴിതാ ഞങ്ങൾ നബിയുടെ എളാപ്പയെ കൊണ്ട് നിന്നെ കൊള്ളെ തവസ്സുലാക്കുന്നു അതുകൊണ്ട് നീ ഞങ്ങൾക്ക് മഴ വർഷിപ്പിക്കണമേ. ( ബുഖാരി 1:137). ഇങ്ങനെ പ്രാർത്ഥന നടത്തിയത് ഉമർ (റ), തവസ്സുലാക്കപ്പെട്ടത് عباس (റ )നെ കൊണ്ടുമാണ്. ആ പ്രാർത്ഥനയിലാണ് ഞങ്ങളുടെ عباس എന്ന് പറയാതെ إليك *بعم نبينا* فاسقنا *("ഞങ്ങളുടെ നബിയുടെ എളാപ്പയെകൊണ്ട്...")* എന്ന് പറഞ്ഞത്. ഇതിൽ നബി തങ്ങളെയും തവസ്സുലാക്കപ്പെടുന്നു. "ഞങ്ങൾ" എന്നതിൽ സ്വഹാബത്തിന്റെ ഇജ്മാഉം വരുന്നു. അബൂ ജാഹിലിനും കൂട്ടർക്കും അല്ലാഹുവിൽ വിശ്വാസമുണ്ടെന്നാണല്ലോ വഹാബികൾ തള്ളാറുള്ളത് .!!!. *ഇങ്ങനെ ഒരുപ്രാർത്ഥന അബൂജഹലും* *കൂട്ടരും ചെയ്തിട്ടില്ല.* *വഹാബികളും ചെയ്യാറില്ല.* അബൂ ജഹലും കൂട്ടരും അല്ലാഹുവിന് സന്താനങ്ങളുണ്ടെന്ന് വിശ്വസിച്ചവരാണ്. (ഇങ്ങനെ വിശ്വസിച്ചാൽ അള്ളാ' എന്ന് വിളിച്ചാലും ഇസ്ലാമിക ഭാഷയിൽ അല്ലാഹു അല്ലെന്ന് പണ്ഡിത മഹത്തുക്കൾ പറഞ്ഞിട്ടുണ്ട് ). വഹാബികളാകട്ടെ അല്ലാഹുവിന് സന്താനങ്ങളുണ്ടെന്ന് വിശ്വസിക്കുന്നില്ലെങ്കിലും *അല്ലാഹുവിന് ശരീരം ഉണ്ടെന്നും അവയവങ്ങളുണ്ടെന്നും വിശ്വസിക്കുന്നവരാണ്.* *ഇവിടെ വിശ്വാസത്തിൽ അബൂജഹലും വഹാബികളും ഒരു സാമ്യത കാണുന്നു.* ഈ ബന്ധം കൊണ്ടാണോ ഇരുകൂട്ടരും തവസ്സുൽ അംഗീകരിക്കാത്തത്?. യഥാർത്ഥത്തിൽ ഈ ഹദീസിന്റെ ആശയം ഉൾക്കൊള്ളാൻ വഹാബികൾക്ക് കഴിയുന്നില്ല. അവർ എന്തൊക്കെയോ ദുർ ന്യായങ്ങളും ദുർവ്യാഖ്യാനങ്ങളും നൽകി ഹദീസ് തള്ളുകയാണ്. ഇതോടെ അവർ അറിയാതെ അർദ്ധ യുക്തിവാദികളാവുകയാണ്. പിന്നെയെങ്ങനെയാണ് വഹാബികൾ യഥാർത്ഥ മുസ്ലീങ്ങളാ വുക?? വിശുദ്ധ ഖുർആനിലും കാണാം ..وَاجْعَلْ لَنَا مِنْ لَدُنْكَ وَلِيًّا وَاجْعَلْ لَنَا مِنْ لَدُنْكَ نَصِيرًا... (النساء 75) ...നിന്റെ വകയായി ഒരു വലിയ്യിനെയും, നിന്റെ വകയായി ഒരു സഹായിയെയും ഞങ്ങൾക്ക് നീ നിശ്ചയിച്ചു തരുകയും ചെയ്യേണമേ.... (നിസാഅ് 75) ഇവിടെ "വലിയ്യിനെ" തരണമെന്ന വിശ്വാസികളുടെ പ്രാർത്ഥന അല്ലാഹു പ്രത്യേകം എടുത്തു പറയുന്നു. ഈ പ്രാർത്ഥനയും അബൂജഹലും കൂട്ടരും ചെയ്തിട്ടില്ല. മറിയം ബീവിയും, സക്കറിയ നബിയും നേരിട്ട് പ്രാർത്ഥിച്ചത് പോലെ പ്രാർത്ഥിച്ചാൽ പോരെ??. എന്തിനാണ് ഇങ്ങനെ വലിയ്യിനെ തരണമെന്നുള്ള പ്രാർത്ഥന???. യഥാർത്ഥത്തിൽ ഈ ചോദ്യം തന്നെ വിവരക്കേടാണ്. അല്ലാഹുവിനോട് തന്നെയാണ് ഇവിടെയും ചോദിക്കുന്നത്. പക്ഷേ വലിയ്യ് ഒരു കാരണമാണെന്ന് മാത്രം. ഇങ്ങനെ ഒരു വലിയിനെ നാം സമീപിക്കുമ്പോൾ ദിവ്യത്വം കല്പിച്ചു കൊണ്ടോ,അവർക്ക് സ്വയം കഴിവുണ്ടെന്ന് കരുതി, അല്ലെങ്കിൽ ക്രൈസ്തവർ വിശ്വസിക്കുന്നതുപോലെ വിശ്വസിച്ചുകൊണ്ട് അതിന് എന്ത് ഓമന പേരിട്ടാലും (ഈ വിശ്വാസത്തോടുകൂടി വലിയ്യിനോട് പ്രാർത്ഥിക്കുവാൻ ആവശ്യപ്പെട്ടാലും....) ശിർക്ക് തന്നെയാണ്. ഈ വിശ്വാസം സുന്നികൾക്കില്ല. ഇനി പറയട്ടെ മുഹജിസത്ത് കറാമത്തിൽ അടങ്ങിയിരിക്കുന്ന ആശയം, തവസ്സുലിലും, ഇസ്തിഹാസയിലും അടങ്ങിയിരിക്കുന്ന ആശയം' അല്ലാഹുവിന്റെ ദൃഷ്ടാന്തം അവരിലൂടെ പ്രകടമാക്കുക, വിശ്വാസികൾ അവരോട് ദുആ ചെയ്യുവാൻ ആവശ്യപ്പെടുക, അവരുടെ പ്രാർത്ഥന അല്ലാഹു പെട്ടെന്ന് ഉത്തരം ലഭിക്കുമെന്ന് കരുതുക. അവരെ മുൻനിർത്തി അല്ലാഹുവിനോട് പ്രാർത്ഥിക്കുക.... തുടങ്ങിയ ഒരുപാട് ആശയങ്ങളാണ് മുഹജിസത്തിലും, കറാമത്തിലും, വിശ്വാസികൾ ചെയ്തുവരുന്ന തവസ്സുലിലും, ഇസ്തിഹാസയിലുമെ ല്ലാം അടങ്ങിയിട്ടുള്ളത്. ഈ വിശ്വാസത്തിൽ തന്നെയാണ് സുന്നികൾ വലിയ്യി നെ സമീപിക്കുന്നതും. ആരാധന വേറെ ആദരവ് വേറെ.
വഹാബികളും അബൂജഹലും കൈകോർക്കുമ്പോൾ.* തവസ്സുൽ. അല്ലാഹു തൃപ്തിപ്പെട്ട ഒരു കാര്യത്തെ മുൻനിർത്തി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നതിനാണ് തവസ്സുൽ എന്ന് പറയുന്നത്. അത് ചിലപ്പോൾ അല്ലാഹുവിന്റെ സിഫ ത്തോ, പ്രാർത്ഥിക്കുന്നുവന്റെ സൽകർമങ്ങളോ, കർമങ്ങളോ അല്ലാഹുവിന്റെ ഇഷ്ട പാത്രങ്ങളായ അമ്പിയാക്കൾ, ഔലിയാക്കൾ, സ്വാലിഹീങ്ങൾ തുടങ്ങിയവരോ ആയിരിക്കാം. ഇതിനു തവസ്സുൽ എന്ന് പറയാറുണ്ട്. ബർക്കത്ത് കൊണ്ട്, ശ്രേഷ്ഠത കൊണ്ട്....... എന്നെല്ലാം പറയാറുമുണ്ട്. പേര് എന്തുമാവട്ടെ ഇതിലടങ്ങിയിരിക്കുന്ന ആശയമാണ് പ്രധാനം. : "اللهم إنا كنا نتوسل إليك بنبينا صلى الله عليه وسلم فتُسْقِيَنَا، وإنا نتوسل إليك *بعم نبينا* فاسقنا" (صحيح البخاري/كتاب الاستسقاء 137 :1) അല്ലാഹുവേ ഞങ്ങൾ മുമ്പ് ഞങ്ങളുടെ *നബിയെ കൊണ്ട്* തവസ്സുൽ ചെയ്യാറുണ്ടായിരുന്നു അപ്പോൾ ഞങ്ങൾക്ക് നീ മഴ നൽകാറുണ്ടായിരുന്നു ഇപ്പോഴിതാ ഞങ്ങൾ നബിയുടെ എളാപ്പയെ കൊണ്ട് നിന്നെ കൊള്ളെ തവസ്സുലാക്കുന്നു അതുകൊണ്ട് നീ ഞങ്ങൾക്ക് മഴ വർഷിപ്പിക്കണമേ. ( ബുഖാരി 1:137). ഇങ്ങനെ പ്രാർത്ഥന നടത്തിയത് ഉമർ (റ), തവസ്സുലാക്കപ്പെട്ടത് عباس (റ )നെ കൊണ്ടുമാണ്. ആ പ്രാർത്ഥനയിലാണ് ഞങ്ങളുടെ عباس എന്ന് പറയാതെ إليك *بعم نبينا* فاسقنا *("ഞങ്ങളുടെ നബിയുടെ എളാപ്പയെകൊണ്ട്...")* എന്ന് പറഞ്ഞത്. ഇതിൽ നബി തങ്ങളെയും തവസ്സുലാക്കപ്പെടുന്നു. "ഞങ്ങൾ" എന്നതിൽ സ്വഹാബത്തിന്റെ ഇജ്മാഉം വരുന്നു. അബൂ ജാഹിലിനും കൂട്ടർക്കും അല്ലാഹുവിൽ വിശ്വാസമുണ്ടെന്നാണല്ലോ വഹാബികൾ തള്ളാറുള്ളത് .!!!. *ഇങ്ങനെ ഒരുപ്രാർത്ഥന അബൂജഹലും* *കൂട്ടരും ചെയ്തിട്ടില്ല.* *വഹാബികളും ചെയ്യാറില്ല.* അബൂ ജഹലും കൂട്ടരും അല്ലാഹുവിന് സന്താനങ്ങളുണ്ടെന്ന് വിശ്വസിച്ചവരാണ്. (ഇങ്ങനെ വിശ്വസിച്ചാൽ അള്ളാ' എന്ന് വിളിച്ചാലും ഇസ്ലാമിക ഭാഷയിൽ അല്ലാഹു അല്ലെന്ന് പണ്ഡിത മഹത്തുക്കൾ പറഞ്ഞിട്ടുണ്ട് ). വഹാബികളാകട്ടെ അല്ലാഹുവിന് സന്താനങ്ങളുണ്ടെന്ന് വിശ്വസിക്കുന്നില്ലെങ്കിലും *അല്ലാഹുവിന് ശരീരം ഉണ്ടെന്നും അവയവങ്ങളുണ്ടെന്നും വിശ്വസിക്കുന്നവരാണ്.* *ഇവിടെ വിശ്വാസത്തിൽ അബൂജഹലും വഹാബികളും ഒരു സാമ്യത കാണുന്നു.* ഈ ബന്ധം കൊണ്ടാണോ ഇരുകൂട്ടരും തവസ്സുൽ അംഗീകരിക്കാത്തത്?. യഥാർത്ഥത്തിൽ ഈ ഹദീസിന്റെ ആശയം ഉൾക്കൊള്ളാൻ വഹാബികൾക്ക് കഴിയുന്നില്ല. അവർ എന്തൊക്കെയോ ദുർ ന്യായങ്ങളും ദുർവ്യാഖ്യാനങ്ങളും നൽകി ഹദീസ് തള്ളുകയാണ്. ഇതോടെ അവർ അറിയാതെ അർദ്ധ യുക്തിവാദികളാവുകയാണ്. പിന്നെയെങ്ങനെയാണ് വഹാബികൾ യഥാർത്ഥ മുസ്ലീങ്ങളാ വുക?? വിശുദ്ധ ഖുർആനിലും കാണാം ..وَاجْعَلْ لَنَا مِنْ لَدُنْكَ وَلِيًّا وَاجْعَلْ لَنَا مِنْ لَدُنْكَ نَصِيرًا... (النساء 75) ...നിന്റെ വകയായി ഒരു വലിയ്യിനെയും, നിന്റെ വകയായി ഒരു സഹായിയെയും ഞങ്ങൾക്ക് നീ നിശ്ചയിച്ചു തരുകയും ചെയ്യേണമേ.... (നിസാഅ് 75) ഇവിടെ "വലിയ്യിനെ" തരണമെന്ന വിശ്വാസികളുടെ പ്രാർത്ഥന അല്ലാഹു പ്രത്യേകം എടുത്തു പറയുന്നു. ഈ പ്രാർത്ഥനയും അബൂജഹലും കൂട്ടരും ചെയ്തിട്ടില്ല. മറിയം ബീവിയും, സക്കറിയ നബിയും നേരിട്ട് പ്രാർത്ഥിച്ചത് പോലെ പ്രാർത്ഥിച്ചാൽ പോരെ??. എന്തിനാണ് ഇങ്ങനെ വലിയ്യിനെ തരണമെന്നുള്ള പ്രാർത്ഥന???. യഥാർത്ഥത്തിൽ ഈ ചോദ്യം തന്നെ വിവരക്കേടാണ്. അല്ലാഹുവിനോട് തന്നെയാണ് ഇവിടെയും ചോദിക്കുന്നത്. പക്ഷേ വലിയ്യ് ഒരു കാരണമാണെന്ന് മാത്രം. ഇങ്ങനെ ഒരു വലിയിനെ നാം സമീപിക്കുമ്പോൾ ദിവ്യത്വം കല്പിച്ചു കൊണ്ടോ,അവർക്ക് സ്വയം കഴിവുണ്ടെന്ന് കരുതി, അല്ലെങ്കിൽ ക്രൈസ്തവർ വിശ്വസിക്കുന്നതുപോലെ വിശ്വസിച്ചുകൊണ്ട് അതിന് എന്ത് ഓമന പേരിട്ടാലും (ഈ വിശ്വാസത്തോടുകൂടി വലിയ്യിനോട് പ്രാർത്ഥിക്കുവാൻ ആവശ്യപ്പെട്ടാലും....) ശിർക്ക് തന്നെയാണ്. ഈ വിശ്വാസം സുന്നികൾക്കില്ല. ഇനി പറയട്ടെ മുഹജിസത്ത് കറാമത്തിൽ അടങ്ങിയിരിക്കുന്ന ആശയം, തവസ്സുലിലും, ഇസ്തിഹാസയിലും അടങ്ങിയിരിക്കുന്ന ആശയം' അല്ലാഹുവിന്റെ ദൃഷ്ടാന്തം അവരിലൂടെ പ്രകടമാക്കുക, വിശ്വാസികൾ അവരോട് ദുആ ചെയ്യുവാൻ ആവശ്യപ്പെടുക, അവരുടെ പ്രാർത്ഥന അല്ലാഹു പെട്ടെന്ന് ഉത്തരം ലഭിക്കുമെന്ന് കരുതുക. അവരെ മുൻനിർത്തി അല്ലാഹുവിനോട് പ്രാർത്ഥിക്കുക.... തുടങ്ങിയ ഒരുപാട് ആശയങ്ങളാണ് മുഹജിസത്തിലും, കറാമത്തിലും, വിശ്വാസികൾ ചെയ്തുവരുന്ന തവസ്സുലിലും, ഇസ്തിഹാസയിലുമെ ല്ലാം അടങ്ങിയിട്ടുള്ളത്. ഈ വിശ്വാസത്തിൽ തന്നെയാണ് സുന്നികൾ വലിയ്യി നെ സമീപിക്കുന്നതും. ആരാധന വേറെ ആദരവ് വേറെ.
ഞങ്ങൾക്ക് തൗഹീദും ശിർക്കും മനസ്സിലാക്കിയവരും പഠിച്ചവരുമാണ്. വഹാബികൾക്കാണ് അത് രണ്ടും തീരുമാനമാകാതെ വിശ്വാസികളെ കാഫിറാക്കുകയും പരസ്പരം കാഫിറാക്കുകയും ചെയ്യുന്നത്.👇 യഥാർത്ഥത്തിൽ മരിച്ചവരോട് എന്നല്ല, ജീവിച്ചിരിക്കുന്നവരോടും ഒരു സഹായവുംപോലും ചോദിക്കാൻ പാടില്ലെന്നാണ് വിശുദ്ധ ഖുർആൻ പറയുന്നത് إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ .( അൽ ഫാത്തിഹ ) *ആരാധന അല്ലാഹുവിന് മാത്രം* *സഹായം (മുഴുവൻ സഹായവും) ചോദിക്കേണ്ടതും* *അല്ലാഹുവിനോട് മാത്രം.* فَلَمْ تَقْتُلُوهُمْ وَلَٰكِنَّ ٱللَّهَ قَتَلَهُمْ "നിങ്ങൾ(സ്വഹാബത്ത് )ആ ശത്രുക്കളെ കൊലപ്പെടുത്തിയിട്ടില്ല പക്ഷെ അല്ലാഹുവാണ് അവരെ കൊലപ്പെടുത്തിയത്" (അൻഫാൽ17) *ഇവിടെ സാധാരണ* *പ്രവർത്തനങ്ങളെയും* (കഴിവിനേയും ) അല്ലാഹുവിലേക്ക് ചേർത്തു തന്നെയാണ് പറഞ്ഞിട്ടുള്ളത്. وَاللَّهُ خَلَقَكُمْ وَمَا تَعْمَلُونَ (وَالصافات :96) നിങ്ങളെയും നിങ്ങളുടെ പ്രവർത്തനങ്ങളെയും അല്ലാഹു സൃഷ്ടിച്ചു (വസ്വാഫാത് :96). وَمَا تَشَاءُونَ إِلَّا أَن يَشَاءَ اللَّهُ....(التكوير: 29). (അള്ളാഹു ഉദ്ദേശിച്ചാല ല്ലാതെ നിങ്ങൾ ഉദ്ദേശിക്കുകയില്ല....) (അത്തക്ക് വീർ: 29) وَمَا كَانَ لِنَفْسٍ أَن تُؤْمِنَ إِلَّا بِإِذْنِ اللَّهِ ۚ ( يونس:100) അല്ലാഹുവിന്റെ അനുവാദം കൂടാതെ ഒരാൾക്കും വിശ്വസിക്കാൻ സാധ്യമല്ല (യൂനുസ് :100). وَمَا رَمَيْتَ إِذْ رَمَيْتَ وَلَٰكِنَّ ٱللَّهَ رَمَىٰ ۚ "മുഹമ്മദ് നബിയെ താങ്കൾ (മണ്ണുകൊണ്ട്)എറിഞ്ഞപ്പോൾ തങ്കൾ എറിഞ്ഞിട്ടില്ല പക്ഷേ അള്ളാഹുവാണ് എറിഞ്ഞിരിക്കുന്നത്" ( അൽ അൻഫാൽ 17). *ഇവിടെ മുഅ്ജിസത്തിന്റെ കഴിവിനെയും* അല്ലാഹുവിലേക്ക് ചേർത്തി തന്നെയാണ് പറഞ്ഞിട്ടുള്ളത്. ഹദീസിലും കാണാം. ........"നീ സഹായം ചോദിക്കുകയാണെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക അറിയുക സമുദായം മുഴുവൻ നിനക്ക് ഉപകാരം ചെയ്യാൻ ഒരുമിച്ചു കൂടിയാൽ അല്ലാഹു വിധിച്ച കാര്യം കൊണ്ടല്ലാതെ നിനക്ക് ഉപകാരം ചെയ്യാൻ അവർക്ക് സാധ്യമല്ല......... *ഇവിടെയെല്ലാം ഭൗതികമെന്നോ,അഭൗതികമെന്നോ,* *വ്യത്യാസമില്ല.* സാധാരണ കഴിവന്നോ, അസാധാരണ കഴിവന്നോ വ്യത്യാസമില്ല. ഇവിടെ എല്ലാ കഴിവും എല്ലാ സഹായവും, *അല്ലാഹുവിൽ നിന്നായിരിക്കെ അല്ലാഹുവിന്റെ കഴിവിനെ,അല്ലാഹുവിന്റെസഹായത്തെ* മുജാഹിദുകൾവിഹിതം വെക്കുകയാണ്..,!!. (സൃഷ്ടികളോട് ചോദിക്കാൻ പറ്റുന്ന സഹായവും, ചോദിക്കാൻ പറ്റാത്ത സഹായവും...!!!!😊). *ഇത് ശിർക്ക് തന്നെയാണ്.* ഇവിടെ വഹാബികളാണ് ശിർക്ക് ചെയ്യുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടതും, വിശദീകരിക്കേണ്ടതും. മുസ്ലിമായ ഒരാൾ എന്ത് സഹായത്തിനും മറ്റൊരാളെ സമീപിക്കുന്നത്, ഡോക്ടറുടെ, എഞ്ചിനീയന്മാരുടെ, ഔലിയാക്കളുടെ,അല്ലെങ്കിൽ യന്ത്രത്തിന്റെ, തന്ത്രത്തിന്റെ, മന്ത്രത്തിന്റെ എന്തുമാവട്ടെ എല്ലാം കാരണമാണ് അല്ലാഹുവാണ് സഹായിക്കുന്നതന്ന വിശ്വാസത്തിലാണ്. എത്ര സുന്ദരമാണ് സുന്നികളുടെ വിശ്വാസം 🌹🌹. വഫാത്തായ മൂസാ നബി 50 വഖ്ത് നിസ്കാരം അഞ്ചു വഖ്ത്തിലേക്ക് ചുരുക്കി ഈ ഉമ്മത്തിനെ സഹായിച്ചത് മൂസാനബിയിലേക്ക് ചേർത്തി ഭാഷാപരമായി മൂസാ നബി സഹായിച്ചു എന്ന് പറയാറുണ്ടെങ്കിലും അല്ലാഹുവാണ് എല്ലാം നിയന്ത്രിക്കുന്നതും സഹായിക്കുന്നതും. ( അമ്പിയാക്കളിലേക്കും ഔലിയാക്കളിലേക്കും ഭാഷാപരമായി അവർ നമ്മെ സഹായിച്ചു എന്ന് പറയുന്നതുകൊണ്ട് ഇവിടെ ശിർക്ക് വരുന്നില്ല). അബീഹുറൈ റ(റ) തന്റെ മറവിക്കു വേണ്ടി നബി തങ്ങളോട് പരിഹാരം തേടിയിരുന്നു. അഭൗതികമായ മാർഗത്തിൽകൂടി നബിതങ്ങതിനു പരിഹാരം കാണുകയും ചെയ്തിരുന്നു (ബുഹാരി ). നബി തങ്ങളോട് സ്വഹാബത്ത് സ്വർഗ്ഗം ചോദിച്ചിരുന്നു. നബി തങ്ങളുടെ *ഖബറിന് അരികെ* ചെന്നു യാ റസൂലല്ലാഹ് ഈ സമുദായത്തിനു വേണ്ടി അങ്ങ് മഴ തേടുവിൻ........ ഈ റിപ്പോർട്ട് സ്വഹീഹാണെന്ന് ഇബ്നു കസീറും, ഇബ്നു ഹജറുൽ അസ് ഖാലാനിയും രേഖപ്പെടുത്തുന്നു. ശിർക്കാണെങ്കിൽ അവരാരുമിത് രേഖപ്പെടുത്തുകയില്ല ന്നത് പ്രത്യേകം മനസ്സിലാക്കുക. ചുരുക്കത്തിൽ എല്ലാം കാരണമാണ്. അല്ലാഹുവാണ് സഹായിക്കുന്നത്. സുന്നികളുടെ വിശ്വാസം എത്ര സുന്ദരമാണ്🌹🌹.
السلام عليكم ورحمة الله وبركاته شيء واحد يجب قوله للمواطنين العرب وغير العرب في دول مجلس التعاون الخليجي، بما في ذلك الإمارات الكريمة، هو أنه يتم تقديم مساعدات مالية ضخمة إلى ولاية كيرالا من دول مجلس التعاون الخليجي بعدة طرق، ولكن بعض الناس يستخدمون هذا النوع من الثروة لتضخيم لقد تم تحويلها إلى مباني تجارية وتم تحويل بعض المدارس إلى اللغة الإنجليزية وتقوم بالأعمال التجارية لمدة 17 عامًا هناك حاجة إلى مساعدة مالية. يجب على العرب تقديم المساعدة المالية إلى ولاية كيرالا في أقرب وقت ممكن والتحقيق فيما إذا كانت كل تلك المؤسسات لا تزال قائمة في المكان الذي قصدته. الله يحفظنا من شيوخ العلماء الذين يبيعون الإيمان بالمال.
മറുപടി വളരെ നന്നായിട്ടുണ്ട് പക്ഷേ വഹാബികൾ എവിടെയും പറഞ്ഞിട്ടില്ല മറ്റുള്ളവരോട് ദുആ ചെയ്യാൻ പറയാൻ പാടില്ല എന്ന് മറിച്ച് ജീവിച്ചിരിക്കുന്ന നമുക്ക് നല്ലവർ എന്ന് തോന്നുന്ന ആളുകളോടൊക്കെ നമുക്ക് പറയാം എന്നാണ് അവർ പറഞ്ഞിട്ടുള്ളത്
അല്ലാഹു അടിമകളിൽ നിന്ന് ആഗ്രഹിക്കുന്നത് കലർപ്പില്ലാത്ത ഈമാനും ബിദ്ഇല്ലാത്ത അമലുംമാണ്, സൂപ്പിയാക്കൾ പറയുന്നു അല്ലാഹുമായി അടുത്തവൻ അല്ലാഹുവല്ലാത്തവരിലേക്ക് ക്ഷണിക്കുയില്ല, വസ്സില എന്നത് ശരിയായ വ്യാഖ്യാനം നല്ല അമലുകൾ മുന്നിൽ വെച്ച് അല്ലാഹുവിനോട് മാത്രം ദുആ ചെയ്യലാകുന്നു, അല്ലാഹുവിന്റെ റസ്സുലിനോട് ഒരു സ്വഹാബി ചോദിച്ചു "രക്ഷപ്പെടാൻ വല്ല വഴിയുണ്ടോ, 3 പ്രാവിശ്യം ഈ ചോദ്യം ആവർത്തിച്ചു "തങ്ങൾ പറഞ്ഞു മൗനം പാലിക്കുക, മിണ്ടാതെരിന്നുവൻ രക്ഷപ്രാപിച്ചു, ഫോട്ടോ, സംഗീതം ഹറാമല്ലേ, അല്ലാഹുവിനെ ഭയപ്പെട്ടു ജീവിക്കുക
ഖുർആൻ ആയത്തിനെ പോലും വളച്ചൊടിച്ചു വിശദീകരിക്കുന്ന മുസ്ലിയാരെ, ഈ ആയത്തിന്റെ തഫ്സീറിൽ പറയുന്നത് അല്ലാഹുവല്ലാതെ ആരെ മുൻ നിർത്തി പ്രാർത്ഥിച്ചാലും അവരൊന്നും നിങ്ങള്ക്ക് ഒരു സഹായവും ചെയ്യില്ല കാരണം നിങ്ങൾ വിളിച്ചു പ്രാർത്ഥിക്കുന്നവർ തന്നെ അല്ല്ലാഹുവോട് അടുക്കാൻ മാർഗം തേടുന്നു എന്നാണ്, അതിനെ വരെ വളച്ചൊടിച്ചു ചിന്താശേഷി കുറവായ സുന്നി സമൂഹത്തെ തെറിദ്ധരിപ്പിക്കുന്നു
നിങ്ങൾ ഈ പറയുന്ന ആയത് നിങ്ങൾക്ക് എതിരാണല്ലോ ഉസ്താതെ. നിങ്ങൾ പറയുന്ന ആയതിന്റെ അർത്ഥം നിങ്ങൾ പറയുംപോലെ മുൻ നിർത്താനല്ല. നിങ്ങൾ പറയുന്ന ആയത് തവസ്സുൽ ചെയ്യാൻ പറയുന്നില്ല. നിങ്ങൾ വിളിച്ചു പ്രാർത്ഥിക്കുന്നവർ തന്നെ അള്ളാഹു വിലേക്ക് അടുക്കാനുള്ള വഴിതേടുകയാണ്. പിന്നെ എന്തിന് അവരെ വിളിച്ചു പ്രാർത്ഥിക്കണം എന്ന നിങ്ങൾക്ക് എതിരെ യുള്ള ചോദ്യം. മുജാഹിദ് കൾക്ക് എതിരെ വെക്കുകയാണോ. തലേക്കെട്ട് മാത്രമേ ഉള്ളൂ വിവരമില്ല. ആയത്തുകൾ എങ്ങനെ അർത്ഥം വെക്കാനും ഒരു ഭയവുമില്ല. 🤣🤣. അമലുകളെ കൊണ്ട് അല്ലാഹുവിലേക്ക് അടുക്കാൻ പറഞ്ഞത് അതും നിങ്ങൾ മഹാൻ മാരെ വിളിക്കാൻ തെളിവാക്കുന്നു. നിങ്ങളോട് സഹതാപം മാത്രം
മുൻപ് സുന്നി ആയിരുന്നവർ ഒക്കെ ഇപ്പൊ സത്യം മനസിലാക്കി മുജാഹിദ് ആയവർ ഒക്കെ ഇതേ പോലെ പേരോട് ഉസ്താദിന്റെയൊക്കെ മറുപടികൾ കേട്ടവർ ആണ്, മുജാഹിദ് കൾക്ക് മറുപടി എന്നു പറഞ്ഞു പേരോട് പ്രഭാഷണം വെക്കും ആയത്തും ഹദീസും ഒക്കെ വിശദീകരണം നടത്തും, അവസാനം അത് പഠിച്ചു നോക്കുമ്പോൾ മുജാഹിദ് പറഞ്ഞത് ശരിയാണെന്നു മനസിലാകും അങ്ങനെ ഞാനടക്കം എത്ര എത്ര പേർ സത്യം മനസിലാക്കി 😂
ജിബ്‌രീൽ (അ )ഇപ്പോഴും വ ഹാബി മൗലവികൾക്ക് വഹ് യുമായി ഇറങ്ങാരുണ്ടാകും! അതെല്ലേ തൗഹീദ് ഇങ്ങനെ മാറി വരുന്നതും, പെരുകി വ രുന്നതും. ഇന്ന് മൗലവികൾ തമ്മിൽ തന്നെ ശിർക്കാരോ പണം നടത്തി കൊണ്ടിരിക്കു ന്നു. പുത്തൻ പ്രസ്ഥാനത്തെ സംബന്ധിച്ച് നബി (സ )പറ ഞ്ഞു വെച്ചത് ഇന്ന് പകൽ വെളിച്ചം പോലെ പൂലർന്നു കൊണ്ടിരിക്കുന്നു. കേവലം നൂറു വർഷം കൊണ്ട് വന്ന വഹാബി പ്രസ്ഥാനം, മസിലു പിടിച്ചു ഓരോ സൽകർമങ്ങ ളെയും ഇല്ലായ്മ ചെയ്തു കൊണ്ട് ജനത്തെ കബളിപ്പി ക്കുന്നു.!
ഞങ്ങൾ പൊട്ടപ്പോയത്തം പറയാറില്ല. ഇസ്രാ ആയത്തിൽ അർത്ഥം വെച്ചത് കേട്ടപ്പോൾ തന്നെ. തലേക്കട്ട് മാത്രമേ ഉള്ളു. വസീല എന്നത് കൊണ്ട് എന്താ ഉദ്ദേശം. സമീപനമാർഗ്ഗം -അഥവാ ഉദ്ദിഷ്ട കാര്യത്തിലേക്ക് എത്തിച്ചേരുവാനുള്ള മാർഗ്ഗം എന്നാണ് വാക്കർത്ഥം. അല്ലാഹുവിങ്കലേക്ക് സമീപനമാർഗ്ഗം തേടുക എന്ന് പറഞ്ഞതിന്റെ അർത്ഥം സൽകർമങ്ങൾ വഴി അവന്റെ സാമിപ്യം സിദ്ധിക്കുവാൻ യത്നിക്കുക എന്നാണെന്നുള്ളതിൽ ഖുർആൻ വ്യാഖ്യാതാക്കൾക്കിടയിൽ ഭിന്നഭിപ്രായമില്ലാത്തതാകുന്നു.
@@sikkandersharafi8450 താങ്കൾക്ക് അറബി അറിയാമോ. ലോകത്ത് കിട്ടാവുന്ന തഫ്സീർ മുഴുവനും പരിശോധിക്കുക. അമലു സ്സാലിഹാത് ചെയ്തു കൊണ്ട് അല്ലാഹുവിന്റെ പ്രീതി സാമ്പാദിക്കുവാൻ കഴിയണം. അല്ലാതെ അയാൾക്ക് ആ കറാമത്തു ഉണ്ട്, ഇയാൾക്ക് ഈ കറാമത്തു ഉണ്ട് എന്ന് പറഞ്ഞു ഉള്ള ഈമാനും കൂടി ബാത്തിലാക്കണ്ട.
ഒരു ആയത്തും കൂടി ഇവിടെ ഓതാമായിരുന്നു. മറക്കല്ലേ, പൊതു ജനങ്ങളെ വിഡ്ഢികളാക്കി താനൊക്കെ കൊഴുത്തു തടിച്ചു സുന്ദരൻ ആയെങ്കിൽ മറുപടി പറയണം. സൂറത്തുൽ മാഇദയിൽ 38-)ആയത്തിൽ "ഹേ, വിശ്വസിച്ചവരെ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുവീൻ, അവനിലേക്ക് സമീപനമാർഗ്ഗം തേടുകയും ചെയ്യുവീൻ, അവന്റെ മാർഗത്തിൽ സമരം ചെയ്യുകയും ചെയ്യുവീൻ, നിങ്ങൾ വിജയം പ്രാപിച്ചേക്കാം" ഇനി ഇതിന്റെ പുറകെ പോയി കുഴപ്പത്തിൽ ചാടണ്ട. മടവൂർ ഷൈഖിനെ മുൻ നിർത്തി പ്രാർത്ഥിക്കാൻ തെളിവ് ഇതിലില്ല പൊന്നു ചങ്ങായി. അല്ലാഹുവിനു വഴിപ്പെട്ടും സൽകർമങ്ങൾ ചെയ്‌തും കൊണ്ട് അവന്റെ സാമിപ്യവും പ്രീതിയും നേടുവാൻ ശ്രമിക്കുവീൻ എന്നാണ് ഈ പറഞ്ഞത്.
*വഹാബികളും അബൂജഹലും കൈകോർക്കുമ്പോൾ.* തവസ്സുൽ. അല്ലാഹു തൃപ്തിപ്പെട്ട ഒരു കാര്യത്തെ മുൻനിർത്തി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നതിനാണ് തവസ്സുൽ എന്ന് പറയുന്നത്. അത് ചിലപ്പോൾ അല്ലാഹുവിന്റെ സിഫ ത്തോ, പ്രാർത്ഥിക്കുന്നുവന്റെ സൽകർമങ്ങളോ, കർമങ്ങളോ അല്ലാഹുവിന്റെ ഇഷ്ട പാത്രങ്ങളായ അമ്പിയാക്കൾ, ഔലിയാക്കൾ, സ്വാലിഹീങ്ങൾ തുടങ്ങിയവരോ ആയിരിക്കാം. ഇതിനു തവസ്സുൽ എന്ന് പറയാറുണ്ട്. ബർക്കത്ത് കൊണ്ട്, ശ്രേഷ്ഠത കൊണ്ട്....... എന്നെല്ലാം പറയാറുമുണ്ട്. പേര് എന്തുമാവട്ടെ ഇതിലടങ്ങിയിരിക്കുന്ന ആശയമാണ് പ്രധാനം. : "اللهم إنا كنا نتوسل إليك بنبينا صلى الله عليه وسلم فتُسْقِيَنَا، وإنا نتوسل إليك *بعم نبينا* فاسقنا" (صحيح البخاري/كتاب الاستسقاء 137 :1) അല്ലാഹുവേ ഞങ്ങൾ മുമ്പ് ഞങ്ങളുടെ *നബിയെ കൊണ്ട്* തവസ്സുൽ ചെയ്യാറുണ്ടായിരുന്നു അപ്പോൾ ഞങ്ങൾക്ക് നീ മഴ നൽകാറുണ്ടായിരുന്നു ഇപ്പോഴിതാ ഞങ്ങൾ നബിയുടെ എളാപ്പയെ കൊണ്ട് നിന്നെ കൊള്ളെ തവസ്സുലാക്കുന്നു അതുകൊണ്ട് നീ ഞങ്ങൾക്ക് മഴ വർഷിപ്പിക്കണമേ. ( ബുഖാരി 1:137). ഇങ്ങനെ പ്രാർത്ഥന നടത്തിയത് ഉമർ (റ), തവസ്സുലാക്കപ്പെട്ടത് عباس (റ )നെ കൊണ്ടുമാണ്. ആ പ്രാർത്ഥനയിലാണ് ഞങ്ങളുടെ عباس എന്ന് പറയാതെ إليك *بعم نبينا* فاسقنا *("ഞങ്ങളുടെ നബിയുടെ എളാപ്പയെകൊണ്ട്...")* എന്ന് പറഞ്ഞത്. ഇതിൽ നബി തങ്ങളെയും തവസ്സുലാക്കപ്പെടുന്നു. "ഞങ്ങൾ" എന്നതിൽ സ്വഹാബത്തിന്റെ ഇജ്മാഉം വരുന്നു. അബൂ ജാഹിലിനും കൂട്ടർക്കും അല്ലാഹുവിൽ വിശ്വാസമുണ്ടെന്നാണല്ലോ വഹാബികൾ തള്ളാറുള്ളത് .!!!. *ഇങ്ങനെ ഒരുപ്രാർത്ഥന അബൂജഹലും* *കൂട്ടരും ചെയ്തിട്ടില്ല.* *വഹാബികളും ചെയ്യാറില്ല.* അബൂ ജഹലും കൂട്ടരും അല്ലാഹുവിന് സന്താനങ്ങളുണ്ടെന്ന് വിശ്വസിച്ചവരാണ്. (ഇങ്ങനെ വിശ്വസിച്ചാൽ അള്ളാ' എന്ന് വിളിച്ചാലും ഇസ്ലാമിക ഭാഷയിൽ അല്ലാഹു അല്ലെന്ന് പണ്ഡിത മഹത്തുക്കൾ പറഞ്ഞിട്ടുണ്ട് ). വഹാബികളാകട്ടെ അല്ലാഹുവിന് സന്താനങ്ങളുണ്ടെന്ന് വിശ്വസിക്കുന്നില്ലെങ്കിലും *അല്ലാഹുവിന് ശരീരം ഉണ്ടെന്നും അവയവങ്ങളുണ്ടെന്നും വിശ്വസിക്കുന്നവരാണ്.* *ഇവിടെ വിശ്വാസത്തിൽ അബൂജഹലും വഹാബികളും ഒരു സാമ്യത കാണുന്നു.* ഈ ബന്ധം കൊണ്ടാണോ ഇരുകൂട്ടരും തവസ്സുൽ അംഗീകരിക്കാത്തത്?. യഥാർത്ഥത്തിൽ ഈ ഹദീസിന്റെ ആശയം ഉൾക്കൊള്ളാൻ വഹാബികൾക്ക് കഴിയുന്നില്ല. അവർ എന്തൊക്കെയോ ദുർ ന്യായങ്ങളും ദുർവ്യാഖ്യാനങ്ങളും നൽകി ഹദീസ് തള്ളുകയാണ്. ഇതോടെ അവർ അറിയാതെ അർദ്ധ യുക്തിവാദികളാവുകയാണ്. പിന്നെയെങ്ങനെയാണ് വഹാബികൾ യഥാർത്ഥ മുസ്ലീങ്ങളാ വുക?? വിശുദ്ധ ഖുർആനിലും കാണാം ..وَاجْعَلْ لَنَا مِنْ لَدُنْكَ وَلِيًّا وَاجْعَلْ لَنَا مِنْ لَدُنْكَ نَصِيرًا... (النساء 75) ...നിന്റെ വകയായി ഒരു വലിയ്യിനെയും, നിന്റെ വകയായി ഒരു സഹായിയെയും ഞങ്ങൾക്ക് നീ നിശ്ചയിച്ചു തരുകയും ചെയ്യേണമേ.... (നിസാഅ് 75) ഇവിടെ "വലിയ്യിനെ" തരണമെന്ന വിശ്വാസികളുടെ പ്രാർത്ഥന അല്ലാഹു പ്രത്യേകം എടുത്തു പറയുന്നു. ഈ പ്രാർത്ഥനയും അബൂജഹലും കൂട്ടരും ചെയ്തിട്ടില്ല. മറിയം ബീവിയും, സക്കറിയ നബിയും നേരിട്ട് പ്രാർത്ഥിച്ചത് പോലെ പ്രാർത്ഥിച്ചാൽ പോരെ??. എന്തിനാണ് ഇങ്ങനെ വലിയ്യിനെ തരണമെന്നുള്ള പ്രാർത്ഥന???. യഥാർത്ഥത്തിൽ ഈ ചോദ്യം തന്നെ വിവരക്കേടാണ്. അല്ലാഹുവിനോട് തന്നെയാണ് ഇവിടെയും ചോദിക്കുന്നത്. പക്ഷേ വലിയ്യ് ഒരു കാരണമാണെന്ന് മാത്രം. ഇങ്ങനെ ഒരു വലിയിനെ നാം സമീപിക്കുമ്പോൾ ദിവ്യത്വം കല്പിച്ചു കൊണ്ടോ,അവർക്ക് സ്വയം കഴിവുണ്ടെന്ന് കരുതി, അല്ലെങ്കിൽ ക്രൈസ്തവർ വിശ്വസിക്കുന്നതുപോലെ വിശ്വസിച്ചുകൊണ്ട് അതിന് എന്ത് ഓമന പേരിട്ടാലും (ഈ വിശ്വാസത്തോടുകൂടി വലിയ്യിനോട് പ്രാർത്ഥിക്കുവാൻ ആവശ്യപ്പെട്ടാലും....) ശിർക്ക് തന്നെയാണ്. ഈ വിശ്വാസം സുന്നികൾക്കില്ല. ഇനി പറയട്ടെ മുഹജിസത്ത് കറാമത്തിൽ അടങ്ങിയിരിക്കുന്ന ആശയം, തവസ്സുലിലും, ഇസ്തിഹാസയിലും അടങ്ങിയിരിക്കുന്ന ആശയം' അല്ലാഹുവിന്റെ ദൃഷ്ടാന്തം അവരിലൂടെ പ്രകടമാക്കുക, വിശ്വാസികൾ അവരോട് ദുആ ചെയ്യുവാൻ ആവശ്യപ്പെടുക, അവരുടെ പ്രാർത്ഥന അല്ലാഹു പെട്ടെന്ന് ഉത്തരം ലഭിക്കുമെന്ന് കരുതുക. അവരെ മുൻനിർത്തി അല്ലാഹുവിനോട് പ്രാർത്ഥിക്കുക.... തുടങ്ങിയ ഒരുപാട് ആശയങ്ങളാണ് മുഹജിസത്തിലും, കറാമത്തിലും, വിശ്വാസികൾ ചെയ്തുവരുന്ന തവസ്സുലിലും, ഇസ്തിഹാസയിലുമെ ല്ലാം അടങ്ങിയിട്ടുള്ളത്. ഈ വിശ്വാസത്തിൽ തന്നെയാണ് സുന്നികൾ വലിയ്യി നെ സമീപിക്കുന്നതും. ആരാധന വേറെ ആദരവ് വേറെ.
@@mohamedsinoob3093 സ്വയം കഴിവുണ്ടെന്ന് വിശ്വസിച്ചു നിന്നോട് ചോദിക്കുന്നതും ശിർക്ക് തന്നെയാണ്. പറഞ്ഞ വിഷയത്തിന് എന്തെങ്കിലും മറുപടി ഉണ്ടെങ്കിൽ പറയൂ സഹോദരാ?
@@k.pmajeed2087 അല്ലാഹു കൊടുത്ത കഴിവ് ഉണ്ട് എന്ന് വിചാരിച്ചു ലാത്തയോടും ഉസ്സയോടും മനത്ത യോടും, യേശുവിനോടും, മാറിയത്തിനോടും പ്രാർത്ഥിക്കാമോ? അങ്ങനെ പറ്റും എന്ന്നാണ് നിങ്ങളെ പോലത്തെ മുശരിക്കുകൾ പറയുന്നത്
5 അവിലാക്കുള ടെക ബറിങ്കൽ പോയി അവര വിളിച്ചു പിറാത്തി നൂഹുനെ ബീടകൗ മീനേ നു ഹുനെ ബി കാ ഫുറ് എന്നു വീളിച്ചത് എന്ത് കൊണ്ടാണ് അത് കൊണ്ടാണ് ചുഴലി ഉസ്താത് കാഫി റെന്ന് വീളിക്കുന്നതു്
വഹാബികളെ ഇവിടെ ഞങ്ങളുടെ ഉസ്താദുമാർ വ്യക്തമായി ഖുർആനും , അതിന്റെ തഫ്സീറും , ഹദീസും , ഉദ്ധരണികളും പറഞ്ഞു , തെളിവിനായി അത് സ്‌ക്രീനിൽ പ്രദർശിപ്പിച്ചിട്ടും ഉണ്ട് , വഹാബികൾ തെളിവ് സഹിതം ഖണ്ടിക്കാണ് തയ്യാറാവുക , നിങ്ങളുടെ ആക്ഷേപങ്ങളും , പരിഹാസങ്ങളും നിറഞ്ഞ commentകൾ കൊണ്ട് രക്ഷപ്പെടാനാവും എന്ന് വിചാരിക്കണ്ട
ഉമ്ർ.. റ..കാലത്ത് മഴക്ക് ക്ഷാമം നേരിട്ടപ്പോൾ അവരുടെ കാലിന്റെ ചുവട്ടിൽഉള്ള റസൂലന്റെ ഖബറിന്റെ അടുത്ത് പോകാതെ അബ്ബാസ്.. റ.. ഇമാം ആക്കി നമസ്കരിച്ചത് തന്നെ സമസ്തക്കാരുടെ വിശ്വാസം പിഴച്ചതാണ് എന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധി ഒന്നും വേണ്ട
NEW *വഹാബികളും അബൂജഹലും കൈകോർക്കുമ്പോൾ.* തവസ്സുൽ. അല്ലാഹു തൃപ്തിപ്പെട്ട ഒരു കാര്യത്തെ മുൻനിർത്തി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നതിനാണ് തവസ്സുൽ എന്ന് പറയുന്നത്. അത് ചിലപ്പോൾ അല്ലാഹുവിന്റെ സിഫ ത്തോ, പ്രാർത്ഥിക്കുന്നുവന്റെ സൽകർമങ്ങളോ, കർമങ്ങളോ അല്ലാഹുവിന്റെ ഇഷ്ട പാത്രങ്ങളായ അമ്പിയാക്കൾ, ഔലിയാക്കൾ, സ്വാലിഹീങ്ങൾ തുടങ്ങിയവരോ ആയിരിക്കാം. ഇതിനു തവസ്സുൽ എന്ന് പറയാറുണ്ട്. ബർക്കത്ത് കൊണ്ട്, ശ്രേഷ്ഠത കൊണ്ട്....... എന്നെല്ലാം പറയാറുമുണ്ട്. പേര് എന്തുമാവട്ടെ ഇതിലടങ്ങിയിരിക്കുന്ന ആശയമാണ് പ്രധാനം. : "اللهم إنا كنا نتوسل إليك بنبينا صلى الله عليه وسلم فتُسْقِيَنَا، وإنا نتوسل إليك *بعم نبينا* فاسقنا" (صحيح البخاري/كتاب الاستسقاء 137 :1) അല്ലാഹുവേ ഞങ്ങൾ മുമ്പ് ഞങ്ങളുടെ *നബിയെ കൊണ്ട്* തവസ്സുൽ ചെയ്യാറുണ്ടായിരുന്നു അപ്പോൾ ഞങ്ങൾക്ക് നീ മഴ നൽകാറുണ്ടായിരുന്നു ഇപ്പോഴിതാ ഞങ്ങൾ നബിയുടെ എളാപ്പയെ കൊണ്ട് നിന്നെ കൊള്ളെ തവസ്സുലാക്കുന്നു അതുകൊണ്ട് നീ ഞങ്ങൾക്ക് മഴ വർഷിപ്പിക്കണമേ. ( ബുഖാരി 1:137). ഇങ്ങനെ പ്രാർത്ഥന നടത്തിയത് ഉമർ (റ), തവസ്സുലാക്കപ്പെട്ടത് عباس (റ )നെ കൊണ്ടുമാണ്. ആ പ്രാർത്ഥനയിലാണ് ഞങ്ങളുടെ عباس എന്ന് പറയാതെ إليك *بعم نبينا* فاسقنا *("ഞങ്ങളുടെ നബിയുടെ എളാപ്പയെകൊണ്ട്...")* എന്ന് പറഞ്ഞത്. ഇതിൽ നബി തങ്ങളെയും തവസ്സുലാക്കപ്പെടുന്നു. "ഞങ്ങൾ" എന്നതിൽ സ്വഹാബത്തിന്റെ ഇജ്മാഉം വരുന്നു. അബൂ ജാഹിലിനും കൂട്ടർക്കും അല്ലാഹുവിൽ വിശ്വാസമുണ്ടെന്നാണല്ലോ വഹാബികൾ തള്ളാറുള്ളത് .!!!. *ഇങ്ങനെ ഒരുപ്രാർത്ഥന അബൂജഹലും* *കൂട്ടരും ചെയ്തിട്ടില്ല.* *വഹാബികളും ചെയ്യാറില്ല.* അബൂ ജഹലും കൂട്ടരും അല്ലാഹുവിന് സന്താനങ്ങളുണ്ടെന്ന് വിശ്വസിച്ചവരാണ്. (ഇങ്ങനെ വിശ്വസിച്ചാൽ അള്ളാ' എന്ന് വിളിച്ചാലും ഇസ്ലാമിക ഭാഷയിൽ അല്ലാഹു അല്ലെന്ന് പണ്ഡിത മഹത്തുക്കൾ പറഞ്ഞിട്ടുണ്ട് ). വഹാബികളാകട്ടെ അല്ലാഹുവിന് സന്താനങ്ങളുണ്ടെന്ന് വിശ്വസിക്കുന്നില്ലെങ്കിലും *അല്ലാഹുവിന് ശരീരം ഉണ്ടെന്നും അവയവങ്ങളുണ്ടെന്നും വിശ്വസിക്കുന്നവരാണ്.* *ഇവിടെ വിശ്വാസത്തിൽ അബൂജഹലും വഹാബികളും ഒരു സാമ്യത കാണുന്നു.* ഈ ബന്ധം കൊണ്ടാണോ ഇരുകൂട്ടരും തവസ്സുൽ അംഗീകരിക്കാത്തത്?. യഥാർത്ഥത്തിൽ ഈ ഹദീസിന്റെ ആശയം ഉൾക്കൊള്ളാൻ വഹാബികൾക്ക് കഴിയുന്നില്ല. അവർ എന്തൊക്കെയോ ദുർ ന്യായങ്ങളും ദുർവ്യാഖ്യാനങ്ങളും നൽകി ഹദീസ് തള്ളുകയാണ്. ഇതോടെ അവർ അറിയാതെ അർദ്ധ യുക്തിവാദികളാവുകയാണ്. പിന്നെയെങ്ങനെയാണ് വഹാബികൾ യഥാർത്ഥ മുസ്ലീങ്ങളാ വുക?? വിശുദ്ധ ഖുർആനിലും കാണാം ..وَاجْعَلْ لَنَا مِنْ لَدُنْكَ وَلِيًّا وَاجْعَلْ لَنَا مِنْ لَدُنْكَ نَصِيرًا... (النساء 75) ...നിന്റെ വകയായി ഒരു വലിയ്യിനെയും, നിന്റെ വകയായി ഒരു സഹായിയെയും ഞങ്ങൾക്ക് നീ നിശ്ചയിച്ചു തരുകയും ചെയ്യേണമേ.... (നിസാഅ് 75) ഇവിടെ "വലിയ്യിനെ" തരണമെന്ന വിശ്വാസികളുടെ പ്രാർത്ഥന അല്ലാഹു പ്രത്യേകം എടുത്തു പറയുന്നു. ഈ പ്രാർത്ഥനയും അബൂജഹലും കൂട്ടരും ചെയ്തിട്ടില്ല. മറിയം ബീവിയും, സക്കറിയ നബിയും നേരിട്ട് പ്രാർത്ഥിച്ചത് പോലെ പ്രാർത്ഥിച്ചാൽ പോരെ??. എന്തിനാണ് ഇങ്ങനെ വലിയ്യിനെ തരണമെന്നുള്ള പ്രാർത്ഥന???. യഥാർത്ഥത്തിൽ ഈ ചോദ്യം തന്നെ വിവരക്കേടാണ്. അല്ലാഹുവിനോട് തന്നെയാണ് ഇവിടെയും ചോദിക്കുന്നത്. പക്ഷേ വലിയ്യ് ഒരു കാരണമാണെന്ന് മാത്രം. ഇങ്ങനെ ഒരു വലിയിനെ നാം സമീപിക്കുമ്പോൾ ദിവ്യത്വം കല്പിച്ചു കൊണ്ടോ,അവർക്ക് സ്വയം കഴിവുണ്ടെന്ന് കരുതി, അല്ലെങ്കിൽ ക്രൈസ്തവർ വിശ്വസിക്കുന്നതുപോലെ വിശ്വസിച്ചുകൊണ്ട് അതിന് എന്ത് ഓമന പേരിട്ടാലും (ഈ വിശ്വാസത്തോടുകൂടി വലിയ്യിനോട് പ്രാർത്ഥിക്കുവാൻ ആവശ്യപ്പെട്ടാലും....) ശിർക്ക് തന്നെയാണ്. ഈ വിശ്വാസം സുന്നികൾക്കില്ല. ഇനി പറയട്ടെ മുഹജിസത്ത് കറാമത്തിൽ അടങ്ങിയിരിക്കുന്ന ആശയം, തവസ്സുലിലും, ഇസ്തിഹാസയിലും അടങ്ങിയിരിക്കുന്ന ആശയം' അല്ലാഹുവിന്റെ ദൃഷ്ടാന്തം അവരിലൂടെ പ്രകടമാക്കുക, വിശ്വാസികൾ അവരോട് ദുആ ചെയ്യുവാൻ ആവശ്യപ്പെടുക, അവരുടെ പ്രാർത്ഥന അല്ലാഹു പെട്ടെന്ന് ഉത്തരം ലഭിക്കുമെന്ന് കരുതുക. അവരെ മുൻനിർത്തി അല്ലാഹുവിനോട് പ്രാർത്ഥിക്കുക.... തുടങ്ങിയ ഒരുപാട് ആശയങ്ങളാണ് മുഹജിസത്തിലും, കറാമത്തിലും, വിശ്വാസികൾ ചെയ്തുവരുന്ന തവസ്സുലിലും, ഇസ്തിഹാസയിലുമെ ല്ലാം അടങ്ങിയിട്ടുള്ളത്. ഈ വിശ്വാസത്തിൽ തന്നെയാണ് സുന്നികൾ വലിയ്യി നെ സമീപിക്കുന്നതും. ആരാധന വേറെ ആദരവ് വേറെ.
*ഞാൻ ഉദ്ധരിച്ച ഹദീസിൽ വഫാത്തായവരെ കൊണ്ടും തവസ്സുലാക്കപ്പെടുന്നു.* അല്പം ധൃതി കൂടിപ്പോയി അല്ലേ?. യഥാർത്ഥത്തിൽ പ്രവാചകന്മാരെ കൊണ്ടും, സ്വാലിഹീങ്ങളെ ങ്കൊണ്ടും ജീവിച്ചിരിക്കുന്നവരെ കൊണ്ടും, മരിച്ചവരെ കൊണ്ടും തവ സ്സുലാക്കപ്പെടാം എന്ന് പഠിപ്പിക്കാനാണ് ഉമർ (റ) ഇങ്ങനെ പ്രാർത്ഥിച്ചത്. ഹദീസ് ഒരു പ്രാവശ്യം കൂടി വിശദീകരിക്കുന്നു ഇങ്ങനെ പ്രാർത്ഥന നടത്തിയത് ഉമർ (റ), തവസ്സുലാക്കപ്പെട്ടത് عباس (റ )നെ കൊണ്ടുമാണ്. ആ പ്രാർത്ഥനയിലാണ് ഞങ്ങളുടെ عباس എന്ന് പറയാതെ إليك *بعم نبينا* فاسقنا *("ഞങ്ങളുടെ നബിയുടെ എളാപ്പയെകൊണ്ട്...")* എന്ന് പറഞ്ഞത്. ഇതിൽ *'നബി തങ്ങളെയും'* തവസ്സുലാക്കപ്പെടുന്നു. "ഞങ്ങൾ" എന്നതിൽ സ്വഹാബത്തിന്റെ ഇജ്മാഉം വരുന്നു. ജീവിച്ചിരിക്കുന്നവരെ കൊണ്ട് തവ സ്സുലാക്കപ്പെടുന്നത് അനുവദനീയവും വഫാത്തായ വരെക്കൊണ്ട് തവസ്സുലാക്കപ്പെടുന്നത് ശിർക്കും ആകുന്നത് എന്തുകൊണ്ട്.??. മരിച്ചവരെ കൊണ്ട് തവസ്സുൽ ചെയ്തു പ്രാർത്ഥിച്ചാൽ ശിർക്കാകുന്നത് എന്തുകൊണ്ട്??. ജീവിച്ചിരിക്കുന്നവരെ കൊണ്ട് തവസ്സുൽ ചെയ്തു പ്രാർത്ഥിച്ചാൽ എന്തുകൊണ്ട് ശിർക്കാകുന്നില്ല??. ഇതുരണ്ടിനും വ്യക്തമായി നിങ്ങൾ മറുപടി പറയണം. ഞാൻ പറയുന്നു ജീവിച്ചിരിക്കുന്നവരെ കൊണ്ടും *സ്വയം കഴിവുണ്ടെന്ന് വിശ്വസിച്ചു,* അല്ലെങ്കിൽ ദിവ്യത്തം കൽപ്പിച്ചു, അല്ലെങ്കിൽ ക്രൈസ്തവർ വിശ്വസിക്കുന്നത് പോലെ, അല്ലെങ്കിൽ മു മുശ്രിക് കീങ്ങൾ വിശ്വസിക്കുന്നത് പോലെ പ്രാർത്ഥിച്ചാൽ അത് ശിർക്ക് തന്നെയാണ്. മുസ്ലിംകൾ ഇങ്ങനെയുള്ള പ്രാർത്ഥനക്ക് തവസ്സുൽ എന്ന് ഭാഷാപരമായി പേരുപോലും ഉപയോഗിക്കാറില്ല). ഇതിനെല്ലാം എന്തെങ്കിലും വിളിച്ചു പറയാതെ വിഷയവുമായി ട്ടച്ച് ചെയ്തു മറുപടി പറയണം.
*ഞാൻ ഉദ്ധരിച്ച ഹദീസിൽ വഫാത്തായവരെ കൊണ്ടും തവസ്സുലാക്കപ്പെടുന്നു.* അല്പം ധൃതി കൂടിപ്പോയി അല്ലേ?. യഥാർത്ഥത്തിൽ പ്രവാചകന്മാരെ കൊണ്ടും, സ്വാലിഹീങ്ങളെ ങ്കൊണ്ടും ജീവിച്ചിരിക്കുന്നവരെ കൊണ്ടും, മരിച്ചവരെ കൊണ്ടും തവ സ്സുലാക്കപ്പെടാം എന്ന് പഠിപ്പിക്കാനാണ് ഉമർ (റ) ഇങ്ങനെ പ്രാർത്ഥിച്ചത്. ഹദീസ് ഒരു പ്രാവശ്യം കൂടി വിശദീകരിക്കുന്നു ഇങ്ങനെ പ്രാർത്ഥന നടത്തിയത് ഉമർ (റ), തവസ്സുലാക്കപ്പെട്ടത് عباس (റ )നെ കൊണ്ടുമാണ്. ആ പ്രാർത്ഥനയിലാണ് ഞങ്ങളുടെ عباس എന്ന് പറയാതെ إليك *بعم نبينا* فاسقنا *("ഞങ്ങളുടെ നബിയുടെ എളാപ്പയെകൊണ്ട്...")* എന്ന് പറഞ്ഞത്. ഇതിൽ *'നബി തങ്ങളെയും'* തവസ്സുലാക്കപ്പെടുന്നു. "ഞങ്ങൾ" എന്നതിൽ സ്വഹാബത്തിന്റെ ഇജ്മാഉം വരുന്നു. ജീവിച്ചിരിക്കുന്നവരെ കൊണ്ട് തവ സ്സുലാക്കപ്പെടുന്നത് അനുവദനീയവും വഫാത്തായ വരെക്കൊണ്ട് തവസ്സുലാക്കപ്പെടുന്നത് ശിർക്കും ആകുന്നത് എന്തുകൊണ്ട്.??. മരിച്ചവരെ കൊണ്ട് തവസ്സുൽ ചെയ്തു പ്രാർത്ഥിച്ചാൽ ശിർക്കാകുന്നത് എന്തുകൊണ്ട്??. ജീവിച്ചിരിക്കുന്നവരെ കൊണ്ട് തവസ്സുൽ ചെയ്തു പ്രാർത്ഥിച്ചാൽ എന്തുകൊണ്ട് ശിർക്കാകുന്നില്ല??. ഇതുരണ്ടിനും വ്യക്തമായി നിങ്ങൾ മറുപടി പറയണം. ഞാൻ പറയുന്നു ജീവിച്ചിരിക്കുന്നവരെ കൊണ്ടും *സ്വയം കഴിവുണ്ടെന്ന് വിശ്വസിച്ചു,* അല്ലെങ്കിൽ ദിവ്യത്തം കൽപ്പിച്ചു, അല്ലെങ്കിൽ ക്രൈസ്തവർ വിശ്വസിക്കുന്നത് പോലെ, അല്ലെങ്കിൽ മു മുശ്രിക് കീങ്ങൾ വിശ്വസിക്കുന്നത് പോലെ പ്രാർത്ഥിച്ചാൽ അത് ശിർക്ക് തന്നെയാണ്. മുസ്ലിംകൾ ഇങ്ങനെയുള്ള പ്രാർത്ഥനക്ക് തവസ്സുൽ എന്ന് ഭാഷാപരമായി പേരുപോലും ഉപയോഗിക്കാറില്ല). ഇതിനെല്ലാം എന്തെങ്കിലും വിളിച്ചു പറയാതെ വിഷയവുമായി ട്ടച്ച് ചെയ്തു മറുപടി പറയണം.
മരിച്ചവരെ കൊണ്ട് തവസ്സുൽ ആക്കുന്ന 4:03 ഏർപ്പാട് ആണെങ്കിൽ@@k.pmajeed2087ഏറ്റവും വലിയ മഹാനായ റസൂലുള്ള ന്റെ ഖബറിനെ ഇടആക്കി മഴക്ക് വേണ്ടി പ്രാർത്ഥിച്ചാൽ പോരായിരുന്നോ എന്തെ ഇങ്ങനെ സംഭവച്ചത്
ഏറ്റവും വലിയ മഹാനായ റസൂലള്ളാ അവിടെ ഉള്ളപ്പോൾ പിന്നെ എന്തിനാണ് അവിടെ എളാപ്പാനെ കൊണ്ടുവന്നത് സമസ്ത മതക്കാരുടെ എല്ലാ ആപ്പീസും പൂ ട്ടുന്ന ഒരു സംഭവമല്ലേ ഇത് ബുദ്ധി ഉള്ളവർ രക്ഷപ്പെടും @@k.pmajeed2087
മുജാഹിത് സമസ്തക്കാരെ കുറ്റം പറഞ്ഞു നടക്കുമ്പോൾ ഒന്ന് ഓർക്കുന്നത് നന്നായിരിക്കും നിരീശ്വര വാതികൾ നമ്മളെക്കാളും നല്ലതാണല്ലോ അല്ലാഹ് ennu മുജാഹിദ് ennu എഴുതുമ്പോൾ തന്നെ ഇബ്‌ലീസിനെ ഓർമ വരുന്നു
ഞങ്ങൾക്ക് തൗഹീദും ശിർക്കും മനസ്സിലാക്കിയവരും പഠിച്ചവരുമാണ്. വഹാബികൾക്കാണ് അത് രണ്ടും തീരുമാനമാകാതെ വിശ്വാസികളെ കാഫിറാക്കുകയും പരസ്പരം കാഫിറാക്കുകയും ചെയ്യുന്നത്.👇 യഥാർത്ഥത്തിൽ മരിച്ചവരോട് എന്നല്ല, ജീവിച്ചിരിക്കുന്നവരോടും ഒരു സഹായവുംപോലും ചോദിക്കാൻ പാടില്ലെന്നാണ് വിശുദ്ധ ഖുർആൻ പറയുന്നത് إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ .( അൽ ഫാത്തിഹ ) *ആരാധന അല്ലാഹുവിന് മാത്രം* *സഹായം (മുഴുവൻ സഹായവും) ചോദിക്കേണ്ടതും* *അല്ലാഹുവിനോട് മാത്രം.* فَلَمْ تَقْتُلُوهُمْ وَلَٰكِنَّ ٱللَّهَ قَتَلَهُمْ "നിങ്ങൾ(സ്വഹാബത്ത് )ആ ശത്രുക്കളെ കൊലപ്പെടുത്തിയിട്ടില്ല പക്ഷെ അല്ലാഹുവാണ് അവരെ കൊലപ്പെടുത്തിയത്" (അൻഫാൽ17) *ഇവിടെ സാധാരണ* *പ്രവർത്തനങ്ങളെയും* (കഴിവിനേയും ) അല്ലാഹുവിലേക്ക് ചേർത്തു തന്നെയാണ് പറഞ്ഞിട്ടുള്ളത്. وَاللَّهُ خَلَقَكُمْ وَمَا تَعْمَلُونَ (وَالصافات :96) നിങ്ങളെയും നിങ്ങളുടെ പ്രവർത്തനങ്ങളെയും അല്ലാഹു സൃഷ്ടിച്ചു (വസ്വാഫാത് :96). وَمَا تَشَاءُونَ إِلَّا أَن يَشَاءَ اللَّهُ....(التكوير: 29). (അള്ളാഹു ഉദ്ദേശിച്ചാല ല്ലാതെ നിങ്ങൾ ഉദ്ദേശിക്കുകയില്ല....) (അത്തക്ക് വീർ: 29) وَمَا كَانَ لِنَفْسٍ أَن تُؤْمِنَ إِلَّا بِإِذْنِ اللَّهِ ۚ ( يونس:100) അല്ലാഹുവിന്റെ അനുവാദം കൂടാതെ ഒരാൾക്കും വിശ്വസിക്കാൻ സാധ്യമല്ല (യൂനുസ് :100). وَمَا رَمَيْتَ إِذْ رَمَيْتَ وَلَٰكِنَّ ٱللَّهَ رَمَىٰ ۚ "മുഹമ്മദ് നബിയെ താങ്കൾ (മണ്ണുകൊണ്ട്)എറിഞ്ഞപ്പോൾ തങ്കൾ എറിഞ്ഞിട്ടില്ല പക്ഷേ അള്ളാഹുവാണ് എറിഞ്ഞിരിക്കുന്നത്" ( അൽ അൻഫാൽ 17). *ഇവിടെ മുഅ്ജിസത്തിന്റെ കഴിവിനെയും* അല്ലാഹുവിലേക്ക് ചേർത്തി തന്നെയാണ് പറഞ്ഞിട്ടുള്ളത്. ഹദീസിലും കാണാം. ........"നീ സഹായം ചോദിക്കുകയാണെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക അറിയുക സമുദായം മുഴുവൻ നിനക്ക് ഉപകാരം ചെയ്യാൻ ഒരുമിച്ചു കൂടിയാൽ അല്ലാഹു വിധിച്ച കാര്യം കൊണ്ടല്ലാതെ നിനക്ക് ഉപകാരം ചെയ്യാൻ അവർക്ക് സാധ്യമല്ല......... *ഇവിടെയെല്ലാം ഭൗതികമെന്നോ,അഭൗതികമെന്നോ,* *വ്യത്യാസമില്ല.* സാധാരണ കഴിവന്നോ, അസാധാരണ കഴിവന്നോ വ്യത്യാസമില്ല. ഇവിടെ എല്ലാ കഴിവും എല്ലാ സഹായവും, *അല്ലാഹുവിൽ നിന്നായിരിക്കെ അല്ലാഹുവിന്റെ കഴിവിനെ,അല്ലാഹുവിന്റെസഹായത്തെ* മുജാഹിദുകൾവിഹിതം വെക്കുകയാണ്..,!!. (സൃഷ്ടികളോട് ചോദിക്കാൻ പറ്റുന്ന സഹായവും, ചോദിക്കാൻ പറ്റാത്ത സഹായവും...!!!!😊). *ഇത് ശിർക്ക് തന്നെയാണ്.* ഇവിടെ വഹാബികളാണ് ശിർക്ക് ചെയ്യുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടതും, വിശദീകരിക്കേണ്ടതും. മുസ്ലിമായ ഒരാൾ എന്ത് സഹായത്തിനും മറ്റൊരാളെ സമീപിക്കുന്നത്, ഡോക്ടറുടെ, എഞ്ചിനീയന്മാരുടെ, ഔലിയാക്കളുടെ,അല്ലെങ്കിൽ യന്ത്രത്തിന്റെ, തന്ത്രത്തിന്റെ, മന്ത്രത്തിന്റെ എന്തുമാവട്ടെ എല്ലാം കാരണമാണ് അല്ലാഹുവാണ് സഹായിക്കുന്നതന്ന വിശ്വാസത്തിലാണ്. എത്ര സുന്ദരമാണ് സുന്നികളുടെ വിശ്വാസം 🌹🌹. വഫാത്തായ മൂസാ നബി 50 വഖ്ത് നിസ്കാരം അഞ്ചു വഖ്ത്തിലേക്ക് ചുരുക്കി ഈ ഉമ്മത്തിനെ സഹായിച്ചത് മൂസാനബിയിലേക്ക് ചേർത്തി ഭാഷാപരമായി മൂസാ നബി സഹായിച്ചു എന്ന് പറയാറുണ്ടെങ്കിലും അല്ലാഹുവാണ് എല്ലാം നിയന്ത്രിക്കുന്നതും സഹായിക്കുന്നതും. ( അമ്പിയാക്കളിലേക്കും ഔലിയാക്കളിലേക്കും ഭാഷാപരമായി അവർ നമ്മെ സഹായിച്ചു എന്ന് പറയുന്നതുകൊണ്ട് ഇവിടെ ശിർക്ക് വരുന്നില്ല). അബീഹുറൈ റ(റ) തന്റെ മറവിക്കു വേണ്ടി നബി തങ്ങളോട് പരിഹാരം തേടിയിരുന്നു. അഭൗതികമായ മാർഗത്തിൽകൂടി നബിതങ്ങതിനു പരിഹാരം കാണുകയും ചെയ്തിരുന്നു (ബുഹാരി ). നബി തങ്ങളോട് സ്വഹാബത്ത് സ്വർഗ്ഗം ചോദിച്ചിരുന്നു. നബി തങ്ങളുടെ *ഖബറിന് അരികെ* ചെന്നു യാ റസൂലല്ലാഹ് ഈ സമുദായത്തിനു വേണ്ടി അങ്ങ് മഴ തേടുവിൻ........ ഈ റിപ്പോർട്ട് സ്വഹീഹാണെന്ന് ഇബ്നു കസീറും, ഇബ്നു ഹജറുൽ അസ് ഖാലാനിയും രേഖപ്പെടുത്തുന്നു. ശിർക്കാണെങ്കിൽ അവരാരുമിത് രേഖപ്പെടുത്തുകയില്ല ന്നത് പ്രത്യേകം മനസ്സിലാക്കുക. ചുരുക്കത്തിൽ എല്ലാം കാരണമാണ്. അല്ലാഹുവാണ് സഹായിക്കുന്നത്. സുന്നികളുടെ വിശ്വാസം എത്ര സുന്ദരമാണ്🌹🌹.
ഉളുപ്പ് കുറച്ചു നല്ലതാ തർക്കം അബൂജഹ്ലും മുഹമ്മദ് നബിയും തമ്മിലാണ് മുസ്ലിയാക്കളും മുസ്ലിംകളും തമ്മിലാണ് ശിർക്കും ഈമാനും തമ്മിലാണ് നിനക്ക് ആരെയും വിളിക്കാം നിന്റെ അവകാശം ഖുർആൻ മാത്രമാണ് ഇമാം
ഒരു ക്രിസ്ത്യാനിയായ വിശുദ്ധനെന്ന് പറയുന്നആൾ മരിച്ചാൽ ആയാളെ ഇടയാളനാക്കി മധ്യസ്ഥ പ്രാർത്ഥന നടത്തണമെങ്കിൽ ക്രസ്ത്യനികൾക്ക് ഒരു 25വർഷം എങ്കിലും വേണം വത്തിക്കാനിൽ നിന്ന് അറിയിപ്പ് വരാൻ എന്നാലേ അവർ ഇടയാളനാക്കി പ്രാർത്ഥിക്കുകയുള്ളൂ. സമസ്ത എന്ന് പറയുന്ന നിന്നെപോലുള്ള മുഷ്രിക്കുകൾക്ക് ഏതവൻ വടി ആയാലും ഒരു ദിവസം പോലും വേണ്ട അയാളുടെ ജാറം കെട്ടിപൊക്കി മധ്യസ്ഥ പ്രാർത്ഥന നടത്താൻ ക്രസ്ത്യാനിയെകാളും പഴിച്ച വർഗമാണ് കേരളത്തിൽ മാത്രം കണ്ട് വരുന്ന സമസ്ത കുമ്പൂരികൾ
ഞങ്ങൾക്ക് തൗഹീദും ശിർക്കും മനസ്സിലാക്കിയവരും പഠിച്ചവരുമാണ്. വഹാബികൾക്കാണ് അത് രണ്ടും തീരുമാനമാകാതെ വിശ്വാസികളെ കാഫിറാക്കുകയും പരസ്പരം കാഫിറാക്കുകയും ചെയ്യുന്നത്.👇 യഥാർത്ഥത്തിൽ മരിച്ചവരോട് എന്നല്ല, ജീവിച്ചിരിക്കുന്നവരോടും ഒരു സഹായവുംപോലും ചോദിക്കാൻ പാടില്ലെന്നാണ് വിശുദ്ധ ഖുർആൻ പറയുന്നത് إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ .( അൽ ഫാത്തിഹ ) *ആരാധന അല്ലാഹുവിന് മാത്രം* *സഹായം (മുഴുവൻ സഹായവും) ചോദിക്കേണ്ടതും* *അല്ലാഹുവിനോട് മാത്രം.* فَلَمْ تَقْتُلُوهُمْ وَلَٰكِنَّ ٱللَّهَ قَتَلَهُمْ "നിങ്ങൾ(സ്വഹാബത്ത് )ആ ശത്രുക്കളെ കൊലപ്പെടുത്തിയിട്ടില്ല പക്ഷെ അല്ലാഹുവാണ് അവരെ കൊലപ്പെടുത്തിയത്" (അൻഫാൽ17) *ഇവിടെ സാധാരണ* *പ്രവർത്തനങ്ങളെയും* (കഴിവിനേയും ) അല്ലാഹുവിലേക്ക് ചേർത്തു തന്നെയാണ് പറഞ്ഞിട്ടുള്ളത്. وَاللَّهُ خَلَقَكُمْ وَمَا تَعْمَلُونَ (وَالصافات :96) നിങ്ങളെയും നിങ്ങളുടെ പ്രവർത്തനങ്ങളെയും അല്ലാഹു സൃഷ്ടിച്ചു (വസ്വാഫാത് :96). وَمَا تَشَاءُونَ إِلَّا أَن يَشَاءَ اللَّهُ....(التكوير: 29). (അള്ളാഹു ഉദ്ദേശിച്ചാല ല്ലാതെ നിങ്ങൾ ഉദ്ദേശിക്കുകയില്ല....) (അത്തക്ക് വീർ: 29) وَمَا كَانَ لِنَفْسٍ أَن تُؤْمِنَ إِلَّا بِإِذْنِ اللَّهِ ۚ ( يونس:100) അല്ലാഹുവിന്റെ അനുവാദം കൂടാതെ ഒരാൾക്കും വിശ്വസിക്കാൻ സാധ്യമല്ല (യൂനുസ് :100). وَمَا رَمَيْتَ إِذْ رَمَيْتَ وَلَٰكِنَّ ٱللَّهَ رَمَىٰ ۚ "മുഹമ്മദ് നബിയെ താങ്കൾ (മണ്ണുകൊണ്ട്)എറിഞ്ഞപ്പോൾ തങ്കൾ എറിഞ്ഞിട്ടില്ല പക്ഷേ അള്ളാഹുവാണ് എറിഞ്ഞിരിക്കുന്നത്" ( അൽ അൻഫാൽ 17). *ഇവിടെ മുഅ്ജിസത്തിന്റെ കഴിവിനെയും* അല്ലാഹുവിലേക്ക് ചേർത്തി തന്നെയാണ് പറഞ്ഞിട്ടുള്ളത്. ഹദീസിലും കാണാം. ........"നീ സഹായം ചോദിക്കുകയാണെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക അറിയുക സമുദായം മുഴുവൻ നിനക്ക് ഉപകാരം ചെയ്യാൻ ഒരുമിച്ചു കൂടിയാൽ അല്ലാഹു വിധിച്ച കാര്യം കൊണ്ടല്ലാതെ നിനക്ക് ഉപകാരം ചെയ്യാൻ അവർക്ക് സാധ്യമല്ല......... *ഇവിടെയെല്ലാം ഭൗതികമെന്നോ,അഭൗതികമെന്നോ,* *വ്യത്യാസമില്ല.* സാധാരണ കഴിവന്നോ, അസാധാരണ കഴിവന്നോ വ്യത്യാസമില്ല. ഇവിടെ എല്ലാ കഴിവും എല്ലാ സഹായവും, *അല്ലാഹുവിൽ നിന്നായിരിക്കെ അല്ലാഹുവിന്റെ കഴിവിനെ,അല്ലാഹുവിന്റെസഹായത്തെ* മുജാഹിദുകൾവിഹിതം വെക്കുകയാണ്..,!!. (സൃഷ്ടികളോട് ചോദിക്കാൻ പറ്റുന്ന സഹായവും, ചോദിക്കാൻ പറ്റാത്ത സഹായവും...!!!!😊). *ഇത് ശിർക്ക് തന്നെയാണ്.* ഇവിടെ വഹാബികളാണ് ശിർക്ക് ചെയ്യുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടതും, വിശദീകരിക്കേണ്ടതും. മുസ്ലിമായ ഒരാൾ എന്ത് സഹായത്തിനും മറ്റൊരാളെ സമീപിക്കുന്നത്, ഡോക്ടറുടെ, എഞ്ചിനീയന്മാരുടെ, ഔലിയാക്കളുടെ,അല്ലെങ്കിൽ യന്ത്രത്തിന്റെ, തന്ത്രത്തിന്റെ, മന്ത്രത്തിന്റെ എന്തുമാവട്ടെ എല്ലാം കാരണമാണ് അല്ലാഹുവാണ് സഹായിക്കുന്നതന്ന വിശ്വാസത്തിലാണ്. എത്ര സുന്ദരമാണ് സുന്നികളുടെ വിശ്വാസം 🌹🌹. വഫാത്തായ മൂസാ നബി 50 വഖ്ത് നിസ്കാരം അഞ്ചു വഖ്ത്തിലേക്ക് ചുരുക്കി ഈ ഉമ്മത്തിനെ സഹായിച്ചത് മൂസാനബിയിലേക്ക് ചേർത്തി ഭാഷാപരമായി മൂസാ നബി സഹായിച്ചു എന്ന് പറയാറുണ്ടെങ്കിലും അല്ലാഹുവാണ് എല്ലാം നിയന്ത്രിക്കുന്നതും സഹായിക്കുന്നതും. ( അമ്പിയാക്കളിലേക്കും ഔലിയാക്കളിലേക്കും ഭാഷാപരമായി അവർ നമ്മെ സഹായിച്ചു എന്ന് പറയുന്നതുകൊണ്ട് ഇവിടെ ശിർക്ക് വരുന്നില്ല). അബീഹുറൈ റ(റ) തന്റെ മറവിക്കു വേണ്ടി നബി തങ്ങളോട് പരിഹാരം തേടിയിരുന്നു. അഭൗതികമായ മാർഗത്തിൽകൂടി നബിതങ്ങതിനു പരിഹാരം കാണുകയും ചെയ്തിരുന്നു (ബുഹാരി ). നബി തങ്ങളോട് സ്വഹാബത്ത് സ്വർഗ്ഗം ചോദിച്ചിരുന്നു. നബി തങ്ങളുടെ *ഖബറിന് അരികെ* ചെന്നു യാ റസൂലല്ലാഹ് ഈ സമുദായത്തിനു വേണ്ടി അങ്ങ് മഴ തേടുവിൻ........ ഈ റിപ്പോർട്ട് സ്വഹീഹാണെന്ന് ഇബ്നു കസീറും, ഇബ്നു ഹജറുൽ അസ് ഖാലാനിയും രേഖപ്പെടുത്തുന്നു. ശിർക്കാണെങ്കിൽ അവരാരുമിത് രേഖപ്പെടുത്തുകയില്ല ന്നത് പ്രത്യേകം മനസ്സിലാക്കുക. ചുരുക്കത്തിൽ എല്ലാം കാരണമാണ്. അല്ലാഹുവാണ് സഹായിക്കുന്നത്. സുന്നികളുടെ വിശ്വാസം എത്ര സുന്ദരമാണ്🌹🌹.
മുസ്ല്യാരെ വഹാബികളെ പഠിപ്പിക്കാൻ നിൽക്കട്ടെ ഇപ്പോൾ നിങ്ങളുടെ ഇടയിൽ അഭിപ്രായവിത്യാസങ്ങൾ ഉടലെടുക്കുന്നു പേരോട് പകുതി വഹാബി ആയിനിൽക്കുന്നു യാ ഹുസൈൻ എന്ന് വിളികുന്നത് വിലക്കി ഇരിക്കുന്നു മുതബ്ബിൽ ആലം ഒരു വശത്ത് പുകയുന്നു അതല്ലാം ജനങ്ങൾക്ക് മനസ്സിലാക്കി കൊടുത്താൽ ഏകദേശം ജനങ്ങൾക്ക് വിഷയങ്ങൾ ഉൾതിരിഞ്ഞ് വരും
വഹാബികളും അബൂജഹലും കൈകോർക്കുമ്പോൾ.* തവസ്സുൽ. അല്ലാഹു തൃപ്തിപ്പെട്ട ഒരു കാര്യത്തെ മുൻനിർത്തി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നതിനാണ് തവസ്സുൽ എന്ന് പറയുന്നത്. അത് ചിലപ്പോൾ അല്ലാഹുവിന്റെ സിഫ ത്തോ, പ്രാർത്ഥിക്കുന്നുവന്റെ സൽകർമങ്ങളോ, കർമങ്ങളോ അല്ലാഹുവിന്റെ ഇഷ്ട പാത്രങ്ങളായ അമ്പിയാക്കൾ, ഔലിയാക്കൾ, സ്വാലിഹീങ്ങൾ തുടങ്ങിയവരോ ആയിരിക്കാം. ഇതിനു തവസ്സുൽ എന്ന് പറയാറുണ്ട്. ബർക്കത്ത് കൊണ്ട്, ശ്രേഷ്ഠത കൊണ്ട്....... എന്നെല്ലാം പറയാറുമുണ്ട്. പേര് എന്തുമാവട്ടെ ഇതിലടങ്ങിയിരിക്കുന്ന ആശയമാണ് പ്രധാനം. : "اللهم إنا كنا نتوسل إليك بنبينا صلى الله عليه وسلم فتُسْقِيَنَا، وإنا نتوسل إليك *بعم نبينا* فاسقنا" (صحيح البخاري/كتاب الاستسقاء 137 :1) അല്ലാഹുവേ ഞങ്ങൾ മുമ്പ് ഞങ്ങളുടെ *നബിയെ കൊണ്ട്* തവസ്സുൽ ചെയ്യാറുണ്ടായിരുന്നു അപ്പോൾ ഞങ്ങൾക്ക് നീ മഴ നൽകാറുണ്ടായിരുന്നു ഇപ്പോഴിതാ ഞങ്ങൾ നബിയുടെ എളാപ്പയെ കൊണ്ട് നിന്നെ കൊള്ളെ തവസ്സുലാക്കുന്നു അതുകൊണ്ട് നീ ഞങ്ങൾക്ക് മഴ വർഷിപ്പിക്കണമേ. ( ബുഖാരി 1:137). ഇങ്ങനെ പ്രാർത്ഥന നടത്തിയത് ഉമർ (റ), തവസ്സുലാക്കപ്പെട്ടത് عباس (റ )നെ കൊണ്ടുമാണ്. ആ പ്രാർത്ഥനയിലാണ് ഞങ്ങളുടെ عباس എന്ന് പറയാതെ إليك *بعم نبينا* فاسقنا *("ഞങ്ങളുടെ നബിയുടെ എളാപ്പയെകൊണ്ട്...")* എന്ന് പറഞ്ഞത്. ഇതിൽ നബി തങ്ങളെയും തവസ്സുലാക്കപ്പെടുന്നു. "ഞങ്ങൾ" എന്നതിൽ സ്വഹാബത്തിന്റെ ഇജ്മാഉം വരുന്നു. അബൂ ജാഹിലിനും കൂട്ടർക്കും അല്ലാഹുവിൽ വിശ്വാസമുണ്ടെന്നാണല്ലോ വഹാബികൾ തള്ളാറുള്ളത് .!!!. *ഇങ്ങനെ ഒരുപ്രാർത്ഥന അബൂജഹലും* *കൂട്ടരും ചെയ്തിട്ടില്ല.* *വഹാബികളും ചെയ്യാറില്ല.* അബൂ ജഹലും കൂട്ടരും അല്ലാഹുവിന് സന്താനങ്ങളുണ്ടെന്ന് വിശ്വസിച്ചവരാണ്. (ഇങ്ങനെ വിശ്വസിച്ചാൽ അള്ളാ' എന്ന് വിളിച്ചാലും ഇസ്ലാമിക ഭാഷയിൽ അല്ലാഹു അല്ലെന്ന് പണ്ഡിത മഹത്തുക്കൾ പറഞ്ഞിട്ടുണ്ട് ). വഹാബികളാകട്ടെ അല്ലാഹുവിന് സന്താനങ്ങളുണ്ടെന്ന് വിശ്വസിക്കുന്നില്ലെങ്കിലും *അല്ലാഹുവിന് ശരീരം ഉണ്ടെന്നും അവയവങ്ങളുണ്ടെന്നും വിശ്വസിക്കുന്നവരാണ്.* *ഇവിടെ വിശ്വാസത്തിൽ അബൂജഹലും വഹാബികളും ഒരു സാമ്യത കാണുന്നു.* ഈ ബന്ധം കൊണ്ടാണോ ഇരുകൂട്ടരും തവസ്സുൽ അംഗീകരിക്കാത്തത്?. യഥാർത്ഥത്തിൽ ഈ ഹദീസിന്റെ ആശയം ഉൾക്കൊള്ളാൻ വഹാബികൾക്ക് കഴിയുന്നില്ല. അവർ എന്തൊക്കെയോ ദുർ ന്യായങ്ങളും ദുർവ്യാഖ്യാനങ്ങളും നൽകി ഹദീസ് തള്ളുകയാണ്. ഇതോടെ അവർ അറിയാതെ അർദ്ധ യുക്തിവാദികളാവുകയാണ്. പിന്നെയെങ്ങനെയാണ് വഹാബികൾ യഥാർത്ഥ മുസ്ലീങ്ങളാ വുക?? വിശുദ്ധ ഖുർആനിലും കാണാം ..وَاجْعَلْ لَنَا مِنْ لَدُنْكَ وَلِيًّا وَاجْعَلْ لَنَا مِنْ لَدُنْكَ نَصِيرًا... (النساء 75) ...നിന്റെ വകയായി ഒരു വലിയ്യിനെയും, നിന്റെ വകയായി ഒരു സഹായിയെയും ഞങ്ങൾക്ക് നീ നിശ്ചയിച്ചു തരുകയും ചെയ്യേണമേ.... (നിസാഅ് 75) ഇവിടെ "വലിയ്യിനെ" തരണമെന്ന വിശ്വാസികളുടെ പ്രാർത്ഥന അല്ലാഹു പ്രത്യേകം എടുത്തു പറയുന്നു. ഈ പ്രാർത്ഥനയും അബൂജഹലും കൂട്ടരും ചെയ്തിട്ടില്ല. മറിയം ബീവിയും, സക്കറിയ നബിയും നേരിട്ട് പ്രാർത്ഥിച്ചത് പോലെ പ്രാർത്ഥിച്ചാൽ പോരെ??. എന്തിനാണ് ഇങ്ങനെ വലിയ്യിനെ തരണമെന്നുള്ള പ്രാർത്ഥന???. യഥാർത്ഥത്തിൽ ഈ ചോദ്യം തന്നെ വിവരക്കേടാണ്. അല്ലാഹുവിനോട് തന്നെയാണ് ഇവിടെയും ചോദിക്കുന്നത്. പക്ഷേ വലിയ്യ് ഒരു കാരണമാണെന്ന് മാത്രം. ഇങ്ങനെ ഒരു വലിയിനെ നാം സമീപിക്കുമ്പോൾ ദിവ്യത്വം കല്പിച്ചു കൊണ്ടോ,അവർക്ക് സ്വയം കഴിവുണ്ടെന്ന് കരുതി, അല്ലെങ്കിൽ ക്രൈസ്തവർ വിശ്വസിക്കുന്നതുപോലെ വിശ്വസിച്ചുകൊണ്ട് അതിന് എന്ത് ഓമന പേരിട്ടാലും (ഈ വിശ്വാസത്തോടുകൂടി വലിയ്യിനോട് പ്രാർത്ഥിക്കുവാൻ ആവശ്യപ്പെട്ടാലും....) ശിർക്ക് തന്നെയാണ്. ഈ വിശ്വാസം സുന്നികൾക്കില്ല. ഇനി പറയട്ടെ മുഹജിസത്ത് കറാമത്തിൽ അടങ്ങിയിരിക്കുന്ന ആശയം, തവസ്സുലിലും, ഇസ്തിഹാസയിലും അടങ്ങിയിരിക്കുന്ന ആശയം' അല്ലാഹുവിന്റെ ദൃഷ്ടാന്തം അവരിലൂടെ പ്രകടമാക്കുക, വിശ്വാസികൾ അവരോട് ദുആ ചെയ്യുവാൻ ആവശ്യപ്പെടുക, അവരുടെ പ്രാർത്ഥന അല്ലാഹു പെട്ടെന്ന് ഉത്തരം ലഭിക്കുമെന്ന് കരുതുക. അവരെ മുൻനിർത്തി അല്ലാഹുവിനോട് പ്രാർത്ഥിക്കുക.... തുടങ്ങിയ ഒരുപാട് ആശയങ്ങളാണ് മുഹജിസത്തിലും, കറാമത്തിലും, വിശ്വാസികൾ ചെയ്തുവരുന്ന തവസ്സുലിലും, ഇസ്തിഹാസയിലുമെ ല്ലാം അടങ്ങിയിട്ടുള്ളത്. ഈ വിശ്വാസത്തിൽ തന്നെയാണ് സുന്നികൾ വലിയ്യി നെ സമീപിക്കുന്നതും. ആരാധന വേറെ ആദരവ് വേറെ.
അപ്പോൾ താങ്കളുടെ ഭാഗത്ത് വ്യക്തമായ തെറ്റുണ്ടെന്ന് താങ്കൾക്ക് ബോധ്യമുണ്ട് അല്ലെങ്കിൽ താങ്കൾ എന്റെ കമന്റിന് ഉത്തരം തരണമായിരുന്നു, താങ്കൾക്ക് അല്ലാഹുവിനെ ഭയമുണ്ടെങ്കിൽ താങ്കൾ ഈ വീഡിയോ ഡിലീറ്റ് ചെയ്യണം, കാരണം താങ്കൾ ഇസ്റാഅ് സൂറത്തിലെ 57 ആയത്ത് മനഃപൂർവം ദുർവ്യാഖ്യാനം ചെയ്തതാണ്, ഈസാ നബിയും,മർയംബീവിയും,ഉസൈർ നബിയും,മലക്കുകളും അവരേക്കാൾ അല്ലാഹുവിലേക്ക് അടുത്തവരെ വസീലയാക്കി,മുൻനിറുത്തി ,തവസ്സുൽ ചെയ്ത്, അല്ലാഹുവിലേക്ക് അടുക്കുന്നവരാണ് എന്ന് താങ്കൾ ദുർവ്യാഖ്യാനം ചെയ്തത്, ഏത് തഫ്സീറിന്റെ അടിസ്ഥാനത്തിലാണ്? പിന്നെ താങ്കൾ ബഗുവിയുടെ തഫ്സീറും ദുർവ്യാഖ്യാനം ചെയ്തു,ബഗുവിയിലും താങ്കൾ പറയുന്നത്പോലയല്ല ഉള്ളത്.എന്നാൽ സൂറത്ത് ഇസ്റാഅ് 57 മത്തെ ആയത്തിന്റെ അർഥം ഇങ്ങനെയാണ്;മുശിരിക്കുകൾ വിളിച്ച് പ്രാർത്ഥിച്ച് കൊണ്ടിരിക്കുന്നത് ആരെയാണോ അവർ തന്നെ (ഈസാ നബി, മർയം ബീവി,ഉസൈർ നബി,മലക്കുകൾ) തങ്ങളുടെ രക്ഷിതാവിങ്കലേക്ക് സമീപന മാർഗം തേടിക്കൊണ്ടിരിക്കുകയാണ്, അതായത് ഇവിടെ വസീലയുടെ തഫ്സീർ يتقربون إليه بطاعته والعمل بما يرضيه،അല്ലാഹുവിനെ അനുസരിക്കൽ കൊണ്ടും സ്വാലിഹായ സൽകർമ്മങ്ങൾ ചെയ്യൽ അല്ലാഹുവിലേക്ക് അടുക്കൽ എന്നാണ്, നിങ്ങൾ അർഥം പറഞ്ഞത് പോലെ ഈസാ നബിയും മർയം ബീവിയും,ഉസൈർ നബിയും,മലക്കുകളും അവരേക്കാൾ വലിയവെര ഇടയാളമാക്കി എന്നോ മുൻനിറുത്തിയെന്നോ,തവസ്സുൽ ചെയ്തു എന്നോ ഈ ആയത്തിന് അർഥമില്ല, അതിനാൽ താങ്കൾക്ക് അല്ലാഹുവിനെ ഭയമുണ്ടെങ്കിൽ ഈ വീഡിയോ ഡിലീറ്റ് ചെയ്യുക അല്ലെങ്കിൽ ഇൻഷാ അല്ലാഹു എന്റെ ഈ എഴുത്തും താങ്കളുടെ വീഡിയോയും നാളെ മഹ്ശറയിൽ വരും
നിങ്ങളെ ഉസ്താദുമാർ ഒരുപാട് വാദപ്രതിവാദം നടത്തിയല്ലോ നിങ്ങൾ ആ വാദപ്രതിവാദം നടത്തിയ സ്ഥലത്തുനിന്ന് എല്ലാം ചിന്തിക്കുന്ന ബുദ്ധ് വർക്ക് ചെയ്യുന്ന തലച്ചോറ് പ്രവർത്തിക്കുന്ന ഒരുപാട് അണികൾ നിങ്ങൾക്ക് നഷ്ടപ്പെട്ടു നേരെമറിച്ച് നിങ്ങൾ ചെല്ലും ചെലവും കൊടുത്ത് വളർത്തുന്ന വെള്ള പട്ടാളം മാത്രം നിങ്ങളുടെ കൂടെ നിന്നു അവർക്ക് സത്യം അറിയാം പക്ഷേ അവർക്ക് ദുനിയാവ് ആണ് വലുത്
ചോല്യാരേ ഖുർആൻ ഓതി കള്ളം പറയരുത്. അവർ അള്ളാഹുവിലേക്ക് വസ്വീലയെ തേടുന്നവരാണ് എന്ന ആയത്തില്ലെ വസ്വീല എന്താണെന്ന് മുഫസ്സിറുകൾ രേഖപ്പെടുത്തിയത് വായിച്ച് കൊടുക്കാൻ മുസ്ലിയാർ തയ്യാറാകണം. അള്ളാഹുവിലേക്ക് അടുക്കാനുള്ള വസ്വീല സൽക്കർമ്മവും ദുആയും ഇസ്തിഗ്ഫാറുമാണ് അല്ലാതെ മരിച്ച മഹാന്മാരാണെന്ന് ഒരു മുഫസ്സിറുപറഞ്ഞിട്ടില്ല : ഉണ്ടെങ്കിൽ അതാണ് മുസ്ലിയാർ കാണിക്കേണ്ടത്.
അള്ളാഹു അവന്റെ ചില സഹായങ്ങൾ മഹാന്മാരിലൂടെ നടപ്പിൽ ആകുന്നു
ഉപ്പാപ്പ ഉപ്പാപ്പ മകളെ തരണം എന്നു നിങ്ങള്‍ പ്രാർത്ഥന നടത്തുന്നു, ഇവിടെ നിങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്, കാര്യം നേടുന്നു ( മറ്റുള്ളവരോട് Dua ചെയ്യാൻ പറയുന്നതും അവരോട് Dua ചെയ്യുന്നതും രണ്ടാണ്)
തവസ്സുൽ ആണ് വിഷയം മനുഷ്യ അല്ലാതെ ഇസ്തിഗാസ അല്ല.... ആദ്യം പോയി ഇവിടെ പറയുന്ന വിഷയം മുഴുവൻ കേൾക്കു....
@@muhammedyaseen724920:21 ഈ ആയത്ത് റസൂൽ സല്ലല്ലാഹു അലൈഹി വ സല്ലമക്കല്ലേ അവതരിച്ചത് ഈ ആയത്ത് മഹാന്മാരെ മുൻനിർത്തിക്കൊണ്ട് വസീലതാണെന്ന് നബിസല്ലല്ലാഹു അലൈഹി വസല്ലമ പഠിപ്പിച്ചോ ഇതിന്റെ ഹദീസ് തഫ്സീറോ ഉണ്ടോ
2:38 ഉസൈർ പ്രവാചകൻ പ്രവാചകന്‍ ഈസ ബിനു മറിയം പ്രവാചകൻ മലക്കുകൾ അലൈഹിസ്സലാത്തു വസ്സലാം ഇവർ വസിലെ തേടിയ മഹാന്മാർ ആരൊക്കെയാണ് ഉസ്താദ് പറഞ്ഞുതരു
Surah Az-Zumar (الزّمر), verses: 45
وَإِذَا ذُكِرَ ٱللَّهُ وَحْدَهُ ٱشْمَأَزَّتْ قُلُوبُ ٱلَّذِينَ لَا يُؤْمِنُونَ بِٱلْءَاخِرَةِ وَإِذَا ذُكِرَ ٱلَّذِينَ مِن دُونِهِۦٓ إِذَا هُمْ يَسْتَبْشِرُونَ
Translation: അല്ലാഹുവെപ്പറ്റി മാത്രം പ്രസ്താവിക്കപ്പെട്ടാല്‍ പരലോകത്തില്‍ വിശ്വാസമില്ലാത്തവരുടെ ഹൃദയങ്ങള്‍ക്ക് അസഹ്യത അനുഭവപ്പെടുന്നതാണ്. അല്ലാഹുവിന് പുറമെയുള്ളവരെപ്പറ്റി പ്രസ്താവിക്കപ്പെട്ടാലോ അപ്പോഴതാ അവര്‍ സന്തുഷ്ടചിത്തരാകുന്നു.
Surah Az-Zumar (الزّمر), verses: 53
قُلْ يَٰعِبَادِىَ ٱلَّذِينَ أَسْرَفُوا۟ عَلَىٰٓ أَنفُسِهِمْ لَا تَقْنَطُوا۟ مِن رَّحْمَةِ ٱللَّهِ إِنَّ ٱللَّهَ يَغْفِرُ ٱلذُّنُوبَ جَمِيعًا إِنَّهُۥ هُوَ ٱلْغَفُورُ ٱلرَّحِيمُ
പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ച് പോയ എന്‍റെ ദാസന്‍മാരേ, അല്ലാഹുവിന്‍റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും.
@@muhammedyaseen7249th-cam.com/video/qKxNlI0bijQ/w-d-xo.htmlsi=-HHnKzS3T8ovLU5G
@@muhammedyaseen7249അറബി വാക്ക് സാധാരക്കാരെ വഞ്ചിക്കുന്ന നിങ്ങൾ തവസ്സുലും ഇസ്തികാസയും പറയുന്നതിനോട് കൂടെ അതിന്റെ മലയാളത്തിൽ വിശദീകരണം കൊടുക്ക്
..oh Guro(Sheikkhe) Ennu Umer Maulaviyod Vilichu Thedunna Mujaahid,Salfi,Vahaabi ibleessukalkkenth islaam Dheen..
സലഫിക്ക് എത്ര കേട്ടാലും ബുദ്ധി ഉദിക്കുകയില്ല
❤ se 8😅😊
@@yahugazal949820:21 ഈ ആയത്ത് റസൂൽ സല്ലല്ലാഹു അലൈഹി വ സല്ലമക്കല്ലേ അവതരിച്ചത് ഈ ആയത്ത് മഹാന്മാരെ മുൻനിർത്തിക്കൊണ്ട് വസീലതാണെന്ന് നബിസല്ലല്ലാഹു അലൈഹി വസല്ലമ പഠിപ്പിച്ചോ ഇതിന്റെ ഹദീസ് തഫ്സീറോ ഉണ്ടോ
2:38 ഉസൈർ പ്രവാചകൻ പ്രവാചകന്‍ ഈസ ബിനു മറിയം പ്രവാചകൻ മലക്കുകൾ അലൈഹിസ്സലാത്തു വസ്സലാം ഇവർ വസിലെ തേടിയ മഹാന്മാർ ആരൊക്കെയാണ് ഉസ്താദ് പറഞ്ഞുതരു
Surah Az-Zumar (الزّمر), verses: 45
وَإِذَا ذُكِرَ ٱللَّهُ وَحْدَهُ ٱشْمَأَزَّتْ قُلُوبُ ٱلَّذِينَ لَا يُؤْمِنُونَ بِٱلْءَاخِرَةِ وَإِذَا ذُكِرَ ٱلَّذِينَ مِن دُونِهِۦٓ إِذَا هُمْ يَسْتَبْشِرُونَ
Translation: അല്ലാഹുവെപ്പറ്റി മാത്രം പ്രസ്താവിക്കപ്പെട്ടാല്‍ പരലോകത്തില്‍ വിശ്വാസമില്ലാത്തവരുടെ ഹൃദയങ്ങള്‍ക്ക് അസഹ്യത അനുഭവപ്പെടുന്നതാണ്. അല്ലാഹുവിന് പുറമെയുള്ളവരെപ്പറ്റി പ്രസ്താവിക്കപ്പെട്ടാലോ അപ്പോഴതാ അവര്‍ സന്തുഷ്ടചിത്തരാകുന്നു.
Surah Az-Zumar (الزّمر), verses: 53
قُلْ يَٰعِبَادِىَ ٱلَّذِينَ أَسْرَفُوا۟ عَلَىٰٓ أَنفُسِهِمْ لَا تَقْنَطُوا۟ مِن رَّحْمَةِ ٱللَّهِ إِنَّ ٱللَّهَ يَغْفِرُ ٱلذُّنُوبَ جَمِيعًا إِنَّهُۥ هُوَ ٱلْغَفُورُ ٱلرَّحِيمُ
പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ച് പോയ എന്‍റെ ദാസന്‍മാരേ, അല്ലാഹുവിന്‍റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും.
20:21 ഈ ആയത്ത് റസൂൽ സല്ലല്ലാഹു അലൈഹി വ സല്ലമക്കല്ലേ അവതരിച്ചത് ഈ ആയത്ത് മഹാന്മാരെ മുൻനിർത്തിക്കൊണ്ട് വസീലതാണെന്ന് നബിസല്ലല്ലാഹു അലൈഹി വസല്ലമ പഠിപ്പിച്ചോ ഇതിന്റെ ഹദീസ് തഫ്സീറോ ഉണ്ടോ
2:38 ഉസൈർ പ്രവാചകൻ പ്രവാചകന്‍ ഈസ ബിനു മറിയം പ്രവാചകൻ മലക്കുകൾ അലൈഹിസ്സലാത്തു വസ്സലാം ഇവർ വസിലെ തേടിയ മഹാന്മാർ ആരൊക്കെയാണ് ഉസ്താദ് പറഞ്ഞുതരു
Surah Az-Zumar (الزّمر), verses: 45
وَإِذَا ذُكِرَ ٱللَّهُ وَحْدَهُ ٱشْمَأَزَّتْ قُلُوبُ ٱلَّذِينَ لَا يُؤْمِنُونَ بِٱلْءَاخِرَةِ وَإِذَا ذُكِرَ ٱلَّذِينَ مِن دُونِهِۦٓ إِذَا هُمْ يَسْتَبْشِرُونَ
Translation: അല്ലാഹുവെപ്പറ്റി മാത്രം പ്രസ്താവിക്കപ്പെട്ടാല്‍ പരലോകത്തില്‍ വിശ്വാസമില്ലാത്തവരുടെ ഹൃദയങ്ങള്‍ക്ക് അസഹ്യത അനുഭവപ്പെടുന്നതാണ്. അല്ലാഹുവിന് പുറമെയുള്ളവരെപ്പറ്റി പ്രസ്താവിക്കപ്പെട്ടാലോ അപ്പോഴതാ അവര്‍ സന്തുഷ്ടചിത്തരാകുന്നു.
Surah Az-Zumar (الزّمر), verses: 53
قُلْ يَٰعِبَادِىَ ٱلَّذِينَ أَسْرَفُوا۟ عَلَىٰٓ أَنفُسِهِمْ لَا تَقْنَطُوا۟ مِن رَّحْمَةِ ٱللَّهِ إِنَّ ٱللَّهَ يَغْفِرُ ٱلذُّنُوبَ جَمِيعًا إِنَّهُۥ هُوَ ٱلْغَفُورُ ٱلرَّحِيمُ
പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ച് പോയ എന്‍റെ ദാസന്‍മാരേ, അല്ലാഹുവിന്‍റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും.
എനിക്ക് മനസ്സിൽ ആയി ഞാൻ മുജാഹിദ് ആയി
അൽഹംദുലില്ലാഹ്
¹❤🎉
A @@yahugazal9498
قُلِ ادْعُوا الَّذِينَ زَعَمْتُمْ مِنْ دُونِهِ فَلَا يَمْلِكُونَ كَشْفَ الضُّرِّ عَنْكُمْ وَلَا تَحْوِيلًا
( നബിയേ, ) പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ ( ദൈവങ്ങളെന്ന് ) വാദിച്ച് പോന്നവരെ നിങ്ങള്‍ വിളിച്ച് നോക്കൂ. നിങ്ങളില്‍ നിന്ന് ഉപദ്രവം നീക്കുവാനോ ( നിങ്ങളുടെ സ്ഥിതിക്ക് ) മാറ്റം വരുത്തുവാനോ ഉള്ള കഴിവ് അവരുടെ അധീനത്തിലില്ല.
അതിന്......
സുന്നികൾ പ്രവാചകന്മാരോ ഔലിയാക്കളോ ദൈവമാണെന്നോ അവർ ഇബാദത്തിന് അർഹരാണെന്നോ വിശ്വസിക്കുന്നുണ്ടോ / വാദിക്കുന്നുണ്ടോ....????
സുന്നികൾ അല്ലാഹു അല്ലാതെ മറ്റാരെങ്കിലും ദൈവമാണെന്ന് വാദിക്കുന്നുണ്ടോ...???
അവർക്ക് ആരാധനക്ക് അർഹതയുണ്ടെന്ന് വിശ്വസിക്കുന്നുണ്ടോ...?
Super speech ❤❤❤
അങ്ങനെ വാദിക്കുന്നവരാണ് വഹഹാബികൾ. മരണപ്പെട്ടു കഴിഞ്ഞാൽ മഹാൻമാരോടുള്ള ഇസ്തിഗാസ അവരോടുള്ള പ്രാർത്ഥന ആണെന്ന് വാദിക്കുന്ന വഹഹാബികൾ അപ്പോൾ മുതൽ അവരെ ഇലാഹുകൾ ആയി വിശ്വസിക്കുന്നത് കൊണ്ടാണ്.
@@sikkandersharafi8450കൂടാതെ മരണപ്പെട്ടവരെ ഇലാഹാക്കാൻ വേണ്ടി ഉണ്ടായിരിക്കുക എന്ന അള്ളാഹുവിൻ്റെ സ്വിഫത്തിനെ നിഷേധിക്കുകയെന്ന വൈരുദ്ധ്യവും വഹാബികൾക്ക് സ്വന്തം!
ചലപിയുടെ കിളി പോയ മറുപടി ❤
ദുർവ്യാഖ്യാനത്തിന്റെ രൂപമാണ് ഈ തലക്കെട്ട് മനുഷ്യനെ സൃഷ്ടിച്ചത് അല്ലാഹുവിനെ ആരാധകൻ അല്ലാഹുവിനെ ജനങ്ങളിലേക്ക് അറിയിക്കാൻ പ്രവാചകന്മാരെ അയച്ചു അവർ എല്ലാവരും അല്ലാഹുവിൻറെ സഹായം തേടിയ ഒരു പ്രവാചകനും ഒരു ഇടയാ ആള് പരിചയപ്പെടുത്തിയിട്ടില്ല ഇവർ ജനത്തിന് വഴികേട് ആക്കാൻ വന്നവർ
സകല കല്ല കുത്തിയ ഈട്ടളിലേക്കും ക്ഷേത്രങളിലേക്കും ആൾ ദൈവത തട്ടത്തേക്കും വസറാരാധകർ പോവാം അതീനെയെക്കെ ന്യായീകരിക്കുന്നവർ. ഇവന്മാർ ജൂത നികളേക്കാൾ മോശം നന്മതിന്മകൾ ഇവരാ പക്കൽ ലോകം നിയത്രി ഒന്നല്ലെ. ഏത് ശവം കിട്ടിയാലും ജാറമുണ്ടാക്കി പിരിച്ച് നക്കുന്ന വർഗം ന്യായം ഉണ്ട്.
وَسِيلَة (വസീല) എന്ന വാക്കിനു സമീപനമാര്‍ഗ്ഗം - അഥവാ ഉദ്ദിഷ്ട കാര്യത്തിലേക്ക് എത്തിച്ചേരുവാനുള്ള മാര്‍ഗ്ഗം (ما يتوسل به الى المقصود) എന്നാണു വാക്കര്‍ത്ഥം. അല്ലാഹുവിങ്കലേക്കു സമീപനമാര്‍ഗ്ഗം തേടുക എന്നു പറഞ്ഞതിന്റെ അര്‍ത്ഥം സല്‍ക്കര്‍മ്മങ്ങള്‍ വഴി അവന്റെ സാമീപ്യം സിദ്ധിക്കുവാന്‍ യത്നിക്കുക എന്നാണെന്നുള്ളതില്‍ ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ ഭിന്നാഭിപ്രായമില്ലാത്തതാകുന്നു.
ഇവരുടെ നിലനിൽപ്പിന് വേണ്ടി ഖുർആനും, ഹദീസും മാത്രമല്ല കഴിഞ്ഞു പോയ പണ്ഡിതൻ മാരുടെ വാക്കുകളും ദുർ വ്യാഖ്യാനം ചെയ്യും...... ( സുന്നികൾ ). ഇവർക്ക് ഇസ്ലാമിന്റെ താൽപ്പര്യം അല്ല പ്രധാനം, സലഫികളെ തോല്പ്പിക്കുക എന്നുള്ളത് ആണ്.....സത്യം മനസിലായിട്ടും അംഗീകരിക്കാത്ത മക്ക മുശ് രി ക്കുകളും അങ്ങനെ അല്ലായിരുന്നോ?? വലിയ വ്യത്യാസം ഒന്നുമില്ല..... ഇവർക്ക് അള്ളാഹു ഔലിയ ക്കളിൽ താഴെ ആണ്... അതുകൊണ്ട് ആണല്ലോ മടവൂർ പ്രപഞ്ചം നിയന്ത്രിക്കാൻ തുടങ്ങിയത്
🌹🌹❤️❤️🤲
മാഷാ അല്ലാഹ് സൂറത്തുൽ ഇസ്റാഇന്റെ 57 ആയത്തിന്റെ തഫ്സീർ പറഞ്ഞത് നല്ല തെളിവാണ്❤❤❤❤❤❤❤❤❤
8ദിവസമായി കർണാടകയിൽ മണ്ണിനടിയിൽ പെട്ടുപോയ ലോറിയും അതിലെ മലയാളിയായ സഹോദരനേയും തിരഞ്ഞു കൊണ്ടിരിക്കയാണ്...! ആകാംക്ഷയോടെയും സങ്കടത്തോടെയും കേരളം മുഴുവൻ മുൾമുനയിൽ ജീവിക്കുമ്പോൾ ആലോചിച്ചു പോയി...
കേരളത്തിൽ ഗൈബ് അറിയുന്ന എത്രയോ 'മഹാൻമാർ' ഉണ്ട്! മുദബിറുൽ ആലവും , മുദബിറിനെ തീരുമാനിക്കുന്ന 'ഔലിയാക്കളും' , മറഞ്ഞത് അറിയുന്ന , നിശ്ചയിച്ച ഓപ്പറേഷനുകളും ഡയാലിസിസുകളും നിർത്തിവെപ്പിക്കാൻ ' കഴിവ്' ഉള്ള, ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ ഖദ്ദസകളും , ഉണ്ടായിട്ട് , ആവശ്യമുള്ളപ്പോൾ ഒരു ഉപകാരവും ഇല്ലല്ലോ!!!!
അവർക്ക് അതാണല്ലോ പണി
താങ്കളെപ്പോലെ ചില യുക്തിവാദികളും നിരീശ്വരവാദികളും ആലോചിച്ചു പോയിട്ടുണ്ട്.
എന്റെ അടിമക്ക് അല്ലാഹു പോരെ എന്ന് ഖുർആൻ പറഞ്ഞിട്ടുണ്ട്,
എന്നോട് ചോദിച്ചാൽ ഞാൻ ഉത്തരം ചെയ്യുമെന്നും ഖുർആൻ പറഞ്ഞിട്ടുണ്ട്.
എന്നിട്ടും മുസ്ലിങ്ങൾ ആരും എന്തുകൊണ്ടാണതിൽ ഇടപെടാത്തത്?.
അല്ലാഹു ഉറങ്ങി പോയോ..?.
ആ യുക്തിവാദികൾക്ക് താങ്കൾ എന്തു മറുപടിയാണോ കൊടുക്കുന്നത്' അത് തന്നെയാണ് ഞങ്ങൾക്കും പറയാനുള്ളത്.
അല്ലെങ്കിൽ താങ്കളെ എഴുത്തിലേക്ക് സഹായത്തിനായി യുക്തിവാദികളെയും ആഡ് ചെയ്യുക.
ഇസ്ലാമിനെ പറ്റി എന്തെങ്കിലും പഠിച്ചു പറയൂ സഹോദര.
എന്നാൽ വഹാബികൾ ദുആ ചെയ്ത്. ആളെ കണ്ടെത്തൂ... ഉത്തരം കിട്ടിയില്ലെങ്കിൽ അള്ളാ ഇല്ല എന്ന് വരെ പറയാൻ മടി ഇല്ലാത്തവരാണ് വഹാബികൾ😊
@@k.pmajeed2087 20:21 ഈ ആയത്ത് റസൂൽ സല്ലല്ലാഹു അലൈഹി വ സല്ലമക്കല്ലേ അവതരിച്ചത് ഈ ആയത്ത് മഹാന്മാരെ മുൻനിർത്തിക്കൊണ്ട് വസീലതാണെന്ന് നബിസല്ലല്ലാഹു അലൈഹി വസല്ലമ പഠിപ്പിച്ചോ ഇതിന്റെ ഹദീസ് തഫ്സീറോ ഉണ്ടോ
2:38 ഉസൈർ പ്രവാചകൻ പ്രവാചകന്‍ ഈസ ബിനു മറിയം പ്രവാചകൻ മലക്കുകൾ അലൈഹിസ്സലാത്തു വസ്സലാം ഇവർ വസിലെ തേടിയ മഹാന്മാർ ആരൊക്കെയാണ് ഉസ്താദ് പറഞ്ഞുതരു
Surah Az-Zumar (الزّمر), verses: 45
وَإِذَا ذُكِرَ ٱللَّهُ وَحْدَهُ ٱشْمَأَزَّتْ قُلُوبُ ٱلَّذِينَ لَا يُؤْمِنُونَ بِٱلْءَاخِرَةِ وَإِذَا ذُكِرَ ٱلَّذِينَ مِن دُونِهِۦٓ إِذَا هُمْ يَسْتَبْشِرُونَ
Translation: അല്ലാഹുവെപ്പറ്റി മാത്രം പ്രസ്താവിക്കപ്പെട്ടാല്‍ പരലോകത്തില്‍ വിശ്വാസമില്ലാത്തവരുടെ ഹൃദയങ്ങള്‍ക്ക് അസഹ്യത അനുഭവപ്പെടുന്നതാണ്. അല്ലാഹുവിന് പുറമെയുള്ളവരെപ്പറ്റി പ്രസ്താവിക്കപ്പെട്ടാലോ അപ്പോഴതാ അവര്‍ സന്തുഷ്ടചിത്തരാകുന്നു.
Surah Az-Zumar (الزّمر), verses: 53
قُلْ يَٰعِبَادِىَ ٱلَّذِينَ أَسْرَفُوا۟ عَلَىٰٓ أَنفُسِهِمْ لَا تَقْنَطُوا۟ مِن رَّحْمَةِ ٱللَّهِ إِنَّ ٱللَّهَ يَغْفِرُ ٱلذُّنُوبَ جَمِيعًا إِنَّهُۥ هُوَ ٱلْغَفُورُ ٱلرَّحِيمُ
പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ച് പോയ എന്‍റെ ദാസന്‍മാരേ, അല്ലാഹുവിന്‍റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും.
Surah Az-Zumar (الزّمر), verses: 44
قُل لِّلَّهِ ٱلشَّفَٰعَةُ جَمِيعًا لَّهُۥ مُلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ثُمَّ إِلَيْهِ تُرْجَعُونَ
Translation: പറയുക: അല്ലാഹുവിനാകുന്നു ശുപാര്‍ശ മുഴുവന്‍. അവന്നാകുന്നു ആകാശങ്ങളുടെയും, ഭൂമിയുടെയും ആധിപത്യം. പിന്നീട് അവങ്കലേക്ക് തന്നെയാകുന്നു നിങ്ങള്‍ മടക്കപ്പെടുന്നത്.
@@rashidutbanara7115 താങ്കളുടെ വാദമനുസരിച്ച് വഹാബി ശൈഖ് മുശിരിക്കാണോ...?😊.
വഹാബി ഷെയ്ഖ് ഇബ്നു തൈമിയ്യ പറഞ്ഞത് അറബി ഉദ്ധരണിയോടുകൂടി.
وكذلك ما يذكر من الكرامات وخوارق العادات التي توجد عند قبور الأنبياء والصالحين مثل نزول الأنوار والملائكة عندها وتوقي الشياطين والبهائم لها واندفاع النار عنها وعمن جاورها وشفاعة بعضهم في جيرانه من الموتى واستحباب الاندفان عند بعضهم وحصول الأنس والسكينة عندها ونزول العذاب بمن استهان بها فجنس هذا حق ليس مما نحن فيه وما في قبور الأنبياء والصالحين من كرامة الله ورحمته وما لها عند الله من الحرمة والكرامة فوق ما يتوهمه أكثر الخلق لكن ليس هذا موضع تفصيل ذلك.
അബിയാക്കളുടെയും സ്വാലിഹീങ്ങളുടെയും ഖബറുകൾക്കുസമീപം എത്തിക്കപ്പെടുന്ന *കറാമത്തുകളും* *അസാധരണ സംഭവങ്ങളും* *സത്യമാണ്*
അവയുടെ സമീപം മലക്കുകളും, പ്രകാശങ്ങളും ഇറങ്ങുക ,പിശാച്ചുക്കളെയും മൃഗങ്ങളെയും പിടിച്ച് കെട്ടുക
അവയിൽ നിന്നും പരിസരത്തു നിന്നും അഗ്നി ഒഴിഞ്ഞ് പോവുക,
*മരണപ്പെട്ട* *അയൽവാസികൾക്ക് വേണ്ടി* *അവർ ചിലർ ശുപാർശ* *പറയുക* ,
( ഖബറിന്റെ പരിസരത്തുള്ള വർക്ക് ശുപാർശ ചെയ്യുക).
അവയുടെയടുക്കൽ സന്തോഷവും, സമാധാനവും കരസ്ഥമാവുക, അവയെ നിസ്സാരമായി കാണുന്ന വരിൽ ശിക്ഷ അവതരിക്കുക, തുടങ്ങിയ കാര്യങ്ങളെല്ലാം തന്നെ *സത്യമാണ്* അതൊന്നും തന്നെ നാം വിമർശിക്കുന്ന കാര്യങ്ങളുടെ കൂട്ടത്തിൽ പെട്ടതല്ല.
അബിയാക്കളുടെയും സ്വാലിഹീങ്ങളുടെയും ഖബ്റുകളിൽ ലഭിക്കുന്ന കറാമത്തുകളും അല്ലാഹുവിന്റെ അനുഗ്രഹങ്ങളും അവർക്ക് അല്ലാഹുവിങ്കൽ നിന്നു ലഭിക്കുന്ന ബഹുമാനദരവുകളും അധിക സൃഷ്ടികളും ഊഹിക്കുന്നതിനേക്കാൾ എത്രയോ മുകളിലാണ്👌
(ഇഖ്തിളാഉസ്വിറാത്വിൽ മുസ്തഖീം:- പേ: 374
ഇവിടെ ഇബ്നു തൈമിയ പറഞ്ഞ എല്ലാ വിഷയങ്ങളും മർമ്മ പ്രധാനപ്പെട്ടത് തന്നെ.
ഏറ്റവും പ്രധാനപ്പെട്ടത്
وعمن جاورها وشفاعة بعضهم في جيرانه من الموتى
വഫാത്തായ ഔലിയാക്കൾ പരിസരത്തുള്ള വർക്ക് ശുപാർശചെയ്യുന്നു.
(വഫാത്തായ ഔലിയാക്കൾ,.... പരിസരത്തുള്ള വരെ സഹായിക്കുന്നു ).
അതാണല്ലോ നമ്മുടെ തർക്കം??.
ഇങ്ങനെ വിശ്വസിച്ചാൽ സുന്നികൾ മുശ്രിക്, ഖബർ പൂജകർ.
ഇബ്നു തൈമിയ്യ
*ഇസ്ലാമിന്റെ ശൈഖും ആകുന്നതെങ്ങനെ?????.*
വഫാത്തായ ഔലിയാക്കൾ കബറിന്റെ പരിസരത്തുള്ളവർക്ക് മാത്രമേ ശഫാഅത്ത് ചെയ്യുകയുള്ളൂ എന്ന് എവിടെ പറഞ്ഞു?.
*ഇങ്ങനെ വഫാത്തായ ഔലിയാക്കൾ സഹായിക്കുമെന്ന് വിശ്വസിച്ചാൽ ശിർക്ക് വരുമോ??.*
ശിർക്ക് വരുമെങ്കിൽ ഇബ്നു തൈമിയ്യയെ ഇസ്ലാമിന്റെ ശൈഖാണെന്ന് മുജാഹിദുകൾ എന്തിന് പരിചയപ്പെടുത്തണം??.
ഇബ്നു തൈമിയ ഇവിടെ അടിവരയിട്ട് ഉദ്ധരിക്കുന്ന പ്രധാനപ്പെട്ടരു വിഷയം കൂടിയുണ്ട്
"അല്ലാഹുവിങ്കൽ നിന്നു ലഭിക്കുന്ന ബഹുമാനദരവുകളും അധിക സൃഷ്ടികളും ഊഹിക്കുന്നതിനേക്കാൾ എത്രയോ മുകളിലാണ്".
*പിന്നെയെന്തിനാണ് ബഹുമാന ആദരവുകൾ പരിധി നിശ്ചയിച്ചത്...?.*
കബറിന്റെ പരിസരത്തുള്ളവർക്ക് മാത്രം ഷഫാഅത്ത് ചെയ്യുമെന്ന് പറഞ്ഞത്?.
"അല്ലാഹുവിങ്കൽ നിന്ന് ലഭിക്കുന്ന ബഹുമാന ആദരവുകൾ..."
ഇബ്നു തൈമിയ്യ തന്നെ പറഞ്ഞുവല്ലോ?
പിന്നെ അതിന് പരിധി നിശ്ചയിക്കാൻ ഇബ്നു തൈമിയക്ക് എന്ത് അധികാരം?.
കിലോമീറ്റർ പരിശോധിച്ചിട്ടാണോ ശിര്‍ക്കും തൗഹീദും തീരുമാനിക്കുന്നത്?.
ഇവിടെ എഴുതിയ ചെറിയ ഉദ്ധരണികളിൽ പോലും ഇബ്നു തൈമിയ്യ വൈരുദ്ധ്യം പറഞ്ഞിരിക്കുന്നു.
വഹാബികൾക്ക് പറ്റിയ ഷെയ്ഖ് തന്നെ.
മൊയ്‌ലാരാ നാട്ടിലെ സുന്നിങ്ങള് മുജാഹിദ് ആക്കാൻ നടക്കേണ്ട പറ്റുന്ന ട്രൗസർ ഇട്ടാൽ മതി മറുപടി വരുമ്പോൾ നീ ട്രൗസർ ഇല്ലാത ഓടും ഇപ്പോൾ സുന്നിങ്ങൾക് ഒന്നും ദീൻ മനസിലായിട്ടില്ല നീ അദ് മനസിലാക്കാൻ അവസരം കൊടുക്കരുത് നീ പറഞ്ഞ തളിവ് 2008 മുതൽ കേട്ട കൊണ്ട് എന്ന പോലുള്ള ഒരു പാട് പേര് മുജാഹിദ് ആയി ഇനിയും ആ ചർച്ച vano
നീ നിന്റെ ഇഷ്ട്ടം പോലെ നടന്നോടാ മുജു 🤭ചൊറിച്ചിലിന് നല്ല ഒരു ഡോക്ടറെ കാണുന്നത് നല്ലതാ..😂ഇങ്ങനെ കുറച്ച് തലേകെട്ട് ക്കാരുള്ളത് കൊണ്ട് നാട്ടിൽ ജാമിതയും, ആരിഫ് ഹുസൈനിനെയും, ജബ്ബാർ മാഷെയും പോലോത്തവർ വളരുന്നില്ലഅൽഹംദുലില്ലാഹ് 😄
പാട്ട് പാടാതെ ഖുർആനിൽ നിന്ന് തെളിവ് പറയൂ ഉസ്താദേ❗ റസൂൽ പ്രാർത്ഥിച്ചത് ആരോടാണ്? അല്ലാഹുവിനോട് മാത്രമാണ്❗ ഞാൻ എന്റെ രക്ഷിതാവിനോട് മാത്രമേ പ്രാർത്ഥിക്കുകയുള്ളൂ, അവനോട് യാതൊരാളേയും ഞാൻ പങ്ക് ചേർക്കുകയില്ല എന്ന് അല്ലാഹുവിന്റെ കൽപന പ്രകാരം തൗഹീദ് പ്രഖ്യാപിച്ച് (🔥 ജിന്ന് :20🔥) മാതൃക കാണിച്ച് തന്ന റസൂലിനെ പരിചയമുണ്ടോ ഉസ്താദുമാരേ? റസൂൽ മുൻ നബിമാരെ യോ, അന്നത്തെ ഔലിയാക്കളെയോ ഇടയാളരാക്കിയോ? ഇല്ലേയില്ല❗ പിന്നെ ജാറം ഖബറാളികളെ ഇടയാളരാക്കാൻ ആരാണ് നിങ്ങളെ പഠിപ്പിച്ചത്? പറ്റിച്ചത്? നിങ്ങൾക്ക് മരിച്ചവരെയാണോ വേണ്ടത്, അതോ എന്നെന്നും ജീവിച്ചിരിക്കുന്ന അല്ലാഹുവിനെയോ ? പറയണം❗ അല്ലാഹുവിന്റെ ദാസന്മാരെ ഇടയാളരാക്കി രക്ഷാകർത്താക്കളാക്കിയാൽ ശിക്ഷ നരകം തന്നെ❗ (🔥 കഹ്ഫ്: 102🔥) നിങ്ങൾ ഇടയാളരാക്കി പ്രാർത്ഥിക്കുന്ന ജാറം/ മഖാം / ദർഗ ഖബറാളികൾക്ക് ജീവനില്ല, അവർ മരിച്ചവരാണ്❗ (🔥 നഹ്ൽ : 21🔥) അവരെ ഇടയാളരാക്കി പ്രാർത്ഥിച്ചാൽ അവർ കേൾക്കില്ല, ഉത്തരവും തരില്ല❗ (🔥 ഫാത്വി ർ: 14🔥) പ്രാർത്ഥന കേൾക്കാത്ത, ഖിയാമം വരെ ഉത്തരം തരാത്ത ജാറം ഖബറാളികളോട് പ്രാർത്ഥിക്കുന്നവർ വഴി പിഴച്ചവരെന്നും അല്ലാഹു (🔥 അഹ്ഖാഫ് :5🔥 ) അപ്പോൾ സമസ്തക്കാർ അല്ലാഹുവിന്റെ മുമ്പിൽ വഴി പിഴചവരല്ലേ? ഉസ്താദുമാർ ചിന്തിക്കണം❗ ലോകത്തുള്ള സകല ഔലിയാക്കളും ഒത്തൊരുമിച്ച് ശ്രമിച്ചാൽ പോലും, ഒരു നിസാര ജീവിയായ ഈച്ച അവരിൽ നിന്ന് വല്ലതും തട്ടിയെടുത്താൻ, അത് തിരിച്ച് വാങ്ങാൻ പോലും കഴിവില്ലാത്ത ദുർബലരാണ് ജാറം ഖബറാളികൾ❗ (🔥 ഹജ്ജ്:73🔥) ഖുർആൻ അജ്ഞത കൊണ്ടാണ് നിങ്ങൾ ഇടയാളരെ വെച്ച്, അല്ലാഹുവിൽ പങ്ക് ചേർത്ത്, ശിർകെന്ന വൻ പാപംചെയ്യുന്ന നരകാവകാശികളായി മാറിയത്❗
പാട്ടും പാള കിതാബുകളുമല്ലാതെ ഈ ശിയാ കുബൂരി കപട മൊല്ലാക്കമാർക്ക് വേറെന്തുണ്ട് ഉദ്ധരിക്കാൻ?
😂😂😂 നീ വഹാബി ആണ് എന്ന് പറഞ്ഞാൽ പോരെ 😂😂😂
മാ ശാ അല്ലാഹ്
..Mujaahid,Salfi,Vahaabikal THENGU Kallu Kachavadam Cheithu Kaattupoya Umer Maulaviye Vilichu(oh Guro...)Thedunna ibleessinte Anuyaayikalaa
@@asharafptthoha7247വഹാബികളും അബൂജഹലും കൈകോർക്കുമ്പോൾ.*
തവസ്സുൽ.
അല്ലാഹു തൃപ്തിപ്പെട്ട ഒരു കാര്യത്തെ മുൻനിർത്തി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നതിനാണ് തവസ്സുൽ എന്ന് പറയുന്നത്.
അത് ചിലപ്പോൾ അല്ലാഹുവിന്റെ സിഫ ത്തോ, പ്രാർത്ഥിക്കുന്നുവന്റെ സൽകർമങ്ങളോ, കർമങ്ങളോ അല്ലാഹുവിന്റെ ഇഷ്ട പാത്രങ്ങളായ അമ്പിയാക്കൾ, ഔലിയാക്കൾ, സ്വാലിഹീങ്ങൾ തുടങ്ങിയവരോ ആയിരിക്കാം.
ഇതിനു തവസ്സുൽ എന്ന് പറയാറുണ്ട്. ബർക്കത്ത് കൊണ്ട്, ശ്രേഷ്ഠത കൊണ്ട്.......
എന്നെല്ലാം പറയാറുമുണ്ട്.
പേര് എന്തുമാവട്ടെ ഇതിലടങ്ങിയിരിക്കുന്ന ആശയമാണ് പ്രധാനം.
: "اللهم إنا كنا نتوسل إليك بنبينا صلى الله عليه وسلم فتُسْقِيَنَا، وإنا نتوسل إليك *بعم نبينا* فاسقنا"
(صحيح البخاري/كتاب الاستسقاء 137 :1)
അല്ലാഹുവേ ഞങ്ങൾ മുമ്പ് ഞങ്ങളുടെ *നബിയെ കൊണ്ട്* തവസ്സുൽ ചെയ്യാറുണ്ടായിരുന്നു അപ്പോൾ ഞങ്ങൾക്ക് നീ മഴ നൽകാറുണ്ടായിരുന്നു ഇപ്പോഴിതാ ഞങ്ങൾ നബിയുടെ എളാപ്പയെ കൊണ്ട്
നിന്നെ കൊള്ളെ
തവസ്സുലാക്കുന്നു
അതുകൊണ്ട് നീ ഞങ്ങൾക്ക് മഴ വർഷിപ്പിക്കണമേ.
( ബുഖാരി 1:137).
ഇങ്ങനെ
പ്രാർത്ഥന നടത്തിയത് ഉമർ (റ), തവസ്സുലാക്കപ്പെട്ടത് عباس (റ )നെ കൊണ്ടുമാണ്.
ആ പ്രാർത്ഥനയിലാണ് ഞങ്ങളുടെ عباس എന്ന് പറയാതെ إليك *بعم نبينا* فاسقنا
*("ഞങ്ങളുടെ നബിയുടെ എളാപ്പയെകൊണ്ട്...")*
എന്ന് പറഞ്ഞത്.
ഇതിൽ നബി തങ്ങളെയും തവസ്സുലാക്കപ്പെടുന്നു.
"ഞങ്ങൾ" എന്നതിൽ സ്വഹാബത്തിന്റെ ഇജ്മാഉം വരുന്നു.
അബൂ ജാഹിലിനും കൂട്ടർക്കും അല്ലാഹുവിൽ വിശ്വാസമുണ്ടെന്നാണല്ലോ വഹാബികൾ തള്ളാറുള്ളത് .!!!.
*ഇങ്ങനെ ഒരുപ്രാർത്ഥന അബൂജഹലും* *കൂട്ടരും ചെയ്തിട്ടില്ല.*
*വഹാബികളും ചെയ്യാറില്ല.*
അബൂ ജഹലും കൂട്ടരും അല്ലാഹുവിന് സന്താനങ്ങളുണ്ടെന്ന് വിശ്വസിച്ചവരാണ്.
(ഇങ്ങനെ വിശ്വസിച്ചാൽ അള്ളാ' എന്ന് വിളിച്ചാലും ഇസ്ലാമിക ഭാഷയിൽ അല്ലാഹു അല്ലെന്ന് പണ്ഡിത മഹത്തുക്കൾ പറഞ്ഞിട്ടുണ്ട് ).
വഹാബികളാകട്ടെ അല്ലാഹുവിന് സന്താനങ്ങളുണ്ടെന്ന് വിശ്വസിക്കുന്നില്ലെങ്കിലും
*അല്ലാഹുവിന് ശരീരം ഉണ്ടെന്നും അവയവങ്ങളുണ്ടെന്നും വിശ്വസിക്കുന്നവരാണ്.*
*ഇവിടെ വിശ്വാസത്തിൽ അബൂജഹലും വഹാബികളും ഒരു സാമ്യത കാണുന്നു.*
ഈ ബന്ധം കൊണ്ടാണോ ഇരുകൂട്ടരും തവസ്സുൽ അംഗീകരിക്കാത്തത്?.
യഥാർത്ഥത്തിൽ ഈ ഹദീസിന്റെ ആശയം ഉൾക്കൊള്ളാൻ വഹാബികൾക്ക് കഴിയുന്നില്ല.
അവർ എന്തൊക്കെയോ ദുർ ന്യായങ്ങളും ദുർവ്യാഖ്യാനങ്ങളും നൽകി ഹദീസ് തള്ളുകയാണ്.
ഇതോടെ അവർ അറിയാതെ അർദ്ധ യുക്തിവാദികളാവുകയാണ്.
പിന്നെയെങ്ങനെയാണ് വഹാബികൾ യഥാർത്ഥ മുസ്ലീങ്ങളാ വുക??
വിശുദ്ധ ഖുർആനിലും കാണാം
..وَاجْعَلْ لَنَا مِنْ لَدُنْكَ وَلِيًّا وَاجْعَلْ لَنَا مِنْ لَدُنْكَ نَصِيرًا...
(النساء 75)
...നിന്റെ വകയായി ഒരു വലിയ്യിനെയും, നിന്റെ വകയായി ഒരു സഹായിയെയും ഞങ്ങൾക്ക് നീ നിശ്ചയിച്ചു തരുകയും ചെയ്യേണമേ....
(നിസാഅ് 75)
ഇവിടെ "വലിയ്യിനെ" തരണമെന്ന വിശ്വാസികളുടെ പ്രാർത്ഥന അല്ലാഹു പ്രത്യേകം എടുത്തു പറയുന്നു.
ഈ പ്രാർത്ഥനയും അബൂജഹലും കൂട്ടരും ചെയ്തിട്ടില്ല.
മറിയം ബീവിയും, സക്കറിയ നബിയും നേരിട്ട് പ്രാർത്ഥിച്ചത് പോലെ പ്രാർത്ഥിച്ചാൽ പോരെ??.
എന്തിനാണ് ഇങ്ങനെ വലിയ്യിനെ തരണമെന്നുള്ള പ്രാർത്ഥന???.
യഥാർത്ഥത്തിൽ
ഈ ചോദ്യം തന്നെ വിവരക്കേടാണ്.
അല്ലാഹുവിനോട് തന്നെയാണ് ഇവിടെയും ചോദിക്കുന്നത്.
പക്ഷേ വലിയ്യ് ഒരു കാരണമാണെന്ന് മാത്രം.
ഇങ്ങനെ ഒരു വലിയിനെ നാം സമീപിക്കുമ്പോൾ
ദിവ്യത്വം കല്പിച്ചു കൊണ്ടോ,അവർക്ക് സ്വയം കഴിവുണ്ടെന്ന് കരുതി, അല്ലെങ്കിൽ ക്രൈസ്തവർ വിശ്വസിക്കുന്നതുപോലെ വിശ്വസിച്ചുകൊണ്ട് അതിന് എന്ത് ഓമന പേരിട്ടാലും
(ഈ വിശ്വാസത്തോടുകൂടി വലിയ്യിനോട് പ്രാർത്ഥിക്കുവാൻ ആവശ്യപ്പെട്ടാലും....)
ശിർക്ക് തന്നെയാണ്.
ഈ വിശ്വാസം സുന്നികൾക്കില്ല.
ഇനി പറയട്ടെ
മുഹജിസത്ത് കറാമത്തിൽ അടങ്ങിയിരിക്കുന്ന ആശയം, തവസ്സുലിലും, ഇസ്തിഹാസയിലും അടങ്ങിയിരിക്കുന്ന ആശയം'
അല്ലാഹുവിന്റെ ദൃഷ്ടാന്തം അവരിലൂടെ പ്രകടമാക്കുക,
വിശ്വാസികൾ അവരോട് ദുആ ചെയ്യുവാൻ ആവശ്യപ്പെടുക,
അവരുടെ പ്രാർത്ഥന അല്ലാഹു പെട്ടെന്ന് ഉത്തരം ലഭിക്കുമെന്ന് കരുതുക.
അവരെ മുൻനിർത്തി അല്ലാഹുവിനോട് പ്രാർത്ഥിക്കുക....
തുടങ്ങിയ ഒരുപാട് ആശയങ്ങളാണ് മുഹജിസത്തിലും, കറാമത്തിലും, വിശ്വാസികൾ ചെയ്തുവരുന്ന തവസ്സുലിലും, ഇസ്തിഹാസയിലുമെ ല്ലാം അടങ്ങിയിട്ടുള്ളത്.
ഈ വിശ്വാസത്തിൽ തന്നെയാണ് സുന്നികൾ വലിയ്യി നെ സമീപിക്കുന്നതും.
ആരാധന വേറെ ആദരവ് വേറെ.
അൽഹംദുലില്ലാഹ് അല്ലാഹു എല്ലാവിധ അനുഗ്രഹവും ചൊരിയട്ടെ❤❤❤👌👌👌🌹🌹🌹
ഇയ്യാക ന ഉബുദു വഇയ്യാക്ക നസ്തഈൻ
റമ്പേ നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു
വഹാബികളും അബൂജഹലും കൈകോർക്കുമ്പോൾ.*
തവസ്സുൽ.
അല്ലാഹു തൃപ്തിപ്പെട്ട ഒരു കാര്യത്തെ മുൻനിർത്തി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നതിനാണ് തവസ്സുൽ എന്ന് പറയുന്നത്.
അത് ചിലപ്പോൾ അല്ലാഹുവിന്റെ സിഫ ത്തോ, പ്രാർത്ഥിക്കുന്നുവന്റെ സൽകർമങ്ങളോ, കർമങ്ങളോ അല്ലാഹുവിന്റെ ഇഷ്ട പാത്രങ്ങളായ അമ്പിയാക്കൾ, ഔലിയാക്കൾ, സ്വാലിഹീങ്ങൾ തുടങ്ങിയവരോ ആയിരിക്കാം.
ഇതിനു തവസ്സുൽ എന്ന് പറയാറുണ്ട്. ബർക്കത്ത് കൊണ്ട്, ശ്രേഷ്ഠത കൊണ്ട്.......
എന്നെല്ലാം പറയാറുമുണ്ട്.
പേര് എന്തുമാവട്ടെ ഇതിലടങ്ങിയിരിക്കുന്ന ആശയമാണ് പ്രധാനം.
: "اللهم إنا كنا نتوسل إليك بنبينا صلى الله عليه وسلم فتُسْقِيَنَا، وإنا نتوسل إليك *بعم نبينا* فاسقنا"
(صحيح البخاري/كتاب الاستسقاء 137 :1)
അല്ലാഹുവേ ഞങ്ങൾ മുമ്പ് ഞങ്ങളുടെ *നബിയെ കൊണ്ട്* തവസ്സുൽ ചെയ്യാറുണ്ടായിരുന്നു അപ്പോൾ ഞങ്ങൾക്ക് നീ മഴ നൽകാറുണ്ടായിരുന്നു ഇപ്പോഴിതാ ഞങ്ങൾ നബിയുടെ എളാപ്പയെ കൊണ്ട്
നിന്നെ കൊള്ളെ
തവസ്സുലാക്കുന്നു
അതുകൊണ്ട് നീ ഞങ്ങൾക്ക് മഴ വർഷിപ്പിക്കണമേ.
( ബുഖാരി 1:137).
ഇങ്ങനെ
പ്രാർത്ഥന നടത്തിയത് ഉമർ (റ), തവസ്സുലാക്കപ്പെട്ടത് عباس (റ )നെ കൊണ്ടുമാണ്.
ആ പ്രാർത്ഥനയിലാണ് ഞങ്ങളുടെ عباس എന്ന് പറയാതെ إليك *بعم نبينا* فاسقنا
*("ഞങ്ങളുടെ നബിയുടെ എളാപ്പയെകൊണ്ട്...")*
എന്ന് പറഞ്ഞത്.
ഇതിൽ നബി തങ്ങളെയും തവസ്സുലാക്കപ്പെടുന്നു.
"ഞങ്ങൾ" എന്നതിൽ സ്വഹാബത്തിന്റെ ഇജ്മാഉം വരുന്നു.
അബൂ ജാഹിലിനും കൂട്ടർക്കും അല്ലാഹുവിൽ വിശ്വാസമുണ്ടെന്നാണല്ലോ വഹാബികൾ തള്ളാറുള്ളത് .!!!.
*ഇങ്ങനെ ഒരുപ്രാർത്ഥന അബൂജഹലും* *കൂട്ടരും ചെയ്തിട്ടില്ല.*
*വഹാബികളും ചെയ്യാറില്ല.*
അബൂ ജഹലും കൂട്ടരും അല്ലാഹുവിന് സന്താനങ്ങളുണ്ടെന്ന് വിശ്വസിച്ചവരാണ്.
(ഇങ്ങനെ വിശ്വസിച്ചാൽ അള്ളാ' എന്ന് വിളിച്ചാലും ഇസ്ലാമിക ഭാഷയിൽ അല്ലാഹു അല്ലെന്ന് പണ്ഡിത മഹത്തുക്കൾ പറഞ്ഞിട്ടുണ്ട് ).
വഹാബികളാകട്ടെ അല്ലാഹുവിന് സന്താനങ്ങളുണ്ടെന്ന് വിശ്വസിക്കുന്നില്ലെങ്കിലും
*അല്ലാഹുവിന് ശരീരം ഉണ്ടെന്നും അവയവങ്ങളുണ്ടെന്നും വിശ്വസിക്കുന്നവരാണ്.*
*ഇവിടെ വിശ്വാസത്തിൽ അബൂജഹലും വഹാബികളും ഒരു സാമ്യത കാണുന്നു.*
ഈ ബന്ധം കൊണ്ടാണോ ഇരുകൂട്ടരും തവസ്സുൽ അംഗീകരിക്കാത്തത്?.
യഥാർത്ഥത്തിൽ ഈ ഹദീസിന്റെ ആശയം ഉൾക്കൊള്ളാൻ വഹാബികൾക്ക് കഴിയുന്നില്ല.
അവർ എന്തൊക്കെയോ ദുർ ന്യായങ്ങളും ദുർവ്യാഖ്യാനങ്ങളും നൽകി ഹദീസ് തള്ളുകയാണ്.
ഇതോടെ അവർ അറിയാതെ അർദ്ധ യുക്തിവാദികളാവുകയാണ്.
പിന്നെയെങ്ങനെയാണ് വഹാബികൾ യഥാർത്ഥ മുസ്ലീങ്ങളാ വുക??
വിശുദ്ധ ഖുർആനിലും കാണാം
..وَاجْعَلْ لَنَا مِنْ لَدُنْكَ وَلِيًّا وَاجْعَلْ لَنَا مِنْ لَدُنْكَ نَصِيرًا...
(النساء 75)
...നിന്റെ വകയായി ഒരു വലിയ്യിനെയും, നിന്റെ വകയായി ഒരു സഹായിയെയും ഞങ്ങൾക്ക് നീ നിശ്ചയിച്ചു തരുകയും ചെയ്യേണമേ....
(നിസാഅ് 75)
ഇവിടെ "വലിയ്യിനെ" തരണമെന്ന വിശ്വാസികളുടെ പ്രാർത്ഥന അല്ലാഹു പ്രത്യേകം എടുത്തു പറയുന്നു.
ഈ പ്രാർത്ഥനയും അബൂജഹലും കൂട്ടരും ചെയ്തിട്ടില്ല.
മറിയം ബീവിയും, സക്കറിയ നബിയും നേരിട്ട് പ്രാർത്ഥിച്ചത് പോലെ പ്രാർത്ഥിച്ചാൽ പോരെ??.
എന്തിനാണ് ഇങ്ങനെ വലിയ്യിനെ തരണമെന്നുള്ള പ്രാർത്ഥന???.
യഥാർത്ഥത്തിൽ
ഈ ചോദ്യം തന്നെ വിവരക്കേടാണ്.
അല്ലാഹുവിനോട് തന്നെയാണ് ഇവിടെയും ചോദിക്കുന്നത്.
പക്ഷേ വലിയ്യ് ഒരു കാരണമാണെന്ന് മാത്രം.
ഇങ്ങനെ ഒരു വലിയിനെ നാം സമീപിക്കുമ്പോൾ
ദിവ്യത്വം കല്പിച്ചു കൊണ്ടോ,അവർക്ക് സ്വയം കഴിവുണ്ടെന്ന് കരുതി, അല്ലെങ്കിൽ ക്രൈസ്തവർ വിശ്വസിക്കുന്നതുപോലെ വിശ്വസിച്ചുകൊണ്ട് അതിന് എന്ത് ഓമന പേരിട്ടാലും
(ഈ വിശ്വാസത്തോടുകൂടി വലിയ്യിനോട് പ്രാർത്ഥിക്കുവാൻ ആവശ്യപ്പെട്ടാലും....)
ശിർക്ക് തന്നെയാണ്.
ഈ വിശ്വാസം സുന്നികൾക്കില്ല.
ഇനി പറയട്ടെ
മുഹജിസത്ത് കറാമത്തിൽ അടങ്ങിയിരിക്കുന്ന ആശയം, തവസ്സുലിലും, ഇസ്തിഹാസയിലും അടങ്ങിയിരിക്കുന്ന ആശയം'
അല്ലാഹുവിന്റെ ദൃഷ്ടാന്തം അവരിലൂടെ പ്രകടമാക്കുക,
വിശ്വാസികൾ അവരോട് ദുആ ചെയ്യുവാൻ ആവശ്യപ്പെടുക,
അവരുടെ പ്രാർത്ഥന അല്ലാഹു പെട്ടെന്ന് ഉത്തരം ലഭിക്കുമെന്ന് കരുതുക.
അവരെ മുൻനിർത്തി അല്ലാഹുവിനോട് പ്രാർത്ഥിക്കുക....
തുടങ്ങിയ ഒരുപാട് ആശയങ്ങളാണ് മുഹജിസത്തിലും, കറാമത്തിലും, വിശ്വാസികൾ ചെയ്തുവരുന്ന തവസ്സുലിലും, ഇസ്തിഹാസയിലുമെ ല്ലാം അടങ്ങിയിട്ടുള്ളത്.
ഈ വിശ്വാസത്തിൽ തന്നെയാണ് സുന്നികൾ വലിയ്യി നെ സമീപിക്കുന്നതും.
ആരാധന വേറെ ആദരവ് വേറെ.
ഞങ്ങൾക്ക് തൗഹീദും ശിർക്കും മനസ്സിലാക്കിയവരും പഠിച്ചവരുമാണ്.
വഹാബികൾക്കാണ് അത് രണ്ടും തീരുമാനമാകാതെ വിശ്വാസികളെ കാഫിറാക്കുകയും പരസ്പരം കാഫിറാക്കുകയും ചെയ്യുന്നത്.👇
യഥാർത്ഥത്തിൽ മരിച്ചവരോട് എന്നല്ല, ജീവിച്ചിരിക്കുന്നവരോടും ഒരു സഹായവുംപോലും ചോദിക്കാൻ പാടില്ലെന്നാണ്
വിശുദ്ധ ഖുർആൻ പറയുന്നത്
إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ
.( അൽ ഫാത്തിഹ )
*ആരാധന അല്ലാഹുവിന് മാത്രം*
*സഹായം (മുഴുവൻ സഹായവും) ചോദിക്കേണ്ടതും* *അല്ലാഹുവിനോട് മാത്രം.*
فَلَمْ تَقْتُلُوهُمْ وَلَٰكِنَّ ٱللَّهَ قَتَلَهُمْ
"നിങ്ങൾ(സ്വഹാബത്ത് )ആ ശത്രുക്കളെ കൊലപ്പെടുത്തിയിട്ടില്ല പക്ഷെ അല്ലാഹുവാണ് അവരെ കൊലപ്പെടുത്തിയത്" (അൻഫാൽ17)
*ഇവിടെ സാധാരണ* *പ്രവർത്തനങ്ങളെയും* (കഴിവിനേയും ) അല്ലാഹുവിലേക്ക് ചേർത്തു തന്നെയാണ് പറഞ്ഞിട്ടുള്ളത്.
وَاللَّهُ خَلَقَكُمْ وَمَا تَعْمَلُونَ (وَالصافات :96)
നിങ്ങളെയും നിങ്ങളുടെ പ്രവർത്തനങ്ങളെയും അല്ലാഹു സൃഷ്ടിച്ചു (വസ്വാഫാത് :96).
وَمَا تَشَاءُونَ إِلَّا أَن يَشَاءَ اللَّهُ....(التكوير: 29).
(അള്ളാഹു ഉദ്ദേശിച്ചാല ല്ലാതെ നിങ്ങൾ ഉദ്ദേശിക്കുകയില്ല....)
(അത്തക്ക് വീർ: 29)
وَمَا كَانَ لِنَفْسٍ أَن تُؤْمِنَ إِلَّا بِإِذْنِ اللَّهِ ۚ ( يونس:100)
അല്ലാഹുവിന്റെ അനുവാദം കൂടാതെ ഒരാൾക്കും വിശ്വസിക്കാൻ സാധ്യമല്ല (യൂനുസ് :100).
وَمَا رَمَيْتَ إِذْ رَمَيْتَ وَلَٰكِنَّ ٱللَّهَ رَمَىٰ ۚ
"മുഹമ്മദ് നബിയെ താങ്കൾ (മണ്ണുകൊണ്ട്)എറിഞ്ഞപ്പോൾ തങ്കൾ എറിഞ്ഞിട്ടില്ല
പക്ഷേ അള്ളാഹുവാണ് എറിഞ്ഞിരിക്കുന്നത്" ( അൽ അൻഫാൽ 17).
*ഇവിടെ മുഅ്ജിസത്തിന്റെ കഴിവിനെയും* അല്ലാഹുവിലേക്ക് ചേർത്തി തന്നെയാണ് പറഞ്ഞിട്ടുള്ളത്.
ഹദീസിലും കാണാം.
........"നീ സഹായം ചോദിക്കുകയാണെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക
അറിയുക സമുദായം മുഴുവൻ നിനക്ക് ഉപകാരം ചെയ്യാൻ ഒരുമിച്ചു കൂടിയാൽ അല്ലാഹു വിധിച്ച കാര്യം കൊണ്ടല്ലാതെ നിനക്ക് ഉപകാരം ചെയ്യാൻ അവർക്ക് സാധ്യമല്ല.........
*ഇവിടെയെല്ലാം ഭൗതികമെന്നോ,അഭൗതികമെന്നോ,*
*വ്യത്യാസമില്ല.*
സാധാരണ കഴിവന്നോ, അസാധാരണ കഴിവന്നോ വ്യത്യാസമില്ല.
ഇവിടെ എല്ലാ കഴിവും എല്ലാ സഹായവും, *അല്ലാഹുവിൽ നിന്നായിരിക്കെ അല്ലാഹുവിന്റെ കഴിവിനെ,അല്ലാഹുവിന്റെസഹായത്തെ* മുജാഹിദുകൾവിഹിതം വെക്കുകയാണ്..,!!. (സൃഷ്ടികളോട് ചോദിക്കാൻ പറ്റുന്ന സഹായവും, ചോദിക്കാൻ പറ്റാത്ത സഹായവും...!!!!😊).
*ഇത് ശിർക്ക് തന്നെയാണ്.*
ഇവിടെ വഹാബികളാണ് ശിർക്ക് ചെയ്യുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടതും, വിശദീകരിക്കേണ്ടതും.
മുസ്ലിമായ ഒരാൾ എന്ത്
സഹായത്തിനും മറ്റൊരാളെ സമീപിക്കുന്നത്,
ഡോക്ടറുടെ, എഞ്ചിനീയന്മാരുടെ, ഔലിയാക്കളുടെ,അല്ലെങ്കിൽ യന്ത്രത്തിന്റെ, തന്ത്രത്തിന്റെ, മന്ത്രത്തിന്റെ എന്തുമാവട്ടെ എല്ലാം കാരണമാണ് അല്ലാഹുവാണ് സഹായിക്കുന്നതന്ന വിശ്വാസത്തിലാണ്.
എത്ര സുന്ദരമാണ് സുന്നികളുടെ വിശ്വാസം 🌹🌹.
വഫാത്തായ മൂസാ നബി 50 വഖ്ത് നിസ്കാരം അഞ്ചു വഖ്ത്തിലേക്ക് ചുരുക്കി ഈ ഉമ്മത്തിനെ സഹായിച്ചത് മൂസാനബിയിലേക്ക് ചേർത്തി ഭാഷാപരമായി മൂസാ നബി സഹായിച്ചു എന്ന് പറയാറുണ്ടെങ്കിലും അല്ലാഹുവാണ് എല്ലാം നിയന്ത്രിക്കുന്നതും സഹായിക്കുന്നതും.
( അമ്പിയാക്കളിലേക്കും ഔലിയാക്കളിലേക്കും ഭാഷാപരമായി അവർ നമ്മെ സഹായിച്ചു എന്ന് പറയുന്നതുകൊണ്ട് ഇവിടെ ശിർക്ക് വരുന്നില്ല).
അബീഹുറൈ റ(റ) തന്റെ മറവിക്കു വേണ്ടി നബി തങ്ങളോട് പരിഹാരം തേടിയിരുന്നു.
അഭൗതികമായ മാർഗത്തിൽകൂടി നബിതങ്ങതിനു പരിഹാരം കാണുകയും ചെയ്തിരുന്നു (ബുഹാരി ).
നബി തങ്ങളോട് സ്വഹാബത്ത് സ്വർഗ്ഗം ചോദിച്ചിരുന്നു.
നബി തങ്ങളുടെ *ഖബറിന് അരികെ* ചെന്നു യാ റസൂലല്ലാഹ് ഈ സമുദായത്തിനു വേണ്ടി അങ്ങ് മഴ തേടുവിൻ........
ഈ റിപ്പോർട്ട് സ്വഹീഹാണെന്ന് ഇബ്നു കസീറും, ഇബ്നു ഹജറുൽ അസ് ഖാലാനിയും രേഖപ്പെടുത്തുന്നു.
ശിർക്കാണെങ്കിൽ അവരാരുമിത് രേഖപ്പെടുത്തുകയില്ല ന്നത് പ്രത്യേകം മനസ്സിലാക്കുക.
ചുരുക്കത്തിൽ എല്ലാം കാരണമാണ്.
അല്ലാഹുവാണ് സഹായിക്കുന്നത്.
സുന്നികളുടെ വിശ്വാസം എത്ര സുന്ദരമാണ്🌹🌹.
السلام عليكم ورحمة الله وبركاته
شيء واحد يجب قوله للمواطنين العرب وغير العرب في دول مجلس التعاون الخليجي، بما في ذلك الإمارات الكريمة، هو أنه يتم تقديم مساعدات مالية ضخمة إلى ولاية كيرالا من دول مجلس التعاون الخليجي بعدة طرق، ولكن بعض الناس يستخدمون هذا النوع من الثروة لتضخيم لقد تم تحويلها إلى مباني تجارية وتم تحويل بعض المدارس إلى اللغة الإنجليزية وتقوم بالأعمال التجارية لمدة 17 عامًا هناك حاجة إلى مساعدة مالية. يجب على العرب تقديم المساعدة المالية إلى ولاية كيرالا في أقرب وقت ممكن والتحقيق فيما إذا كانت كل تلك المؤسسات لا تزال قائمة في المكان الذي قصدته. الله يحفظنا من شيوخ العلماء الذين يبيعون الإيمان بالمال.
അല്ലാഹുവിനെ സഹായിക്കാൻ മലക്കുകൾ വേണോ ❓
മറുപടി വളരെ നന്നായിട്ടുണ്ട്
പക്ഷേ വഹാബികൾ എവിടെയും പറഞ്ഞിട്ടില്ല മറ്റുള്ളവരോട് ദുആ ചെയ്യാൻ പറയാൻ പാടില്ല എന്ന്
മറിച്ച് ജീവിച്ചിരിക്കുന്ന നമുക്ക് നല്ലവർ എന്ന് തോന്നുന്ന ആളുകളോടൊക്കെ നമുക്ക് പറയാം എന്നാണ് അവർ പറഞ്ഞിട്ടുള്ളത്
അല്ലാഹുവിനോട് മാത്രം തേടാൻ എന്താണിവർക്ക് ഇത്ര പ്രയാസം
അല്ലാഹു അടിമകളിൽ നിന്ന് ആഗ്രഹിക്കുന്നത് കലർപ്പില്ലാത്ത ഈമാനും ബിദ്ഇല്ലാത്ത അമലുംമാണ്, സൂപ്പിയാക്കൾ പറയുന്നു അല്ലാഹുമായി അടുത്തവൻ അല്ലാഹുവല്ലാത്തവരിലേക്ക് ക്ഷണിക്കുയില്ല, വസ്സില എന്നത് ശരിയായ വ്യാഖ്യാനം നല്ല അമലുകൾ മുന്നിൽ വെച്ച് അല്ലാഹുവിനോട് മാത്രം ദുആ ചെയ്യലാകുന്നു, അല്ലാഹുവിന്റെ റസ്സുലിനോട് ഒരു സ്വഹാബി ചോദിച്ചു "രക്ഷപ്പെടാൻ വല്ല വഴിയുണ്ടോ, 3 പ്രാവിശ്യം ഈ ചോദ്യം ആവർത്തിച്ചു
"തങ്ങൾ പറഞ്ഞു മൗനം പാലിക്കുക, മിണ്ടാതെരിന്നുവൻ രക്ഷപ്രാപിച്ചു, ഫോട്ടോ, സംഗീതം ഹറാമല്ലേ,
അല്ലാഹുവിനെ ഭയപ്പെട്ടു ജീവിക്കുക
ഖുർആൻ ആയത്തിനെ പോലും വളച്ചൊടിച്ചു വിശദീകരിക്കുന്ന മുസ്ലിയാരെ, ഈ ആയത്തിന്റെ തഫ്സീറിൽ പറയുന്നത് അല്ലാഹുവല്ലാതെ ആരെ മുൻ നിർത്തി പ്രാർത്ഥിച്ചാലും അവരൊന്നും നിങ്ങള്ക്ക് ഒരു സഹായവും ചെയ്യില്ല കാരണം നിങ്ങൾ വിളിച്ചു പ്രാർത്ഥിക്കുന്നവർ തന്നെ അല്ല്ലാഹുവോട് അടുക്കാൻ മാർഗം തേടുന്നു എന്നാണ്,
അതിനെ വരെ വളച്ചൊടിച്ചു ചിന്താശേഷി കുറവായ സുന്നി സമൂഹത്തെ തെറിദ്ധരിപ്പിക്കുന്നു
ഉസ്താദിന്റെ വക തെറ്റിദ്ധരിപ്പിച്ചതല്ല ഇമാമീങ്ങളുടെ തഫ്സീറിൽ ഉള്ള കാര്യമാണ് ഇബാറത്ത് സഹിതം ഉസ്താദ് ഉദ്ധരിച്ചത്
ألئك الذين يدعون يبتغون إلى ربهم الوسيلة
Enna ayath artham vechath thettaan.
Durvyakhyanam cheythittund
❤❤❤
അവരെക്കാൾ അടുത്തവരെ മുൻ നിർത്തി അല്ലാഹുവോട് തേടുക എന്ന് ഏത് പദത്തിൻ്റെ അർത്ഥമാണ് ഖുറാഫീ
3:35 അവരെമുൻനിർത്തിയെന്നത്; അവർ നയിച്ച പാതയിൽ (തൗഹിദ്) പിൻതുടരുക എന്നതാണ് അല്ലാതെ അവരെ ഇടയാളന്മാരാക്കി തേടാനല്ല.
സൂറത്തുൽ ഇസ്ലാം 57 ആയത്തിന്റെ തഫ്സീർ നോക്കിയാൽ തിരിയും ഖുർആൻ പരിഭാഷയിൽ ഉണ്ടാകൂല കേട്ടോ
റബ്ബ് താങ്കൾക്ക് ഹിദായത്ത് നൽകട്ടെ. 🤲🏻
أُولَٰئِكَ الَّذِينَ يَدْعُونَ يَبْتَغُونَ إِلَىٰ رَبِّهِمُ الْوَسِيلَةَ أَيُّهُمْ أَقْرَبُ وَيَرْجُونَ رَحْمَتَهُ وَيَخَافُونَ عَذَابَهُ ۚ إِنَّ عَذَابَ رَبِّكَ كَانَ مَحْذُورًا
അവര്‍ വിളിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നത് ആരെയാണോ അവര്‍ തന്നെ തങ്ങളുടെ രക്ഷിതാവിങ്കലേക്ക് സമീപനമാര്‍ഗം തേടിക്കൊണ്ടിരിക്കുകയാണ്. അതെ, അവരുടെ കൂട്ടത്തില്‍ അല്ലാഹുവോട് ഏറ്റവും അടുത്തവര്‍ തന്നെ ( അപ്രകാരം തേടുന്നു. ) അവര്‍ അവന്‍റെ കാരുണ്യം ആഗ്രഹിക്കുകയും അവന്‍റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു, നിന്‍റെ രക്ഷിതാവിന്‍റെ ശിക്ഷ തീര്‍ച്ചയായും ഭയപ്പെടേണ്ടതാകുന്നു.
ഇസ്തിഗാസയെക്കുറിച്ച് ഉസ്താദ് ഒരു വീഡിയോ ഇറക്കണം❤❤❤❤
അള്ളാഹു ചില കാര്യങ്ങൾ ചെയ്യാൻ ചിലരെ ഏല്പിക്കുന്നു
അല്ലാഹു ഉസ്താദിന് ഹിദായത് നൽകട്ടെ
നിങ്ങൾ ഈ പറയുന്ന ആയത് നിങ്ങൾക്ക് എതിരാണല്ലോ ഉസ്താതെ. നിങ്ങൾ പറയുന്ന ആയതിന്റെ അർത്ഥം നിങ്ങൾ പറയുംപോലെ മുൻ നിർത്താനല്ല. നിങ്ങൾ പറയുന്ന ആയത് തവസ്സുൽ ചെയ്യാൻ പറയുന്നില്ല. നിങ്ങൾ വിളിച്ചു പ്രാർത്ഥിക്കുന്നവർ തന്നെ അള്ളാഹു വിലേക്ക് അടുക്കാനുള്ള വഴിതേടുകയാണ്. പിന്നെ എന്തിന് അവരെ വിളിച്ചു പ്രാർത്ഥിക്കണം എന്ന നിങ്ങൾക്ക് എതിരെ യുള്ള ചോദ്യം. മുജാഹിദ് കൾക്ക് എതിരെ വെക്കുകയാണോ. തലേക്കെട്ട് മാത്രമേ ഉള്ളൂ വിവരമില്ല. ആയത്തുകൾ എങ്ങനെ അർത്ഥം വെക്കാനും ഒരു ഭയവുമില്ല. 🤣🤣. അമലുകളെ കൊണ്ട് അല്ലാഹുവിലേക്ക് അടുക്കാൻ പറഞ്ഞത് അതും നിങ്ങൾ മഹാൻ മാരെ വിളിക്കാൻ തെളിവാക്കുന്നു. നിങ്ങളോട് സഹതാപം മാത്രം
താനെ തൻ്റെ വീഡിയോടെ താഴെയുള്ള കമൻ്റ് ഒന്ന് നോക്ക് 'അപ്പൊ എല്ലാം മനസിലാകും.
മഴയുടെ കാര്യം മീകാഈലിനെ ഏല്പിച്ചത് പോലെ
മുൻപ് സുന്നി ആയിരുന്നവർ ഒക്കെ ഇപ്പൊ സത്യം മനസിലാക്കി മുജാഹിദ് ആയവർ ഒക്കെ ഇതേ പോലെ പേരോട് ഉസ്താദിന്റെയൊക്കെ മറുപടികൾ കേട്ടവർ ആണ്, മുജാഹിദ് കൾക്ക് മറുപടി എന്നു പറഞ്ഞു പേരോട് പ്രഭാഷണം വെക്കും ആയത്തും ഹദീസും ഒക്കെ വിശദീകരണം നടത്തും, അവസാനം അത് പഠിച്ചു നോക്കുമ്പോൾ മുജാഹിദ് പറഞ്ഞത് ശരിയാണെന്നു മനസിലാകും അങ്ങനെ ഞാനടക്കം എത്ര എത്ര പേർ സത്യം മനസിലാക്കി 😂
എന്തൊരു ദുർവ്യാഖ്യാനമാണ് ആശാനേ ?
വഹാബി മോങ്ങൽ 😂
ജിബ്‌രീൽ (അ )ഇപ്പോഴും വ
ഹാബി മൗലവികൾക്ക് വഹ്
യുമായി ഇറങ്ങാരുണ്ടാകും!
അതെല്ലേ തൗഹീദ് ഇങ്ങനെ
മാറി വരുന്നതും, പെരുകി വ
രുന്നതും. ഇന്ന് മൗലവികൾ
തമ്മിൽ തന്നെ ശിർക്കാരോ
പണം നടത്തി കൊണ്ടിരിക്കു
ന്നു. പുത്തൻ പ്രസ്ഥാനത്തെ
സംബന്ധിച്ച് നബി (സ )പറ
ഞ്ഞു വെച്ചത് ഇന്ന് പകൽ
വെളിച്ചം പോലെ പൂലർന്നു
കൊണ്ടിരിക്കുന്നു. കേവലം
നൂറു വർഷം കൊണ്ട് വന്ന
വഹാബി പ്രസ്ഥാനം, മസിലു
പിടിച്ചു ഓരോ സൽകർമങ്ങ
ളെയും ഇല്ലായ്മ ചെയ്തു
കൊണ്ട് ജനത്തെ കബളിപ്പി
ക്കുന്നു.!
റസൂലുല്ലാഹിയുടെയും മറ്റ് നബിമാരുടെയും പ്രാർത്ഥന ഖുർആനിലും ഹദീസിലുമൂണ്ടല്ലോ ? ഇടയാളനെ മുൻ നിർത്തിയുള്ള ഒറ്റ പ്രാർത്ഥനയും കണ്ടിട്ടില്ല..
ഇത് പോലെ ഓരോ വിഷയവും വഹാബിയെ കൃത്യ മായി പഠിപ്പിക്കണം
ഞങ്ങൾ പൊട്ടപ്പോയത്തം പറയാറില്ല. ഇസ്രാ ആയത്തിൽ അർത്ഥം വെച്ചത് കേട്ടപ്പോൾ തന്നെ. തലേക്കട്ട് മാത്രമേ ഉള്ളു. വസീല എന്നത് കൊണ്ട് എന്താ ഉദ്ദേശം. സമീപനമാർഗ്ഗം -അഥവാ ഉദ്ദിഷ്ട കാര്യത്തിലേക്ക് എത്തിച്ചേരുവാനുള്ള മാർഗ്ഗം എന്നാണ് വാക്കർത്ഥം. അല്ലാഹുവിങ്കലേക്ക് സമീപനമാർഗ്ഗം തേടുക എന്ന് പറഞ്ഞതിന്റെ അർത്ഥം സൽകർമങ്ങൾ വഴി അവന്റെ സാമിപ്യം സിദ്ധിക്കുവാൻ യത്നിക്കുക എന്നാണെന്നുള്ളതിൽ ഖുർആൻ വ്യാഖ്യാതാക്കൾക്കിടയിൽ ഭിന്നഭിപ്രായമില്ലാത്തതാകുന്നു.
@@sulaimanva1630 സമീപസ്ഥനായ അല്ലാഹുവിന്റെ സമീപസ്ഥനാകാൻ വേണ്ടിയെന്നോ?😅
@@sikkandersharafi8450 താങ്കൾക്ക് അറബി അറിയാമോ. ലോകത്ത് കിട്ടാവുന്ന തഫ്സീർ മുഴുവനും പരിശോധിക്കുക. അമലു സ്സാലിഹാത് ചെയ്തു കൊണ്ട് അല്ലാഹുവിന്റെ പ്രീതി സാമ്പാദിക്കുവാൻ കഴിയണം. അല്ലാതെ അയാൾക്ക് ആ കറാമത്തു ഉണ്ട്, ഇയാൾക്ക് ഈ കറാമത്തു ഉണ്ട് എന്ന് പറഞ്ഞു ഉള്ള ഈമാനും കൂടി ബാത്തിലാക്കണ്ട.
@@sikkandersharafi8450 🤝❤❤
@@sikkandersharafi845020:21 ഈ ആയത്ത് റസൂൽ സല്ലല്ലാഹു അലൈഹി വ സല്ലമക്കല്ലേ അവതരിച്ചത് ഈ ആയത്ത് മഹാന്മാരെ മുൻനിർത്തിക്കൊണ്ട് വസീലതാണെന്ന് നബിസല്ലല്ലാഹു അലൈഹി വസല്ലമ പഠിപ്പിച്ചോ ഇതിന്റെ ഹദീസ് തഫ്സീറോ ഉണ്ടോ
2:38 ഉസൈർ പ്രവാചകൻ പ്രവാചകന്‍ ഈസ ബിനു മറിയം പ്രവാചകൻ മലക്കുകൾ അലൈഹിസ്സലാത്തു വസ്സലാം ഇവർ വസിലെ തേടിയ മഹാന്മാർ ആരൊക്കെയാണ് ഉസ്താദ് പറഞ്ഞുതരു
Surah Az-Zumar (الزّمر), verses: 45
وَإِذَا ذُكِرَ ٱللَّهُ وَحْدَهُ ٱشْمَأَزَّتْ قُلُوبُ ٱلَّذِينَ لَا يُؤْمِنُونَ بِٱلْءَاخِرَةِ وَإِذَا ذُكِرَ ٱلَّذِينَ مِن دُونِهِۦٓ إِذَا هُمْ يَسْتَبْشِرُونَ
Translation: അല്ലാഹുവെപ്പറ്റി മാത്രം പ്രസ്താവിക്കപ്പെട്ടാല്‍ പരലോകത്തില്‍ വിശ്വാസമില്ലാത്തവരുടെ ഹൃദയങ്ങള്‍ക്ക് അസഹ്യത അനുഭവപ്പെടുന്നതാണ്. അല്ലാഹുവിന് പുറമെയുള്ളവരെപ്പറ്റി പ്രസ്താവിക്കപ്പെട്ടാലോ അപ്പോഴതാ അവര്‍ സന്തുഷ്ടചിത്തരാകുന്നു.
Surah Az-Zumar (الزّمر), verses: 53
قُلْ يَٰعِبَادِىَ ٱلَّذِينَ أَسْرَفُوا۟ عَلَىٰٓ أَنفُسِهِمْ لَا تَقْنَطُوا۟ مِن رَّحْمَةِ ٱللَّهِ إِنَّ ٱللَّهَ يَغْفِرُ ٱلذُّنُوبَ جَمِيعًا إِنَّهُۥ هُوَ ٱلْغَفُورُ ٱلرَّحِيمُ
പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ച് പോയ എന്‍റെ ദാസന്‍മാരേ, അല്ലാഹുവിന്‍റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും.
Surah Az-Zumar (الزّمر), verses: 44
قُل لِّلَّهِ ٱلشَّفَٰعَةُ جَمِيعًا لَّهُۥ مُلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ثُمَّ إِلَيْهِ تُرْجَعُونَ
Translation: പറയുക: അല്ലാഹുവിനാകുന്നു ശുപാര്‍ശ മുഴുവന്‍. അവന്നാകുന്നു ആകാശങ്ങളുടെയും, ഭൂമിയുടെയും ആധിപത്യം. പിന്നീട് അവങ്കലേക്ക് തന്നെയാകുന്നു നിങ്ങള്‍ മടക്കപ്പെടുന്നത്.
ഉസ്താദിന് ഏറ്റവും നല്ലത് ക്രിസ്തുമതത്തിലേക്ക് പോകുന്നതാണ് അവിടെയാണെങ്കിൽ ഇഷ്ടംപോലെ വിശുദ്ധന്മാർ ഉണ്ട് വേണ്ടത്ര ഇട തേടൽ നടത്താം
Good
👍👍👍
ഖുർആനിൽ എല്ലാ പ്രാർത്ഥനയും അല്ലാഹുവിനോട് മാത്രം അത് മാറിയാൽ ഒരു പാട് കെട്ടി പൊക്കിയ ഖബർ പൊളിക്കേണ്ടി വരും അപ്പോൾ ചിക്കളി കുറയും 😔
കളവ്, കളവ്കളവ് മക്കാ മുഷ് രികിൻ്റെസ്വഭാവം
ഈമാൻ കുറവുള്ളത് കൊണ്ടാണ് ഒരാള് മുജാഹിദ് ആവുന്നത്.
നല്ല ബുദ്ധി
സുന്നത്തില്ലാത്ത, തൗഹീദില്ലാത്ത സമസ്തക്കാർ സുന്നികളല്ല, അവർ വെറും സമസ്തക്കാർ മാത്രം❗ തൗഹീദുള്ള മുജാഹിദുകളാണ് യഥാർത്ഥ സത്യവിശ്വാസികളും സുന്നികളും❗
th-cam.com/video/sh3m4LIWfLk/w-d-xo.htmlsi=hEy_2XX0eH9eF5JA
സലഫികളെ പഠിപ്പിക്കാൻ തലയിൽ കെട്ടുകാരെ ഇനിയും നിങ്ങൾ ഒരുപാട് പഠിക്കേണ്ടി വരും, നിങ്ങൾ വയറിനു വേണ്ടി മാത്രം ജീവിക്കുന്നവരാണ്.
3:35 അവരെമുൻനിർത്തിയെന്നത്; അവർ നയിച്ച പാതയിൽ (തൗഹിദ്) പിൻതുടരുക എന്നതാണ് അല്ലാതെ അവരെ ഇടയാളന്മാരാക്കി തേടാനല്ല.
Mashallah 👍 എന്താ വിശദീകരണം
th-cam.com/video/PlTyIzgxRkQ/w-d-xo.htmlsi=4DhTzRwui5OAQCdY
പി എം എ സലാം പറഞ്ഞതും സമസ്തക്കാർക്ക് മനസ്സിലാകാതെ പോയതും
Zakaria Swalahi رحمه الله
മഹാന്‍ മാരെ മുന്‍നിര്‍ത്തി എന്നു നിങ്ങള്‍ പറഞ അറബി വാചകത്തിൽ എവിടെ???
അത് ഈ സമത്ത പൊങ്ങന്മാർ ചോദിക്കണമെങ്കിൽ അവർക്ക് ഇത് എന്താണ് പറഞ്ഞത് എന്നു ആദ്യം തിരിയണ്ടേ 😆😆
3:35 അവരെമുൻനിർത്തിയെന്നത്; അവർ നയിച്ച പാതയിൽ (തൗഹിദ്) പിൻതുടരുക എന്നതാണ് അല്ലാതെ അവരെ ഇടയാളന്മാരാക്കി തേടാനല്ല.
വഹാബികൾ. സമുഹത്തെ പിഴപ്പിക്കുന്നു
ഒരു ആയത്തും കൂടി ഇവിടെ ഓതാമായിരുന്നു. മറക്കല്ലേ, പൊതു ജനങ്ങളെ വിഡ്ഢികളാക്കി താനൊക്കെ കൊഴുത്തു തടിച്ചു സുന്ദരൻ ആയെങ്കിൽ മറുപടി പറയണം. സൂറത്തുൽ മാഇദയിൽ 38-)ആയത്തിൽ "ഹേ, വിശ്വസിച്ചവരെ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുവീൻ, അവനിലേക്ക് സമീപനമാർഗ്ഗം തേടുകയും ചെയ്യുവീൻ, അവന്റെ മാർഗത്തിൽ സമരം ചെയ്യുകയും ചെയ്യുവീൻ, നിങ്ങൾ വിജയം പ്രാപിച്ചേക്കാം" ഇനി ഇതിന്റെ പുറകെ പോയി കുഴപ്പത്തിൽ ചാടണ്ട. മടവൂർ ഷൈഖിനെ മുൻ നിർത്തി പ്രാർത്ഥിക്കാൻ തെളിവ് ഇതിലില്ല പൊന്നു ചങ്ങായി. അല്ലാഹുവിനു വഴിപ്പെട്ടും സൽകർമങ്ങൾ ചെയ്‌തും കൊണ്ട് അവന്റെ സാമിപ്യവും പ്രീതിയും നേടുവാൻ ശ്രമിക്കുവീൻ എന്നാണ് ഈ പറഞ്ഞത്.
✌️✌️✌️✌️
*വഹാബികളും അബൂജഹലും കൈകോർക്കുമ്പോൾ.*
തവസ്സുൽ.
അല്ലാഹു തൃപ്തിപ്പെട്ട ഒരു കാര്യത്തെ മുൻനിർത്തി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നതിനാണ് തവസ്സുൽ എന്ന് പറയുന്നത്.
അത് ചിലപ്പോൾ അല്ലാഹുവിന്റെ സിഫ ത്തോ, പ്രാർത്ഥിക്കുന്നുവന്റെ സൽകർമങ്ങളോ, കർമങ്ങളോ അല്ലാഹുവിന്റെ ഇഷ്ട പാത്രങ്ങളായ അമ്പിയാക്കൾ, ഔലിയാക്കൾ, സ്വാലിഹീങ്ങൾ തുടങ്ങിയവരോ ആയിരിക്കാം.
ഇതിനു തവസ്സുൽ എന്ന് പറയാറുണ്ട്. ബർക്കത്ത് കൊണ്ട്, ശ്രേഷ്ഠത കൊണ്ട്.......
എന്നെല്ലാം പറയാറുമുണ്ട്.
പേര് എന്തുമാവട്ടെ ഇതിലടങ്ങിയിരിക്കുന്ന ആശയമാണ് പ്രധാനം.
: "اللهم إنا كنا نتوسل إليك بنبينا صلى الله عليه وسلم فتُسْقِيَنَا، وإنا نتوسل إليك *بعم نبينا* فاسقنا"
(صحيح البخاري/كتاب الاستسقاء 137 :1)
അല്ലാഹുവേ ഞങ്ങൾ മുമ്പ് ഞങ്ങളുടെ *നബിയെ കൊണ്ട്* തവസ്സുൽ ചെയ്യാറുണ്ടായിരുന്നു അപ്പോൾ ഞങ്ങൾക്ക് നീ മഴ നൽകാറുണ്ടായിരുന്നു ഇപ്പോഴിതാ ഞങ്ങൾ നബിയുടെ എളാപ്പയെ കൊണ്ട്
നിന്നെ കൊള്ളെ
തവസ്സുലാക്കുന്നു
അതുകൊണ്ട് നീ ഞങ്ങൾക്ക് മഴ വർഷിപ്പിക്കണമേ.
( ബുഖാരി 1:137).
ഇങ്ങനെ
പ്രാർത്ഥന നടത്തിയത് ഉമർ (റ), തവസ്സുലാക്കപ്പെട്ടത് عباس (റ )നെ കൊണ്ടുമാണ്.
ആ പ്രാർത്ഥനയിലാണ് ഞങ്ങളുടെ عباس എന്ന് പറയാതെ إليك *بعم نبينا* فاسقنا
*("ഞങ്ങളുടെ നബിയുടെ എളാപ്പയെകൊണ്ട്...")*
എന്ന് പറഞ്ഞത്.
ഇതിൽ നബി തങ്ങളെയും തവസ്സുലാക്കപ്പെടുന്നു.
"ഞങ്ങൾ" എന്നതിൽ സ്വഹാബത്തിന്റെ ഇജ്മാഉം വരുന്നു.
അബൂ ജാഹിലിനും കൂട്ടർക്കും അല്ലാഹുവിൽ വിശ്വാസമുണ്ടെന്നാണല്ലോ വഹാബികൾ തള്ളാറുള്ളത് .!!!.
*ഇങ്ങനെ ഒരുപ്രാർത്ഥന അബൂജഹലും* *കൂട്ടരും ചെയ്തിട്ടില്ല.*
*വഹാബികളും ചെയ്യാറില്ല.*
അബൂ ജഹലും കൂട്ടരും അല്ലാഹുവിന് സന്താനങ്ങളുണ്ടെന്ന് വിശ്വസിച്ചവരാണ്.
(ഇങ്ങനെ വിശ്വസിച്ചാൽ അള്ളാ' എന്ന് വിളിച്ചാലും ഇസ്ലാമിക ഭാഷയിൽ അല്ലാഹു അല്ലെന്ന് പണ്ഡിത മഹത്തുക്കൾ പറഞ്ഞിട്ടുണ്ട് ).
വഹാബികളാകട്ടെ അല്ലാഹുവിന് സന്താനങ്ങളുണ്ടെന്ന് വിശ്വസിക്കുന്നില്ലെങ്കിലും
*അല്ലാഹുവിന് ശരീരം ഉണ്ടെന്നും അവയവങ്ങളുണ്ടെന്നും വിശ്വസിക്കുന്നവരാണ്.*
*ഇവിടെ വിശ്വാസത്തിൽ അബൂജഹലും വഹാബികളും ഒരു സാമ്യത കാണുന്നു.*
ഈ ബന്ധം കൊണ്ടാണോ ഇരുകൂട്ടരും തവസ്സുൽ അംഗീകരിക്കാത്തത്?.
യഥാർത്ഥത്തിൽ ഈ ഹദീസിന്റെ ആശയം ഉൾക്കൊള്ളാൻ വഹാബികൾക്ക് കഴിയുന്നില്ല.
അവർ എന്തൊക്കെയോ ദുർ ന്യായങ്ങളും ദുർവ്യാഖ്യാനങ്ങളും നൽകി ഹദീസ് തള്ളുകയാണ്.
ഇതോടെ അവർ അറിയാതെ അർദ്ധ യുക്തിവാദികളാവുകയാണ്.
പിന്നെയെങ്ങനെയാണ് വഹാബികൾ യഥാർത്ഥ മുസ്ലീങ്ങളാ വുക??
വിശുദ്ധ ഖുർആനിലും കാണാം
..وَاجْعَلْ لَنَا مِنْ لَدُنْكَ وَلِيًّا وَاجْعَلْ لَنَا مِنْ لَدُنْكَ نَصِيرًا...
(النساء 75)
...നിന്റെ വകയായി ഒരു വലിയ്യിനെയും, നിന്റെ വകയായി ഒരു സഹായിയെയും ഞങ്ങൾക്ക് നീ നിശ്ചയിച്ചു തരുകയും ചെയ്യേണമേ....
(നിസാഅ് 75)
ഇവിടെ "വലിയ്യിനെ" തരണമെന്ന വിശ്വാസികളുടെ പ്രാർത്ഥന അല്ലാഹു പ്രത്യേകം എടുത്തു പറയുന്നു.
ഈ പ്രാർത്ഥനയും അബൂജഹലും കൂട്ടരും ചെയ്തിട്ടില്ല.
മറിയം ബീവിയും, സക്കറിയ നബിയും നേരിട്ട് പ്രാർത്ഥിച്ചത് പോലെ പ്രാർത്ഥിച്ചാൽ പോരെ??.
എന്തിനാണ് ഇങ്ങനെ വലിയ്യിനെ തരണമെന്നുള്ള പ്രാർത്ഥന???.
യഥാർത്ഥത്തിൽ
ഈ ചോദ്യം തന്നെ വിവരക്കേടാണ്.
അല്ലാഹുവിനോട് തന്നെയാണ് ഇവിടെയും ചോദിക്കുന്നത്.
പക്ഷേ വലിയ്യ് ഒരു കാരണമാണെന്ന് മാത്രം.
ഇങ്ങനെ ഒരു വലിയിനെ നാം സമീപിക്കുമ്പോൾ
ദിവ്യത്വം കല്പിച്ചു കൊണ്ടോ,അവർക്ക് സ്വയം കഴിവുണ്ടെന്ന് കരുതി, അല്ലെങ്കിൽ ക്രൈസ്തവർ വിശ്വസിക്കുന്നതുപോലെ വിശ്വസിച്ചുകൊണ്ട് അതിന് എന്ത് ഓമന പേരിട്ടാലും
(ഈ വിശ്വാസത്തോടുകൂടി വലിയ്യിനോട് പ്രാർത്ഥിക്കുവാൻ ആവശ്യപ്പെട്ടാലും....)
ശിർക്ക് തന്നെയാണ്.
ഈ വിശ്വാസം സുന്നികൾക്കില്ല.
ഇനി പറയട്ടെ
മുഹജിസത്ത് കറാമത്തിൽ അടങ്ങിയിരിക്കുന്ന ആശയം, തവസ്സുലിലും, ഇസ്തിഹാസയിലും അടങ്ങിയിരിക്കുന്ന ആശയം'
അല്ലാഹുവിന്റെ ദൃഷ്ടാന്തം അവരിലൂടെ പ്രകടമാക്കുക,
വിശ്വാസികൾ അവരോട് ദുആ ചെയ്യുവാൻ ആവശ്യപ്പെടുക,
അവരുടെ പ്രാർത്ഥന അല്ലാഹു പെട്ടെന്ന് ഉത്തരം ലഭിക്കുമെന്ന് കരുതുക.
അവരെ മുൻനിർത്തി അല്ലാഹുവിനോട് പ്രാർത്ഥിക്കുക....
തുടങ്ങിയ ഒരുപാട് ആശയങ്ങളാണ് മുഹജിസത്തിലും, കറാമത്തിലും, വിശ്വാസികൾ ചെയ്തുവരുന്ന തവസ്സുലിലും, ഇസ്തിഹാസയിലുമെ ല്ലാം അടങ്ങിയിട്ടുള്ളത്.
ഈ വിശ്വാസത്തിൽ തന്നെയാണ് സുന്നികൾ വലിയ്യി നെ സമീപിക്കുന്നതും.
ആരാധന വേറെ ആദരവ് വേറെ.
മുഹ്‌യുദ്ധീൻ ഷൈകിനോട് ചോദിക്കാമോ? ചോദിക്കുന്നവർ മുശ്രിക് ആണ്
അത് ചോദിക്കേണ്ടവർ ചോദിച്ചോളും ഇജ്ജ് ചോദിക്കണ്ട @@mohamedsinoob3093
@@mohamedsinoob3093 സ്വയം കഴിവുണ്ടെന്ന് വിശ്വസിച്ചു നിന്നോട് ചോദിക്കുന്നതും ശിർക്ക് തന്നെയാണ്.
പറഞ്ഞ വിഷയത്തിന് എന്തെങ്കിലും മറുപടി ഉണ്ടെങ്കിൽ പറയൂ സഹോദരാ?
@@k.pmajeed2087 അല്ലാഹു കൊടുത്ത കഴിവ് ഉണ്ട് എന്ന് വിചാരിച്ചു ലാത്തയോടും ഉസ്സയോടും മനത്ത യോടും, യേശുവിനോടും, മാറിയത്തിനോടും പ്രാർത്ഥിക്കാമോ? അങ്ങനെ പറ്റും എന്ന്നാണ് നിങ്ങളെ പോലത്തെ മുശരിക്കുകൾ പറയുന്നത്
Ustad maanymaaayi oru mukhamukham vechaaal theeerum..... athin onn shramichaaal nallathalle.... aaa mahallil thannne
ഖുർആൻ പഠിക്കട) മലവി
വസീല (മാഗ്ഗം )
ഇവൻ പറയുന്നു മദ്ധ്യവർത്തി എന്ന് പൊട്ടൻ നുണ പറയുന്നു
Good presentation
സെക്കൻ്റ് കൾക്കുള്ളിൽ മാലിക് ഫ്ളാറ്റായി എന്നാക്കണം തമ്പ് നയ്ൽ
എ ടാ നീ ഓർക്കണം പരലോകം
നബി ജീവിച്ചിരുന്നപ്പോൾ ആണ് ദുആ ചെയ്യാൻ പറഞ്ഞത്.. അല്ലാതെ മരിച്ചിട്ടില്ല....അതുപോലെ കബറിനോട് ആരും ആവശ്യങ്ങൾ ചോദിച്ചിട്ടില്ല നബിയുടെ കാലത്ത്
Marichale pattilla jevichal pattum. Haaaa ithu entha kontha
Shirkku jeejichalum marichalumano. Undakunnath
CM.. ഖുറാ തങ്ങൾ എന്നിവരോട് സുന്നികൾ ദുആ ചെയ്യുന്നു ഓഹാബികൾ അല്ലാഹുവിനോടും
استغاثة
توسل
എന്താണ് എന്ന് മനസ്സിലാക്കൂ ഹബീബീ... എനിക്കും ആദ്യം തിരിഞ്ഞില്ല.സത്യം അറിയണം എന്ന് വിചാരിച്ചു പഠിക്കാൻ തുടങ്ങി.ഇപ്പോൾ മനസ്സിലായി.الخمد لله
മനസ്സറിഞ്ഞ് പച്ചക്കള്ളം പറയുന്ന ഒഹാബി😮@@junaidcjunaidc4567
എന്തിനാണ് മലക്കുകൾ ❓
جزاك الله خير الجزاء
5 അവിലാക്കുള ടെക ബറിങ്കൽ പോയി അവര വിളിച്ചു പിറാത്തി നൂഹുനെ ബീടകൗ മീനേ നു ഹുനെ ബി കാ ഫുറ് എന്നു വീളിച്ചത് എന്ത് കൊണ്ടാണ് അത് കൊണ്ടാണ് ചുഴലി ഉസ്താത് കാഫി റെന്ന് വീളിക്കുന്നതു്
റസൂലിനും സഹാബത്തിനു o തിരിയാത്തത് നിനക്ക് തിരിഞ്ഞു അല്ലേ
തിരിയാത്തതാണന്ന് എങ്ങനെ തിരിഞ്ഞു. ?
വഹാബികളെ ഇവിടെ ഞങ്ങളുടെ ഉസ്താദുമാർ വ്യക്തമായി ഖുർആനും , അതിന്റെ തഫ്സീറും , ഹദീസും , ഉദ്ധരണികളും പറഞ്ഞു , തെളിവിനായി അത് സ്‌ക്രീനിൽ പ്രദർശിപ്പിച്ചിട്ടും ഉണ്ട് , വഹാബികൾ തെളിവ് സഹിതം ഖണ്ടിക്കാണ് തയ്യാറാവുക , നിങ്ങളുടെ ആക്ഷേപങ്ങളും , പരിഹാസങ്ങളും നിറഞ്ഞ commentകൾ കൊണ്ട് രക്ഷപ്പെടാനാവും എന്ന് വിചാരിക്കണ്ട
@@TheRealWay786
ഖുർആൻ പറഞ്ഞ വസ്വീല മരിച്ച മഹാത്മാക്കളാണെന്ന് ഒരു മുഫസ്വിറും പറഞ്ഞിട്ടില്ല.
20:21 ഈ ആയത്ത് റസൂൽ സല്ലല്ലാഹു അലൈഹി വ സല്ലമക്കല്ലേ അവതരിച്ചത് ഈ ആയത്ത് മഹാന്മാരെ മുൻനിർത്തിക്കൊണ്ട് വസീലതാണെന്ന് നബിസല്ലല്ലാഹു അലൈഹി വസല്ലമ പഠിപ്പിച്ചോ ഇതിന്റെ ഹദീസ് തഫ്സീറോ ഉണ്ടോ
2:38 ഉസൈർ പ്രവാചകൻ പ്രവാചകന്‍ ഈസ ബിനു മറിയം പ്രവാചകൻ മലക്കുകൾ അലൈഹിസ്സലാത്തു വസ്സലാം ഇവർ വസിലെ തേടിയ മഹാന്മാർ ആരൊക്കെയാണ് ഉസ്താദ് പറഞ്ഞുതരു
Surah Az-Zumar (الزّمر), verses: 45
وَإِذَا ذُكِرَ ٱللَّهُ وَحْدَهُ ٱشْمَأَزَّتْ قُلُوبُ ٱلَّذِينَ لَا يُؤْمِنُونَ بِٱلْءَاخِرَةِ وَإِذَا ذُكِرَ ٱلَّذِينَ مِن دُونِهِۦٓ إِذَا هُمْ يَسْتَبْشِرُونَ
Translation: അല്ലാഹുവെപ്പറ്റി മാത്രം പ്രസ്താവിക്കപ്പെട്ടാല്‍ പരലോകത്തില്‍ വിശ്വാസമില്ലാത്തവരുടെ ഹൃദയങ്ങള്‍ക്ക് അസഹ്യത അനുഭവപ്പെടുന്നതാണ്. അല്ലാഹുവിന് പുറമെയുള്ളവരെപ്പറ്റി പ്രസ്താവിക്കപ്പെട്ടാലോ അപ്പോഴതാ അവര്‍ സന്തുഷ്ടചിത്തരാകുന്നു.
Surah Az-Zumar (الزّمر), verses: 53
قُلْ يَٰعِبَادِىَ ٱلَّذِينَ أَسْرَفُوا۟ عَلَىٰٓ أَنفُسِهِمْ لَا تَقْنَطُوا۟ مِن رَّحْمَةِ ٱللَّهِ إِنَّ ٱللَّهَ يَغْفِرُ ٱلذُّنُوبَ جَمِيعًا إِنَّهُۥ هُوَ ٱلْغَفُورُ ٱلرَّحِيمُ
പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ച് പോയ എന്‍റെ ദാസന്‍മാരേ, അല്ലാഹുവിന്‍റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും.
@@rashidutbanara7115 samvaaththinu thayyaravuka
th-cam.com/video/sh3m4LIWfLk/w-d-xo.htmlsi=hEy_2XX0eH9eF5JA
ഉസ്താദിന് ദീർഘായുസ്സ് നൽകട്ടെ ചീത്ത പറയുന്നവർക്ക് അള്ളാഹു ബുദ്ധി നൽകട്ടെ
ഉമ്ർ.. റ..കാലത്ത് മഴക്ക് ക്ഷാമം നേരിട്ടപ്പോൾ അവരുടെ കാലിന്റെ ചുവട്ടിൽഉള്ള റസൂലന്റെ ഖബറിന്റെ അടുത്ത് പോകാതെ അബ്ബാസ്.. റ.. ഇമാം ആക്കി നമസ്കരിച്ചത് തന്നെ സമസ്തക്കാരുടെ വിശ്വാസം പിഴച്ചതാണ് എന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധി ഒന്നും വേണ്ട
NEW
*വഹാബികളും അബൂജഹലും കൈകോർക്കുമ്പോൾ.*
തവസ്സുൽ.
അല്ലാഹു തൃപ്തിപ്പെട്ട ഒരു കാര്യത്തെ മുൻനിർത്തി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നതിനാണ് തവസ്സുൽ എന്ന് പറയുന്നത്.
അത് ചിലപ്പോൾ അല്ലാഹുവിന്റെ സിഫ ത്തോ, പ്രാർത്ഥിക്കുന്നുവന്റെ സൽകർമങ്ങളോ, കർമങ്ങളോ അല്ലാഹുവിന്റെ ഇഷ്ട പാത്രങ്ങളായ അമ്പിയാക്കൾ, ഔലിയാക്കൾ, സ്വാലിഹീങ്ങൾ തുടങ്ങിയവരോ ആയിരിക്കാം.
ഇതിനു തവസ്സുൽ എന്ന് പറയാറുണ്ട്. ബർക്കത്ത് കൊണ്ട്, ശ്രേഷ്ഠത കൊണ്ട്.......
എന്നെല്ലാം പറയാറുമുണ്ട്.
പേര് എന്തുമാവട്ടെ ഇതിലടങ്ങിയിരിക്കുന്ന ആശയമാണ് പ്രധാനം.
: "اللهم إنا كنا نتوسل إليك بنبينا صلى الله عليه وسلم فتُسْقِيَنَا، وإنا نتوسل إليك *بعم نبينا* فاسقنا"
(صحيح البخاري/كتاب الاستسقاء 137 :1)
അല്ലാഹുവേ ഞങ്ങൾ മുമ്പ് ഞങ്ങളുടെ *നബിയെ കൊണ്ട്* തവസ്സുൽ ചെയ്യാറുണ്ടായിരുന്നു അപ്പോൾ ഞങ്ങൾക്ക് നീ മഴ നൽകാറുണ്ടായിരുന്നു ഇപ്പോഴിതാ ഞങ്ങൾ നബിയുടെ എളാപ്പയെ കൊണ്ട്
നിന്നെ കൊള്ളെ
തവസ്സുലാക്കുന്നു
അതുകൊണ്ട് നീ ഞങ്ങൾക്ക് മഴ വർഷിപ്പിക്കണമേ.
( ബുഖാരി 1:137).
ഇങ്ങനെ
പ്രാർത്ഥന നടത്തിയത് ഉമർ (റ), തവസ്സുലാക്കപ്പെട്ടത് عباس (റ )നെ കൊണ്ടുമാണ്.
ആ പ്രാർത്ഥനയിലാണ് ഞങ്ങളുടെ عباس എന്ന് പറയാതെ إليك *بعم نبينا* فاسقنا
*("ഞങ്ങളുടെ നബിയുടെ എളാപ്പയെകൊണ്ട്...")*
എന്ന് പറഞ്ഞത്.
ഇതിൽ നബി തങ്ങളെയും തവസ്സുലാക്കപ്പെടുന്നു.
"ഞങ്ങൾ" എന്നതിൽ സ്വഹാബത്തിന്റെ ഇജ്മാഉം വരുന്നു.
അബൂ ജാഹിലിനും കൂട്ടർക്കും അല്ലാഹുവിൽ വിശ്വാസമുണ്ടെന്നാണല്ലോ വഹാബികൾ തള്ളാറുള്ളത് .!!!.
*ഇങ്ങനെ ഒരുപ്രാർത്ഥന അബൂജഹലും* *കൂട്ടരും ചെയ്തിട്ടില്ല.*
*വഹാബികളും ചെയ്യാറില്ല.*
അബൂ ജഹലും കൂട്ടരും അല്ലാഹുവിന് സന്താനങ്ങളുണ്ടെന്ന് വിശ്വസിച്ചവരാണ്.
(ഇങ്ങനെ വിശ്വസിച്ചാൽ അള്ളാ' എന്ന് വിളിച്ചാലും ഇസ്ലാമിക ഭാഷയിൽ അല്ലാഹു അല്ലെന്ന് പണ്ഡിത മഹത്തുക്കൾ പറഞ്ഞിട്ടുണ്ട് ).
വഹാബികളാകട്ടെ അല്ലാഹുവിന് സന്താനങ്ങളുണ്ടെന്ന് വിശ്വസിക്കുന്നില്ലെങ്കിലും
*അല്ലാഹുവിന് ശരീരം ഉണ്ടെന്നും അവയവങ്ങളുണ്ടെന്നും വിശ്വസിക്കുന്നവരാണ്.*
*ഇവിടെ വിശ്വാസത്തിൽ അബൂജഹലും വഹാബികളും ഒരു സാമ്യത കാണുന്നു.*
ഈ ബന്ധം കൊണ്ടാണോ ഇരുകൂട്ടരും തവസ്സുൽ അംഗീകരിക്കാത്തത്?.
യഥാർത്ഥത്തിൽ ഈ ഹദീസിന്റെ ആശയം ഉൾക്കൊള്ളാൻ വഹാബികൾക്ക് കഴിയുന്നില്ല.
അവർ എന്തൊക്കെയോ ദുർ ന്യായങ്ങളും ദുർവ്യാഖ്യാനങ്ങളും നൽകി ഹദീസ് തള്ളുകയാണ്.
ഇതോടെ അവർ അറിയാതെ അർദ്ധ യുക്തിവാദികളാവുകയാണ്.
പിന്നെയെങ്ങനെയാണ് വഹാബികൾ യഥാർത്ഥ മുസ്ലീങ്ങളാ വുക??
വിശുദ്ധ ഖുർആനിലും കാണാം
..وَاجْعَلْ لَنَا مِنْ لَدُنْكَ وَلِيًّا وَاجْعَلْ لَنَا مِنْ لَدُنْكَ نَصِيرًا...
(النساء 75)
...നിന്റെ വകയായി ഒരു വലിയ്യിനെയും, നിന്റെ വകയായി ഒരു സഹായിയെയും ഞങ്ങൾക്ക് നീ നിശ്ചയിച്ചു തരുകയും ചെയ്യേണമേ....
(നിസാഅ് 75)
ഇവിടെ "വലിയ്യിനെ" തരണമെന്ന വിശ്വാസികളുടെ പ്രാർത്ഥന അല്ലാഹു പ്രത്യേകം എടുത്തു പറയുന്നു.
ഈ പ്രാർത്ഥനയും അബൂജഹലും കൂട്ടരും ചെയ്തിട്ടില്ല.
മറിയം ബീവിയും, സക്കറിയ നബിയും നേരിട്ട് പ്രാർത്ഥിച്ചത് പോലെ പ്രാർത്ഥിച്ചാൽ പോരെ??.
എന്തിനാണ് ഇങ്ങനെ വലിയ്യിനെ തരണമെന്നുള്ള പ്രാർത്ഥന???.
യഥാർത്ഥത്തിൽ
ഈ ചോദ്യം തന്നെ വിവരക്കേടാണ്.
അല്ലാഹുവിനോട് തന്നെയാണ് ഇവിടെയും ചോദിക്കുന്നത്.
പക്ഷേ വലിയ്യ് ഒരു കാരണമാണെന്ന് മാത്രം.
ഇങ്ങനെ ഒരു വലിയിനെ നാം സമീപിക്കുമ്പോൾ
ദിവ്യത്വം കല്പിച്ചു കൊണ്ടോ,അവർക്ക് സ്വയം കഴിവുണ്ടെന്ന് കരുതി, അല്ലെങ്കിൽ ക്രൈസ്തവർ വിശ്വസിക്കുന്നതുപോലെ വിശ്വസിച്ചുകൊണ്ട് അതിന് എന്ത് ഓമന പേരിട്ടാലും
(ഈ വിശ്വാസത്തോടുകൂടി വലിയ്യിനോട് പ്രാർത്ഥിക്കുവാൻ ആവശ്യപ്പെട്ടാലും....)
ശിർക്ക് തന്നെയാണ്.
ഈ വിശ്വാസം സുന്നികൾക്കില്ല.
ഇനി പറയട്ടെ
മുഹജിസത്ത് കറാമത്തിൽ അടങ്ങിയിരിക്കുന്ന ആശയം, തവസ്സുലിലും, ഇസ്തിഹാസയിലും അടങ്ങിയിരിക്കുന്ന ആശയം'
അല്ലാഹുവിന്റെ ദൃഷ്ടാന്തം അവരിലൂടെ പ്രകടമാക്കുക,
വിശ്വാസികൾ അവരോട് ദുആ ചെയ്യുവാൻ ആവശ്യപ്പെടുക,
അവരുടെ പ്രാർത്ഥന അല്ലാഹു പെട്ടെന്ന് ഉത്തരം ലഭിക്കുമെന്ന് കരുതുക.
അവരെ മുൻനിർത്തി അല്ലാഹുവിനോട് പ്രാർത്ഥിക്കുക....
തുടങ്ങിയ ഒരുപാട് ആശയങ്ങളാണ് മുഹജിസത്തിലും, കറാമത്തിലും, വിശ്വാസികൾ ചെയ്തുവരുന്ന തവസ്സുലിലും, ഇസ്തിഹാസയിലുമെ ല്ലാം അടങ്ങിയിട്ടുള്ളത്.
ഈ വിശ്വാസത്തിൽ തന്നെയാണ് സുന്നികൾ വലിയ്യി നെ സമീപിക്കുന്നതും.
ആരാധന വേറെ ആദരവ് വേറെ.
*ഞാൻ ഉദ്ധരിച്ച ഹദീസിൽ വഫാത്തായവരെ കൊണ്ടും തവസ്സുലാക്കപ്പെടുന്നു.*
അല്പം ധൃതി കൂടിപ്പോയി അല്ലേ?.
യഥാർത്ഥത്തിൽ പ്രവാചകന്മാരെ കൊണ്ടും, സ്വാലിഹീങ്ങളെ ങ്കൊണ്ടും ജീവിച്ചിരിക്കുന്നവരെ കൊണ്ടും, മരിച്ചവരെ കൊണ്ടും തവ സ്സുലാക്കപ്പെടാം എന്ന് പഠിപ്പിക്കാനാണ് ഉമർ (റ) ഇങ്ങനെ പ്രാർത്ഥിച്ചത്.
ഹദീസ് ഒരു പ്രാവശ്യം കൂടി വിശദീകരിക്കുന്നു
ഇങ്ങനെ
പ്രാർത്ഥന നടത്തിയത് ഉമർ (റ), തവസ്സുലാക്കപ്പെട്ടത് عباس (റ )നെ കൊണ്ടുമാണ്.
ആ പ്രാർത്ഥനയിലാണ് ഞങ്ങളുടെ عباس എന്ന് പറയാതെ إليك *بعم نبينا* فاسقنا
*("ഞങ്ങളുടെ നബിയുടെ എളാപ്പയെകൊണ്ട്...")*
എന്ന് പറഞ്ഞത്.
ഇതിൽ *'നബി തങ്ങളെയും'* തവസ്സുലാക്കപ്പെടുന്നു.
"ഞങ്ങൾ" എന്നതിൽ സ്വഹാബത്തിന്റെ ഇജ്മാഉം വരുന്നു.
ജീവിച്ചിരിക്കുന്നവരെ കൊണ്ട് തവ സ്സുലാക്കപ്പെടുന്നത് അനുവദനീയവും വഫാത്തായ വരെക്കൊണ്ട് തവസ്സുലാക്കപ്പെടുന്നത് ശിർക്കും ആകുന്നത് എന്തുകൊണ്ട്.??.
മരിച്ചവരെ കൊണ്ട് തവസ്സുൽ ചെയ്തു പ്രാർത്ഥിച്ചാൽ ശിർക്കാകുന്നത് എന്തുകൊണ്ട്??.
ജീവിച്ചിരിക്കുന്നവരെ കൊണ്ട് തവസ്സുൽ ചെയ്തു പ്രാർത്ഥിച്ചാൽ എന്തുകൊണ്ട് ശിർക്കാകുന്നില്ല??.
ഇതുരണ്ടിനും വ്യക്തമായി നിങ്ങൾ മറുപടി പറയണം.
ഞാൻ പറയുന്നു ജീവിച്ചിരിക്കുന്നവരെ കൊണ്ടും *സ്വയം കഴിവുണ്ടെന്ന് വിശ്വസിച്ചു,* അല്ലെങ്കിൽ ദിവ്യത്തം കൽപ്പിച്ചു, അല്ലെങ്കിൽ ക്രൈസ്തവർ വിശ്വസിക്കുന്നത് പോലെ, അല്ലെങ്കിൽ മു മുശ്രിക് കീങ്ങൾ വിശ്വസിക്കുന്നത് പോലെ പ്രാർത്ഥിച്ചാൽ അത് ശിർക്ക് തന്നെയാണ്.
മുസ്ലിംകൾ ഇങ്ങനെയുള്ള പ്രാർത്ഥനക്ക് തവസ്സുൽ എന്ന് ഭാഷാപരമായി പേരുപോലും ഉപയോഗിക്കാറില്ല).
ഇതിനെല്ലാം എന്തെങ്കിലും വിളിച്ചു പറയാതെ വിഷയവുമായി ട്ടച്ച് ചെയ്തു മറുപടി പറയണം.
*ഞാൻ ഉദ്ധരിച്ച ഹദീസിൽ വഫാത്തായവരെ കൊണ്ടും തവസ്സുലാക്കപ്പെടുന്നു.*
അല്പം ധൃതി കൂടിപ്പോയി അല്ലേ?.
യഥാർത്ഥത്തിൽ പ്രവാചകന്മാരെ കൊണ്ടും, സ്വാലിഹീങ്ങളെ ങ്കൊണ്ടും ജീവിച്ചിരിക്കുന്നവരെ കൊണ്ടും, മരിച്ചവരെ കൊണ്ടും തവ സ്സുലാക്കപ്പെടാം എന്ന് പഠിപ്പിക്കാനാണ് ഉമർ (റ) ഇങ്ങനെ പ്രാർത്ഥിച്ചത്.
ഹദീസ് ഒരു പ്രാവശ്യം കൂടി വിശദീകരിക്കുന്നു
ഇങ്ങനെ
പ്രാർത്ഥന നടത്തിയത് ഉമർ (റ), തവസ്സുലാക്കപ്പെട്ടത് عباس (റ )നെ കൊണ്ടുമാണ്.
ആ പ്രാർത്ഥനയിലാണ് ഞങ്ങളുടെ عباس എന്ന് പറയാതെ إليك *بعم نبينا* فاسقنا
*("ഞങ്ങളുടെ നബിയുടെ എളാപ്പയെകൊണ്ട്...")*
എന്ന് പറഞ്ഞത്.
ഇതിൽ *'നബി തങ്ങളെയും'* തവസ്സുലാക്കപ്പെടുന്നു.
"ഞങ്ങൾ" എന്നതിൽ സ്വഹാബത്തിന്റെ ഇജ്മാഉം വരുന്നു.
ജീവിച്ചിരിക്കുന്നവരെ കൊണ്ട് തവ സ്സുലാക്കപ്പെടുന്നത് അനുവദനീയവും വഫാത്തായ വരെക്കൊണ്ട് തവസ്സുലാക്കപ്പെടുന്നത് ശിർക്കും ആകുന്നത് എന്തുകൊണ്ട്.??.
മരിച്ചവരെ കൊണ്ട് തവസ്സുൽ ചെയ്തു പ്രാർത്ഥിച്ചാൽ ശിർക്കാകുന്നത് എന്തുകൊണ്ട്??.
ജീവിച്ചിരിക്കുന്നവരെ കൊണ്ട് തവസ്സുൽ ചെയ്തു പ്രാർത്ഥിച്ചാൽ എന്തുകൊണ്ട് ശിർക്കാകുന്നില്ല??.
ഇതുരണ്ടിനും വ്യക്തമായി നിങ്ങൾ മറുപടി പറയണം.
ഞാൻ പറയുന്നു ജീവിച്ചിരിക്കുന്നവരെ കൊണ്ടും *സ്വയം കഴിവുണ്ടെന്ന് വിശ്വസിച്ചു,* അല്ലെങ്കിൽ ദിവ്യത്തം കൽപ്പിച്ചു, അല്ലെങ്കിൽ ക്രൈസ്തവർ വിശ്വസിക്കുന്നത് പോലെ, അല്ലെങ്കിൽ മു മുശ്രിക് കീങ്ങൾ വിശ്വസിക്കുന്നത് പോലെ പ്രാർത്ഥിച്ചാൽ അത് ശിർക്ക് തന്നെയാണ്.
മുസ്ലിംകൾ ഇങ്ങനെയുള്ള പ്രാർത്ഥനക്ക് തവസ്സുൽ എന്ന് ഭാഷാപരമായി പേരുപോലും ഉപയോഗിക്കാറില്ല).
ഇതിനെല്ലാം എന്തെങ്കിലും വിളിച്ചു പറയാതെ വിഷയവുമായി ട്ടച്ച് ചെയ്തു മറുപടി പറയണം.
മരിച്ചവരെ കൊണ്ട് തവസ്സുൽ ആക്കുന്ന 4:03 ഏർപ്പാട് ആണെങ്കിൽ@@k.pmajeed2087ഏറ്റവും വലിയ മഹാനായ റസൂലുള്ള ന്റെ ഖബറിനെ ഇടആക്കി മഴക്ക് വേണ്ടി പ്രാർത്ഥിച്ചാൽ പോരായിരുന്നോ എന്തെ ഇങ്ങനെ സംഭവച്ചത്
ഏറ്റവും വലിയ മഹാനായ റസൂലള്ളാ അവിടെ ഉള്ളപ്പോൾ പിന്നെ എന്തിനാണ് അവിടെ എളാപ്പാനെ കൊണ്ടുവന്നത് സമസ്ത മതക്കാരുടെ എല്ലാ ആപ്പീസും പൂ ട്ടുന്ന ഒരു സംഭവമല്ലേ ഇത് ബുദ്ധി ഉള്ളവർ രക്ഷപ്പെടും @@k.pmajeed2087
മുജാഹിത് സമസ്തക്കാരെ കുറ്റം പറഞ്ഞു നടക്കുമ്പോൾ ഒന്ന് ഓർക്കുന്നത് നന്നായിരിക്കും നിരീശ്വര വാതികൾ നമ്മളെക്കാളും നല്ലതാണല്ലോ അല്ലാഹ് ennu മുജാഹിദ് ennu എഴുതുമ്പോൾ തന്നെ ഇബ്‌ലീസിനെ ഓർമ വരുന്നു
സമസ്തക്കാർ അബുജാഹിലിനെക്കാളും പിഴച്ചവർ ആണെന്ന് ഇതിൽ നിന്നും മനസിലാവും.. ആയത്തിനെ കോട്ടി മാറ്റി അർത്ഥം പറയുന്ന ജാഹിലുകൾ ആണ് സമസ്തക്കാർ 🤣🤣🤣🤣
എന്നാൽ യഥാർത്ഥ അർത്ഥം വഹാബികൾ പറയൂ
എങ്കിൽ കോട്ടി മാറ്റിയത് തെളിയിക്കാൻ ആണായി പിറന്ന ഏതെങ്കിലും വഹാബികൾ ഉണ്ടെങ്കിൽ ഈ ഉസ്താദിന്റെ വെല്ലുവിളി ഏറ്റെടുക്കിം
ഞങ്ങൾക്ക് തൗഹീദും ശിർക്കും മനസ്സിലാക്കിയവരും പഠിച്ചവരുമാണ്.
വഹാബികൾക്കാണ് അത് രണ്ടും തീരുമാനമാകാതെ വിശ്വാസികളെ കാഫിറാക്കുകയും പരസ്പരം കാഫിറാക്കുകയും ചെയ്യുന്നത്.👇
യഥാർത്ഥത്തിൽ മരിച്ചവരോട് എന്നല്ല, ജീവിച്ചിരിക്കുന്നവരോടും ഒരു സഹായവുംപോലും ചോദിക്കാൻ പാടില്ലെന്നാണ്
വിശുദ്ധ ഖുർആൻ പറയുന്നത്
إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ
.( അൽ ഫാത്തിഹ )
*ആരാധന അല്ലാഹുവിന് മാത്രം*
*സഹായം (മുഴുവൻ സഹായവും) ചോദിക്കേണ്ടതും* *അല്ലാഹുവിനോട് മാത്രം.*
فَلَمْ تَقْتُلُوهُمْ وَلَٰكِنَّ ٱللَّهَ قَتَلَهُمْ
"നിങ്ങൾ(സ്വഹാബത്ത് )ആ ശത്രുക്കളെ കൊലപ്പെടുത്തിയിട്ടില്ല പക്ഷെ അല്ലാഹുവാണ് അവരെ കൊലപ്പെടുത്തിയത്" (അൻഫാൽ17)
*ഇവിടെ സാധാരണ* *പ്രവർത്തനങ്ങളെയും* (കഴിവിനേയും ) അല്ലാഹുവിലേക്ക് ചേർത്തു തന്നെയാണ് പറഞ്ഞിട്ടുള്ളത്.
وَاللَّهُ خَلَقَكُمْ وَمَا تَعْمَلُونَ (وَالصافات :96)
നിങ്ങളെയും നിങ്ങളുടെ പ്രവർത്തനങ്ങളെയും അല്ലാഹു സൃഷ്ടിച്ചു (വസ്വാഫാത് :96).
وَمَا تَشَاءُونَ إِلَّا أَن يَشَاءَ اللَّهُ....(التكوير: 29).
(അള്ളാഹു ഉദ്ദേശിച്ചാല ല്ലാതെ നിങ്ങൾ ഉദ്ദേശിക്കുകയില്ല....)
(അത്തക്ക് വീർ: 29)
وَمَا كَانَ لِنَفْسٍ أَن تُؤْمِنَ إِلَّا بِإِذْنِ اللَّهِ ۚ ( يونس:100)
അല്ലാഹുവിന്റെ അനുവാദം കൂടാതെ ഒരാൾക്കും വിശ്വസിക്കാൻ സാധ്യമല്ല (യൂനുസ് :100).
وَمَا رَمَيْتَ إِذْ رَمَيْتَ وَلَٰكِنَّ ٱللَّهَ رَمَىٰ ۚ
"മുഹമ്മദ് നബിയെ താങ്കൾ (മണ്ണുകൊണ്ട്)എറിഞ്ഞപ്പോൾ തങ്കൾ എറിഞ്ഞിട്ടില്ല
പക്ഷേ അള്ളാഹുവാണ് എറിഞ്ഞിരിക്കുന്നത്" ( അൽ അൻഫാൽ 17).
*ഇവിടെ മുഅ്ജിസത്തിന്റെ കഴിവിനെയും* അല്ലാഹുവിലേക്ക് ചേർത്തി തന്നെയാണ് പറഞ്ഞിട്ടുള്ളത്.
ഹദീസിലും കാണാം.
........"നീ സഹായം ചോദിക്കുകയാണെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക
അറിയുക സമുദായം മുഴുവൻ നിനക്ക് ഉപകാരം ചെയ്യാൻ ഒരുമിച്ചു കൂടിയാൽ അല്ലാഹു വിധിച്ച കാര്യം കൊണ്ടല്ലാതെ നിനക്ക് ഉപകാരം ചെയ്യാൻ അവർക്ക് സാധ്യമല്ല.........
*ഇവിടെയെല്ലാം ഭൗതികമെന്നോ,അഭൗതികമെന്നോ,*
*വ്യത്യാസമില്ല.*
സാധാരണ കഴിവന്നോ, അസാധാരണ കഴിവന്നോ വ്യത്യാസമില്ല.
ഇവിടെ എല്ലാ കഴിവും എല്ലാ സഹായവും, *അല്ലാഹുവിൽ നിന്നായിരിക്കെ അല്ലാഹുവിന്റെ കഴിവിനെ,അല്ലാഹുവിന്റെസഹായത്തെ* മുജാഹിദുകൾവിഹിതം വെക്കുകയാണ്..,!!. (സൃഷ്ടികളോട് ചോദിക്കാൻ പറ്റുന്ന സഹായവും, ചോദിക്കാൻ പറ്റാത്ത സഹായവും...!!!!😊).
*ഇത് ശിർക്ക് തന്നെയാണ്.*
ഇവിടെ വഹാബികളാണ് ശിർക്ക് ചെയ്യുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടതും, വിശദീകരിക്കേണ്ടതും.
മുസ്ലിമായ ഒരാൾ എന്ത്
സഹായത്തിനും മറ്റൊരാളെ സമീപിക്കുന്നത്,
ഡോക്ടറുടെ, എഞ്ചിനീയന്മാരുടെ, ഔലിയാക്കളുടെ,അല്ലെങ്കിൽ യന്ത്രത്തിന്റെ, തന്ത്രത്തിന്റെ, മന്ത്രത്തിന്റെ എന്തുമാവട്ടെ എല്ലാം കാരണമാണ് അല്ലാഹുവാണ് സഹായിക്കുന്നതന്ന വിശ്വാസത്തിലാണ്.
എത്ര സുന്ദരമാണ് സുന്നികളുടെ വിശ്വാസം 🌹🌹.
വഫാത്തായ മൂസാ നബി 50 വഖ്ത് നിസ്കാരം അഞ്ചു വഖ്ത്തിലേക്ക് ചുരുക്കി ഈ ഉമ്മത്തിനെ സഹായിച്ചത് മൂസാനബിയിലേക്ക് ചേർത്തി ഭാഷാപരമായി മൂസാ നബി സഹായിച്ചു എന്ന് പറയാറുണ്ടെങ്കിലും അല്ലാഹുവാണ് എല്ലാം നിയന്ത്രിക്കുന്നതും സഹായിക്കുന്നതും.
( അമ്പിയാക്കളിലേക്കും ഔലിയാക്കളിലേക്കും ഭാഷാപരമായി അവർ നമ്മെ സഹായിച്ചു എന്ന് പറയുന്നതുകൊണ്ട് ഇവിടെ ശിർക്ക് വരുന്നില്ല).
അബീഹുറൈ റ(റ) തന്റെ മറവിക്കു വേണ്ടി നബി തങ്ങളോട് പരിഹാരം തേടിയിരുന്നു.
അഭൗതികമായ മാർഗത്തിൽകൂടി നബിതങ്ങതിനു പരിഹാരം കാണുകയും ചെയ്തിരുന്നു (ബുഹാരി ).
നബി തങ്ങളോട് സ്വഹാബത്ത് സ്വർഗ്ഗം ചോദിച്ചിരുന്നു.
നബി തങ്ങളുടെ *ഖബറിന് അരികെ* ചെന്നു യാ റസൂലല്ലാഹ് ഈ സമുദായത്തിനു വേണ്ടി അങ്ങ് മഴ തേടുവിൻ........
ഈ റിപ്പോർട്ട് സ്വഹീഹാണെന്ന് ഇബ്നു കസീറും, ഇബ്നു ഹജറുൽ അസ് ഖാലാനിയും രേഖപ്പെടുത്തുന്നു.
ശിർക്കാണെങ്കിൽ അവരാരുമിത് രേഖപ്പെടുത്തുകയില്ല ന്നത് പ്രത്യേകം മനസ്സിലാക്കുക.
ചുരുക്കത്തിൽ എല്ലാം കാരണമാണ്.
അല്ലാഹുവാണ് സഹായിക്കുന്നത്.
സുന്നികളുടെ വിശ്വാസം എത്ര സുന്ദരമാണ്🌹🌹.
@@k.pmajeed2087th-cam.com/video/sh3m4LIWfLk/w-d-xo.htmlsi=hEy_2XX0eH9eF5JA
ഉളുപ്പ് കുറച്ചു നല്ലതാ
തർക്കം അബൂജഹ്ലും മുഹമ്മദ് നബിയും തമ്മിലാണ്
മുസ്ലിയാക്കളും മുസ്ലിംകളും തമ്മിലാണ്
ശിർക്കും ഈമാനും തമ്മിലാണ്
നിനക്ക് ആരെയും വിളിക്കാം
നിന്റെ അവകാശം
ഖുർആൻ മാത്രമാണ് ഇമാം
👍🏻
തുടരുക
ഒരു ക്രിസ്ത്യാനിയായ വിശുദ്ധനെന്ന് പറയുന്നആൾ മരിച്ചാൽ ആയാളെ ഇടയാളനാക്കി മധ്യസ്ഥ പ്രാർത്ഥന നടത്തണമെങ്കിൽ ക്രസ്ത്യനികൾക്ക് ഒരു 25വർഷം എങ്കിലും വേണം വത്തിക്കാനിൽ നിന്ന് അറിയിപ്പ് വരാൻ എന്നാലേ അവർ ഇടയാളനാക്കി പ്രാർത്ഥിക്കുകയുള്ളൂ. സമസ്ത എന്ന് പറയുന്ന നിന്നെപോലുള്ള മുഷ്രിക്കുകൾക്ക് ഏതവൻ വടി ആയാലും ഒരു ദിവസം പോലും വേണ്ട അയാളുടെ ജാറം കെട്ടിപൊക്കി മധ്യസ്ഥ പ്രാർത്ഥന നടത്താൻ ക്രസ്ത്യാനിയെകാളും പഴിച്ച വർഗമാണ് കേരളത്തിൽ മാത്രം കണ്ട് വരുന്ന സമസ്ത കുമ്പൂരികൾ
Blah…, Blah ….. അടിക്കാതെ മുഴുവൻ ശ്രദ്ദിച്ച് കേട്ട് മനസിലാക്കുക ,അല്ലെങ്കിൽ തെളിവ് സഹിതം മറുപടി പറയുക
@@TheRealWay78620:21 ഈ ആയത്ത് റസൂൽ സല്ലല്ലാഹു അലൈഹി വ സല്ലമക്കല്ലേ അവതരിച്ചത് ഈ ആയത്ത് മഹാന്മാരെ മുൻനിർത്തിക്കൊണ്ട് വസീലതാണെന്ന് നബിസല്ലല്ലാഹു അലൈഹി വസല്ലമ പഠിപ്പിച്ചോ ഇതിന്റെ ഹദീസ് തഫ്സീറോ ഉണ്ടോ
2:38 ഉസൈർ പ്രവാചകൻ പ്രവാചകന്‍ ഈസ ബിനു മറിയം പ്രവാചകൻ മലക്കുകൾ അലൈഹിസ്സലാത്തു വസ്സലാം ഇവർ വസിലെ തേടിയ മഹാന്മാർ ആരൊക്കെയാണ് ഉസ്താദ് പറഞ്ഞുതരു
Surah Az-Zumar (الزّمر), verses: 45
وَإِذَا ذُكِرَ ٱللَّهُ وَحْدَهُ ٱشْمَأَزَّتْ قُلُوبُ ٱلَّذِينَ لَا يُؤْمِنُونَ بِٱلْءَاخِرَةِ وَإِذَا ذُكِرَ ٱلَّذِينَ مِن دُونِهِۦٓ إِذَا هُمْ يَسْتَبْشِرُونَ
Translation: അല്ലാഹുവെപ്പറ്റി മാത്രം പ്രസ്താവിക്കപ്പെട്ടാല്‍ പരലോകത്തില്‍ വിശ്വാസമില്ലാത്തവരുടെ ഹൃദയങ്ങള്‍ക്ക് അസഹ്യത അനുഭവപ്പെടുന്നതാണ്. അല്ലാഹുവിന് പുറമെയുള്ളവരെപ്പറ്റി പ്രസ്താവിക്കപ്പെട്ടാലോ അപ്പോഴതാ അവര്‍ സന്തുഷ്ടചിത്തരാകുന്നു.
Surah Az-Zumar (الزّمر), verses: 53
قُلْ يَٰعِبَادِىَ ٱلَّذِينَ أَسْرَفُوا۟ عَلَىٰٓ أَنفُسِهِمْ لَا تَقْنَطُوا۟ مِن رَّحْمَةِ ٱللَّهِ إِنَّ ٱللَّهَ يَغْفِرُ ٱلذُّنُوبَ جَمِيعًا إِنَّهُۥ هُوَ ٱلْغَفُورُ ٱلرَّحِيمُ
പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ച് പോയ എന്‍റെ ദാസന്‍മാരേ, അല്ലാഹുവിന്‍റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും.
Surah Az-Zumar (الزّمر), verses: 44
قُل لِّلَّهِ ٱلشَّفَٰعَةُ جَمِيعًا لَّهُۥ مُلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ثُمَّ إِلَيْهِ تُرْجَعُونَ
Translation: പറയുക: അല്ലാഹുവിനാകുന്നു ശുപാര്‍ശ മുഴുവന്‍. അവന്നാകുന്നു ആകാശങ്ങളുടെയും, ഭൂമിയുടെയും ആധിപത്യം. പിന്നീട് അവങ്കലേക്ക് തന്നെയാകുന്നു നിങ്ങള്‍ മടക്കപ്പെടുന്നത്.
വല്ലാത്ത ജാതി
സൂറ: ഇസ്രാഅ്
ആയ :56.
CM പടച്ചോനേ... മടവൂര് പടച്ചോനേ....ഈ മുസ്ല്യാർക്ക് സ്വർഗ്ഗം കൊടുക്കേണേ......😂
ദുആ വസീലത്തിന് ആരെങ്കിലും എതിർത്തിട്ടുണ്ടോ ഉസ്താദെ
നിങ്ങൾ ഈ വേഷം ധരിച്ച് തലയിൽ കിട്ടുമായി നടക്കുക എന്നല്ലാതെ ദീൻ പഠിപ്പിച്ചു കൊടുക്കാൻ നിങ്ങൾക്ക് ഒരു അറിവും ഇല്ല
ഞങ്ങൾക്ക് തൗഹീദും ശിർക്കും മനസ്സിലാക്കിയവരും പഠിച്ചവരുമാണ്.
വഹാബികൾക്കാണ് അത് രണ്ടും തീരുമാനമാകാതെ വിശ്വാസികളെ കാഫിറാക്കുകയും പരസ്പരം കാഫിറാക്കുകയും ചെയ്യുന്നത്.👇
യഥാർത്ഥത്തിൽ മരിച്ചവരോട് എന്നല്ല, ജീവിച്ചിരിക്കുന്നവരോടും ഒരു സഹായവുംപോലും ചോദിക്കാൻ പാടില്ലെന്നാണ്
വിശുദ്ധ ഖുർആൻ പറയുന്നത്
إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ
.( അൽ ഫാത്തിഹ )
*ആരാധന അല്ലാഹുവിന് മാത്രം*
*സഹായം (മുഴുവൻ സഹായവും) ചോദിക്കേണ്ടതും* *അല്ലാഹുവിനോട് മാത്രം.*
فَلَمْ تَقْتُلُوهُمْ وَلَٰكِنَّ ٱللَّهَ قَتَلَهُمْ
"നിങ്ങൾ(സ്വഹാബത്ത് )ആ ശത്രുക്കളെ കൊലപ്പെടുത്തിയിട്ടില്ല പക്ഷെ അല്ലാഹുവാണ് അവരെ കൊലപ്പെടുത്തിയത്" (അൻഫാൽ17)
*ഇവിടെ സാധാരണ* *പ്രവർത്തനങ്ങളെയും* (കഴിവിനേയും ) അല്ലാഹുവിലേക്ക് ചേർത്തു തന്നെയാണ് പറഞ്ഞിട്ടുള്ളത്.
وَاللَّهُ خَلَقَكُمْ وَمَا تَعْمَلُونَ (وَالصافات :96)
നിങ്ങളെയും നിങ്ങളുടെ പ്രവർത്തനങ്ങളെയും അല്ലാഹു സൃഷ്ടിച്ചു (വസ്വാഫാത് :96).
وَمَا تَشَاءُونَ إِلَّا أَن يَشَاءَ اللَّهُ....(التكوير: 29).
(അള്ളാഹു ഉദ്ദേശിച്ചാല ല്ലാതെ നിങ്ങൾ ഉദ്ദേശിക്കുകയില്ല....)
(അത്തക്ക് വീർ: 29)
وَمَا كَانَ لِنَفْسٍ أَن تُؤْمِنَ إِلَّا بِإِذْنِ اللَّهِ ۚ ( يونس:100)
അല്ലാഹുവിന്റെ അനുവാദം കൂടാതെ ഒരാൾക്കും വിശ്വസിക്കാൻ സാധ്യമല്ല (യൂനുസ് :100).
وَمَا رَمَيْتَ إِذْ رَمَيْتَ وَلَٰكِنَّ ٱللَّهَ رَمَىٰ ۚ
"മുഹമ്മദ് നബിയെ താങ്കൾ (മണ്ണുകൊണ്ട്)എറിഞ്ഞപ്പോൾ തങ്കൾ എറിഞ്ഞിട്ടില്ല
പക്ഷേ അള്ളാഹുവാണ് എറിഞ്ഞിരിക്കുന്നത്" ( അൽ അൻഫാൽ 17).
*ഇവിടെ മുഅ്ജിസത്തിന്റെ കഴിവിനെയും* അല്ലാഹുവിലേക്ക് ചേർത്തി തന്നെയാണ് പറഞ്ഞിട്ടുള്ളത്.
ഹദീസിലും കാണാം.
........"നീ സഹായം ചോദിക്കുകയാണെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക
അറിയുക സമുദായം മുഴുവൻ നിനക്ക് ഉപകാരം ചെയ്യാൻ ഒരുമിച്ചു കൂടിയാൽ അല്ലാഹു വിധിച്ച കാര്യം കൊണ്ടല്ലാതെ നിനക്ക് ഉപകാരം ചെയ്യാൻ അവർക്ക് സാധ്യമല്ല.........
*ഇവിടെയെല്ലാം ഭൗതികമെന്നോ,അഭൗതികമെന്നോ,*
*വ്യത്യാസമില്ല.*
സാധാരണ കഴിവന്നോ, അസാധാരണ കഴിവന്നോ വ്യത്യാസമില്ല.
ഇവിടെ എല്ലാ കഴിവും എല്ലാ സഹായവും, *അല്ലാഹുവിൽ നിന്നായിരിക്കെ അല്ലാഹുവിന്റെ കഴിവിനെ,അല്ലാഹുവിന്റെസഹായത്തെ* മുജാഹിദുകൾവിഹിതം വെക്കുകയാണ്..,!!. (സൃഷ്ടികളോട് ചോദിക്കാൻ പറ്റുന്ന സഹായവും, ചോദിക്കാൻ പറ്റാത്ത സഹായവും...!!!!😊).
*ഇത് ശിർക്ക് തന്നെയാണ്.*
ഇവിടെ വഹാബികളാണ് ശിർക്ക് ചെയ്യുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടതും, വിശദീകരിക്കേണ്ടതും.
മുസ്ലിമായ ഒരാൾ എന്ത്
സഹായത്തിനും മറ്റൊരാളെ സമീപിക്കുന്നത്,
ഡോക്ടറുടെ, എഞ്ചിനീയന്മാരുടെ, ഔലിയാക്കളുടെ,അല്ലെങ്കിൽ യന്ത്രത്തിന്റെ, തന്ത്രത്തിന്റെ, മന്ത്രത്തിന്റെ എന്തുമാവട്ടെ എല്ലാം കാരണമാണ് അല്ലാഹുവാണ് സഹായിക്കുന്നതന്ന വിശ്വാസത്തിലാണ്.
എത്ര സുന്ദരമാണ് സുന്നികളുടെ വിശ്വാസം 🌹🌹.
വഫാത്തായ മൂസാ നബി 50 വഖ്ത് നിസ്കാരം അഞ്ചു വഖ്ത്തിലേക്ക് ചുരുക്കി ഈ ഉമ്മത്തിനെ സഹായിച്ചത് മൂസാനബിയിലേക്ക് ചേർത്തി ഭാഷാപരമായി മൂസാ നബി സഹായിച്ചു എന്ന് പറയാറുണ്ടെങ്കിലും അല്ലാഹുവാണ് എല്ലാം നിയന്ത്രിക്കുന്നതും സഹായിക്കുന്നതും.
( അമ്പിയാക്കളിലേക്കും ഔലിയാക്കളിലേക്കും ഭാഷാപരമായി അവർ നമ്മെ സഹായിച്ചു എന്ന് പറയുന്നതുകൊണ്ട് ഇവിടെ ശിർക്ക് വരുന്നില്ല).
അബീഹുറൈ റ(റ) തന്റെ മറവിക്കു വേണ്ടി നബി തങ്ങളോട് പരിഹാരം തേടിയിരുന്നു.
അഭൗതികമായ മാർഗത്തിൽകൂടി നബിതങ്ങതിനു പരിഹാരം കാണുകയും ചെയ്തിരുന്നു (ബുഹാരി ).
നബി തങ്ങളോട് സ്വഹാബത്ത് സ്വർഗ്ഗം ചോദിച്ചിരുന്നു.
നബി തങ്ങളുടെ *ഖബറിന് അരികെ* ചെന്നു യാ റസൂലല്ലാഹ് ഈ സമുദായത്തിനു വേണ്ടി അങ്ങ് മഴ തേടുവിൻ........
ഈ റിപ്പോർട്ട് സ്വഹീഹാണെന്ന് ഇബ്നു കസീറും, ഇബ്നു ഹജറുൽ അസ് ഖാലാനിയും രേഖപ്പെടുത്തുന്നു.
ശിർക്കാണെങ്കിൽ അവരാരുമിത് രേഖപ്പെടുത്തുകയില്ല ന്നത് പ്രത്യേകം മനസ്സിലാക്കുക.
ചുരുക്കത്തിൽ എല്ലാം കാരണമാണ്.
അല്ലാഹുവാണ് സഹായിക്കുന്നത്.
സുന്നികളുടെ വിശ്വാസം എത്ര സുന്ദരമാണ്🌹🌹.
പേരോടിൻ്റെ പ്രസംഗംഫുൾ കേൾക്കൂ സലഫി കട്ട് മുറിച്ചത് കേട്ട് പറയല്ല
Original qurqfi musliyar 😂😂
എന്ന് ഒരു ഒറിജിനൽ ഗവാരിജ് 😂😂
മുസ്ല്യാരെ വഹാബികളെ പഠിപ്പിക്കാൻ നിൽക്കട്ടെ ഇപ്പോൾ നിങ്ങളുടെ ഇടയിൽ അഭിപ്രായവിത്യാസങ്ങൾ ഉടലെടുക്കുന്നു പേരോട് പകുതി വഹാബി ആയിനിൽക്കുന്നു യാ ഹുസൈൻ എന്ന് വിളികുന്നത് വിലക്കി ഇരിക്കുന്നു മുതബ്ബിൽ ആലം ഒരു വശത്ത് പുകയുന്നു അതല്ലാം ജനങ്ങൾക്ക് മനസ്സിലാക്കി കൊടുത്താൽ ഏകദേശം ജനങ്ങൾക്ക് വിഷയങ്ങൾ ഉൾതിരിഞ്ഞ് വരും
വഹാബികളും അബൂജഹലും കൈകോർക്കുമ്പോൾ.*
തവസ്സുൽ.
അല്ലാഹു തൃപ്തിപ്പെട്ട ഒരു കാര്യത്തെ മുൻനിർത്തി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നതിനാണ് തവസ്സുൽ എന്ന് പറയുന്നത്.
അത് ചിലപ്പോൾ അല്ലാഹുവിന്റെ സിഫ ത്തോ, പ്രാർത്ഥിക്കുന്നുവന്റെ സൽകർമങ്ങളോ, കർമങ്ങളോ അല്ലാഹുവിന്റെ ഇഷ്ട പാത്രങ്ങളായ അമ്പിയാക്കൾ, ഔലിയാക്കൾ, സ്വാലിഹീങ്ങൾ തുടങ്ങിയവരോ ആയിരിക്കാം.
ഇതിനു തവസ്സുൽ എന്ന് പറയാറുണ്ട്. ബർക്കത്ത് കൊണ്ട്, ശ്രേഷ്ഠത കൊണ്ട്.......
എന്നെല്ലാം പറയാറുമുണ്ട്.
പേര് എന്തുമാവട്ടെ ഇതിലടങ്ങിയിരിക്കുന്ന ആശയമാണ് പ്രധാനം.
: "اللهم إنا كنا نتوسل إليك بنبينا صلى الله عليه وسلم فتُسْقِيَنَا، وإنا نتوسل إليك *بعم نبينا* فاسقنا"
(صحيح البخاري/كتاب الاستسقاء 137 :1)
അല്ലാഹുവേ ഞങ്ങൾ മുമ്പ് ഞങ്ങളുടെ *നബിയെ കൊണ്ട്* തവസ്സുൽ ചെയ്യാറുണ്ടായിരുന്നു അപ്പോൾ ഞങ്ങൾക്ക് നീ മഴ നൽകാറുണ്ടായിരുന്നു ഇപ്പോഴിതാ ഞങ്ങൾ നബിയുടെ എളാപ്പയെ കൊണ്ട്
നിന്നെ കൊള്ളെ
തവസ്സുലാക്കുന്നു
അതുകൊണ്ട് നീ ഞങ്ങൾക്ക് മഴ വർഷിപ്പിക്കണമേ.
( ബുഖാരി 1:137).
ഇങ്ങനെ
പ്രാർത്ഥന നടത്തിയത് ഉമർ (റ), തവസ്സുലാക്കപ്പെട്ടത് عباس (റ )നെ കൊണ്ടുമാണ്.
ആ പ്രാർത്ഥനയിലാണ് ഞങ്ങളുടെ عباس എന്ന് പറയാതെ إليك *بعم نبينا* فاسقنا
*("ഞങ്ങളുടെ നബിയുടെ എളാപ്പയെകൊണ്ട്...")*
എന്ന് പറഞ്ഞത്.
ഇതിൽ നബി തങ്ങളെയും തവസ്സുലാക്കപ്പെടുന്നു.
"ഞങ്ങൾ" എന്നതിൽ സ്വഹാബത്തിന്റെ ഇജ്മാഉം വരുന്നു.
അബൂ ജാഹിലിനും കൂട്ടർക്കും അല്ലാഹുവിൽ വിശ്വാസമുണ്ടെന്നാണല്ലോ വഹാബികൾ തള്ളാറുള്ളത് .!!!.
*ഇങ്ങനെ ഒരുപ്രാർത്ഥന അബൂജഹലും* *കൂട്ടരും ചെയ്തിട്ടില്ല.*
*വഹാബികളും ചെയ്യാറില്ല.*
അബൂ ജഹലും കൂട്ടരും അല്ലാഹുവിന് സന്താനങ്ങളുണ്ടെന്ന് വിശ്വസിച്ചവരാണ്.
(ഇങ്ങനെ വിശ്വസിച്ചാൽ അള്ളാ' എന്ന് വിളിച്ചാലും ഇസ്ലാമിക ഭാഷയിൽ അല്ലാഹു അല്ലെന്ന് പണ്ഡിത മഹത്തുക്കൾ പറഞ്ഞിട്ടുണ്ട് ).
വഹാബികളാകട്ടെ അല്ലാഹുവിന് സന്താനങ്ങളുണ്ടെന്ന് വിശ്വസിക്കുന്നില്ലെങ്കിലും
*അല്ലാഹുവിന് ശരീരം ഉണ്ടെന്നും അവയവങ്ങളുണ്ടെന്നും വിശ്വസിക്കുന്നവരാണ്.*
*ഇവിടെ വിശ്വാസത്തിൽ അബൂജഹലും വഹാബികളും ഒരു സാമ്യത കാണുന്നു.*
ഈ ബന്ധം കൊണ്ടാണോ ഇരുകൂട്ടരും തവസ്സുൽ അംഗീകരിക്കാത്തത്?.
യഥാർത്ഥത്തിൽ ഈ ഹദീസിന്റെ ആശയം ഉൾക്കൊള്ളാൻ വഹാബികൾക്ക് കഴിയുന്നില്ല.
അവർ എന്തൊക്കെയോ ദുർ ന്യായങ്ങളും ദുർവ്യാഖ്യാനങ്ങളും നൽകി ഹദീസ് തള്ളുകയാണ്.
ഇതോടെ അവർ അറിയാതെ അർദ്ധ യുക്തിവാദികളാവുകയാണ്.
പിന്നെയെങ്ങനെയാണ് വഹാബികൾ യഥാർത്ഥ മുസ്ലീങ്ങളാ വുക??
വിശുദ്ധ ഖുർആനിലും കാണാം
..وَاجْعَلْ لَنَا مِنْ لَدُنْكَ وَلِيًّا وَاجْعَلْ لَنَا مِنْ لَدُنْكَ نَصِيرًا...
(النساء 75)
...നിന്റെ വകയായി ഒരു വലിയ്യിനെയും, നിന്റെ വകയായി ഒരു സഹായിയെയും ഞങ്ങൾക്ക് നീ നിശ്ചയിച്ചു തരുകയും ചെയ്യേണമേ....
(നിസാഅ് 75)
ഇവിടെ "വലിയ്യിനെ" തരണമെന്ന വിശ്വാസികളുടെ പ്രാർത്ഥന അല്ലാഹു പ്രത്യേകം എടുത്തു പറയുന്നു.
ഈ പ്രാർത്ഥനയും അബൂജഹലും കൂട്ടരും ചെയ്തിട്ടില്ല.
മറിയം ബീവിയും, സക്കറിയ നബിയും നേരിട്ട് പ്രാർത്ഥിച്ചത് പോലെ പ്രാർത്ഥിച്ചാൽ പോരെ??.
എന്തിനാണ് ഇങ്ങനെ വലിയ്യിനെ തരണമെന്നുള്ള പ്രാർത്ഥന???.
യഥാർത്ഥത്തിൽ
ഈ ചോദ്യം തന്നെ വിവരക്കേടാണ്.
അല്ലാഹുവിനോട് തന്നെയാണ് ഇവിടെയും ചോദിക്കുന്നത്.
പക്ഷേ വലിയ്യ് ഒരു കാരണമാണെന്ന് മാത്രം.
ഇങ്ങനെ ഒരു വലിയിനെ നാം സമീപിക്കുമ്പോൾ
ദിവ്യത്വം കല്പിച്ചു കൊണ്ടോ,അവർക്ക് സ്വയം കഴിവുണ്ടെന്ന് കരുതി, അല്ലെങ്കിൽ ക്രൈസ്തവർ വിശ്വസിക്കുന്നതുപോലെ വിശ്വസിച്ചുകൊണ്ട് അതിന് എന്ത് ഓമന പേരിട്ടാലും
(ഈ വിശ്വാസത്തോടുകൂടി വലിയ്യിനോട് പ്രാർത്ഥിക്കുവാൻ ആവശ്യപ്പെട്ടാലും....)
ശിർക്ക് തന്നെയാണ്.
ഈ വിശ്വാസം സുന്നികൾക്കില്ല.
ഇനി പറയട്ടെ
മുഹജിസത്ത് കറാമത്തിൽ അടങ്ങിയിരിക്കുന്ന ആശയം, തവസ്സുലിലും, ഇസ്തിഹാസയിലും അടങ്ങിയിരിക്കുന്ന ആശയം'
അല്ലാഹുവിന്റെ ദൃഷ്ടാന്തം അവരിലൂടെ പ്രകടമാക്കുക,
വിശ്വാസികൾ അവരോട് ദുആ ചെയ്യുവാൻ ആവശ്യപ്പെടുക,
അവരുടെ പ്രാർത്ഥന അല്ലാഹു പെട്ടെന്ന് ഉത്തരം ലഭിക്കുമെന്ന് കരുതുക.
അവരെ മുൻനിർത്തി അല്ലാഹുവിനോട് പ്രാർത്ഥിക്കുക....
തുടങ്ങിയ ഒരുപാട് ആശയങ്ങളാണ് മുഹജിസത്തിലും, കറാമത്തിലും, വിശ്വാസികൾ ചെയ്തുവരുന്ന തവസ്സുലിലും, ഇസ്തിഹാസയിലുമെ ല്ലാം അടങ്ങിയിട്ടുള്ളത്.
ഈ വിശ്വാസത്തിൽ തന്നെയാണ് സുന്നികൾ വലിയ്യി നെ സമീപിക്കുന്നതും.
ആരാധന വേറെ ആദരവ് വേറെ.
മുയില്യാര് നന്നായി മനസിലാക്കൂ
അപ്പോൾ താങ്കളുടെ ഭാഗത്ത് വ്യക്തമായ തെറ്റുണ്ടെന്ന് താങ്കൾക്ക് ബോധ്യമുണ്ട് അല്ലെങ്കിൽ താങ്കൾ എന്റെ കമന്റിന് ഉത്തരം തരണമായിരുന്നു, താങ്കൾക്ക് അല്ലാഹുവിനെ ഭയമുണ്ടെങ്കിൽ താങ്കൾ ഈ വീഡിയോ ഡിലീറ്റ് ചെയ്യണം, കാരണം താങ്കൾ ഇസ്റാഅ് സൂറത്തിലെ 57 ആയത്ത് മനഃപൂർവം ദുർവ്യാഖ്യാനം ചെയ്തതാണ്, ഈസാ നബിയും,മർയംബീവിയും,ഉസൈർ നബിയും,മലക്കുകളും അവരേക്കാൾ അല്ലാഹുവിലേക്ക് അടുത്തവരെ വസീലയാക്കി,മുൻനിറുത്തി ,തവസ്സുൽ ചെയ്ത്, അല്ലാഹുവിലേക്ക് അടുക്കുന്നവരാണ് എന്ന് താങ്കൾ ദുർവ്യാഖ്യാനം ചെയ്തത്, ഏത് തഫ്സീറിന്റെ അടിസ്ഥാനത്തിലാണ്? പിന്നെ താങ്കൾ ബഗുവിയുടെ തഫ്സീറും ദുർവ്യാഖ്യാനം ചെയ്തു,ബഗുവിയിലും താങ്കൾ പറയുന്നത്പോലയല്ല ഉള്ളത്.എന്നാൽ സൂറത്ത് ഇസ്റാഅ് 57 മത്തെ ആയത്തിന്റെ അർഥം ഇങ്ങനെയാണ്;മുശിരിക്കുകൾ വിളിച്ച് പ്രാർത്ഥിച്ച് കൊണ്ടിരിക്കുന്നത് ആരെയാണോ അവർ തന്നെ (ഈസാ നബി, മർയം ബീവി,ഉസൈർ നബി,മലക്കുകൾ) തങ്ങളുടെ രക്ഷിതാവിങ്കലേക്ക് സമീപന മാർഗം തേടിക്കൊണ്ടിരിക്കുകയാണ്, അതായത് ഇവിടെ വസീലയുടെ തഫ്സീർ يتقربون إليه بطاعته والعمل بما يرضيه،അല്ലാഹുവിനെ അനുസരിക്കൽ കൊണ്ടും സ്വാലിഹായ സൽകർമ്മങ്ങൾ ചെയ്യൽ അല്ലാഹുവിലേക്ക് അടുക്കൽ എന്നാണ്, നിങ്ങൾ അർഥം പറഞ്ഞത് പോലെ ഈസാ നബിയും മർയം ബീവിയും,ഉസൈർ നബിയും,മലക്കുകളും അവരേക്കാൾ വലിയവെര ഇടയാളമാക്കി എന്നോ മുൻനിറുത്തിയെന്നോ,തവസ്സുൽ ചെയ്തു എന്നോ ഈ ആയത്തിന് അർഥമില്ല, അതിനാൽ താങ്കൾക്ക് അല്ലാഹുവിനെ ഭയമുണ്ടെങ്കിൽ ഈ വീഡിയോ ഡിലീറ്റ് ചെയ്യുക അല്ലെങ്കിൽ ഇൻഷാ അല്ലാഹു എന്റെ ഈ എഴുത്തും താങ്കളുടെ വീഡിയോയും നാളെ മഹ്ശറയിൽ വരും
സലഫുകളുടെ മാർഗം ഖുർആനും സുന്നത്തും ആണ്
..Allahuvinte Kayyu Vettiya Mujaahid,Salfi,Vahaabikal ibleessinte Anuyaayikal
Mahan mara munniruthi yennad swantham vyakiyanamallay muliyara
Be mahabbathi yennadinu mun nirtha lalla eda yalan um alla chidichu manassilak
👌👌👌❤
കമാലി ഉസ്താദ് 👍❤️
Wahabis the great
നിങ്ങളെ ഉസ്താദുമാർ ഒരുപാട് വാദപ്രതിവാദം നടത്തിയല്ലോ നിങ്ങൾ ആ വാദപ്രതിവാദം നടത്തിയ സ്ഥലത്തുനിന്ന് എല്ലാം ചിന്തിക്കുന്ന ബുദ്ധ് വർക്ക് ചെയ്യുന്ന തലച്ചോറ് പ്രവർത്തിക്കുന്ന ഒരുപാട് അണികൾ നിങ്ങൾക്ക് നഷ്ടപ്പെട്ടു നേരെമറിച്ച് നിങ്ങൾ ചെല്ലും ചെലവും കൊടുത്ത് വളർത്തുന്ന വെള്ള പട്ടാളം മാത്രം നിങ്ങളുടെ കൂടെ നിന്നു അവർക്ക് സത്യം അറിയാം പക്ഷേ അവർക്ക് ദുനിയാവ് ആണ് വലുത്
Kanthappan enth ma'shara
ഇയാൾ പൊട്ടനാന്നോ വിഷയവുമായി ബന്ധമില്ലാതെ സംസാരിക്കുന്നു
الله الله ربي لا اشرك به شيءا
Muthu nabi padippicha du wa allay first shirk in tay nivajanam padik
Than enth elekeyado payayounn qranil nee parayounnth poleyanno ullath subhanallah
ചോല്യാരേ ഖുർആൻ ഓതി കള്ളം പറയരുത്. അവർ അള്ളാഹുവിലേക്ക് വസ്വീലയെ തേടുന്നവരാണ് എന്ന ആയത്തില്ലെ വസ്വീല എന്താണെന്ന് മുഫസ്സിറുകൾ രേഖപ്പെടുത്തിയത് വായിച്ച് കൊടുക്കാൻ മുസ്ലിയാർ തയ്യാറാകണം. അള്ളാഹുവിലേക്ക് അടുക്കാനുള്ള വസ്വീല സൽക്കർമ്മവും ദുആയും ഇസ്തിഗ്ഫാറുമാണ് അല്ലാതെ മരിച്ച മഹാന്മാരാണെന്ന് ഒരു മുഫസ്സിറുപറഞ്ഞിട്ടില്ല : ഉണ്ടെങ്കിൽ അതാണ് മുസ്ലിയാർ കാണിക്കേണ്ടത്.
വീഡിയോ കേൾക്കാത്ത അഭിപ്രായങ്ങൾ.. ആയതിന്റെ തഫ്സീർ കൃത്യമായി തന്നെ വിശദീകരണം നൽകുന്നുണ്ട്
Thaan.parnjath.shirk
നിങ്ങൾ ജനങ്ങളെ പറ്റി കുക യാണ് അള്ളാ വി നോട് മാ ത്രം പ്രാർ ത്തി ച്ചാ ൽ പോരേ
നുണ
Serkprajarakan
Eni Allahu venda valliyyu madi kanjav allende enda
നിങ്ങളുടെ പ്രസംഗം ശരിയല്ല. നുണയാണ്
Ath ningala vaks
ഖുർആൻ ദുർവ്യാക്യാനം ചെയ്ത അബദുസ്സമദ് പൂക്കോട്ടൂരും നീയും ഒന്ന് തന്നെ. സ്വർഗ്ഗ o കിട്ടാൻ അമൽ വേണo പൊട്ടാ
Allane neritt vilikkaathirikaanullla ore veluppikkal...
Pravachakanum sahabathum okke ingane aayirikkum allle???