'വിഴിഞ്ഞം തുറമുഖം യുഡിഎഫ് സർക്കാരിൻ്റെ കുഞ്ഞ്' - വി ഡി സതീശൻ
ฝัง
- เผยแพร่เมื่อ 10 ก.ค. 2024
- #VizhinjamPort #Vizhinjam #VDSatheesan #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
6 വരി പാത.... കണ്ണൂർ എയർ പോർട്ട്.. വിഴിഞ്ഞം.. മാഹി ബൈപാസ്.. അങ്ങനെ കുറെ........ നടപ്പിലാക്കാൻ കഴിവുള്ള നേതാവ് ആണ് പിണറായി 💪🏼💪🏼💪🏼💪🏼💪🏼
വരുന്ന തലമുറ ക്ക് വേണ്ടി സിൽവർ ലൈൻ കൊണ്ടുവരുന്നത് എതിർത്ത നിങ്ങൾ ആണോ കുരക്കുന്നത് 😂😂
അല്ലെങ്കിലും എൽഡിഎഫിന് അന്ന്യൻ്റെ കൊച്ചിനെ ലാളിക്കാനെ യോഗമുള്ളൂ.
ആരുംപണിഞ്ഞാലും നമ്മുടെ നാടാണ് വളരുന്നത്... രാഷ്ട്രീയം രാഷ്ട പുരോഗതിയാണ് നോക്കേണ്ടത്. ഉമ്മൻ ചാണ്ടി തുടക്കം കുറിച്ചതാണ് എന്നു പറഞ്ഞ് LDF ഇതിനെ മാറ്റി വെച്ചാൽ എന്തായിമാറുമായിരുന്നു ഈ തുറമുഖത്തിന്റെ അവസ്ഥ. വികസനത്തിൽ രാഷ്ടീയം കലർത്തി ഇത് അട്ടിമറിക്കാൻ പരിസ്ഥിതി സ്നേഹം പറഞ്ഞ് ഉമ്മൻ ചാണ്ടി തുടക്കം കുറിച്ചതാണന്ന് ബോധം പോലും ഇല്ലാതെവേണ്ടന്ന് പറഞ്ഞ V.D സതീശൻ എന്തുകൊണ്ടും താങ്കൾക്ക് പറ്റിയ നേതാവാണ്
വിമോചന സമരം നടത്തി തകർക്കാൻ നോക്കിയ കോസ്‌തേപ്പ് തന്നെ ഇത് പറയണം 😂😂
ഇല്ല, ഈ പദ്ധതിയിൽ ഞങ്ങൾക്ക് പങ്കില്ല എന്നു പറയുന്ന രാഷ്ട്രീയക്കാരെ കാണാൻ അധികകാലം കാത്ത് നിൽക്കേണ്ടി വരില്ല.
ആരുടെ കുഞ്ഞായാലും ഇത് മത്സ്യത്തൊഴിലാളികളുടെ അന്തകൻ
---------------------------------------------------------------
വിഴിഞ്ഞം അദാനി തുറമുഖം.
========================
കേരളത്തിന്റെ തീരക്കടൽ, ലോകത്തിലെ തന്നെ പ്രധാനപ്പെട്ട മത്സ്യ പ്രജനന കേന്ദ്രവും ആവാസ വ്യവസ്ഥ ഉൾക്കൊള്ളുന്നതുമായ പ്രദേശമാണ്. അവിടങ്ങളിലുള്ള പ്രകൃതിദത്ത പാരുകളും, പാറകളും, കുഴികളുമൊക്കെ മത്സ്യത്തിന്റെ പ്രജനന-ആവാസ കേന്ദ്രങ്ങളാണ്. ഇവിടെ കടലിൽ നടത്തുന്ന ഏതൊരു ചെറിയ ഇടപെടലും, കടലിലും തീരത്തും നടത്തുന്ന നിർമ്മാണപ്രവർത്തനങ്ങളും കടലിന്റെ അടിത്തട്ടിനെ ഇളക്കിമറിക്കുകയും, പ്രകൃതിദത്തമായ പാരുകളേയും കടൽ പരിസ്ഥിതിയേയും നശിപ്പിക്കുകയും ചെയ്യും. ഇത് മത്സ്യസമ്പത്തിന്റെ പ്രജനന-ആവാസ വ്യവസ്ഥയെ തകർക്കുകയും അന്തിമമായി മത്സ്യസമ്പത്തിന്റെ ശോഷണത്തിന് കാരണമാകുകയും ചെയ്യും. കേരളത്തിലെ മത്സ്യത്തൊഴിലാളികളെ മാത്രമല്ല, പൊതുസമൂഹത്തിന്റെ ഭക്ഷ്യസുരക്ഷയേയും ഇത് സാരമായി ബാധിക്കും.
കേരള വികസന റിപ്പോർട്ട് 2021(കേരള സംസ്ഥാന പ്ലാനിങ് ബോർഡ്) പ്രകാരം സംസ്ഥാനത്തെ മത്സ്യ ഉപഭോഗം പ്രതിവർഷം ഏകദേശം 9.12 ലക്ഷം ടൺ, അതായത് പ്രതിദിനം ഏകദേശം 2000-2500 ടൺ ആണെന്ന് കണക്കപ്പെടുന്നു. ഇതിന്റെ ഏകദേശം 60 ശതമാനം മാത്രമാണ് നമ്മൾ ഉത്പാദിപ്പിക്കുന്നത്. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സി. എം. എഫ്. ആർ. ഐ) നടത്തിയ പഠനമനുസരിച്ച് കേരളത്തിലെ മത്സ്യഉപഭോഗം ഇനിയും വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. അപ്പോൾ മത്സ്യസമ്പത്തിന്റെ ശോഷണത്തിന് ഇടവരുത്തുന്ന കാര്യങ്ങളാകരുത് ചെയ്യേണ്ടത്.മറിച്ച് മത്സ്യസമ്പത്തിന്റെ പോഷണത്തിന് അനുകൂലമായതും, മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സുസ്ഥിരമായ സാമ്പത്തിക-ഭൗതിക-സാമൂഹിക വികസനം ലക്ഷ്യമാക്കി കൊണ്ടുള്ള പദ്ധതികളായിരിക്കണം ആവിഷ്കരിക്കേണ്ടതും നടപ്പിലാക്കേണ്ടതും. എന്നാൽ വികസനം എന്നപേരിൽ സർക്കാരുകൾ നടപ്പിലാക്കുന്ന പദ്ധതികളെല്ലാം തന്നെ മത്സ്യത്തൊഴിലാളികളുടെ ദൈനംദിന ജീവിതത്തെ ഏറെ പ്രതികൂലമായി ബാധിക്കുന്നവയാണ്.
ഒരു ലോകകോർപ്പറേറ്റ് മുതലാളിയായ അദാനിക്ക് മാത്രം ലാഭം ഉണ്ടാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ നിർമ്മിക്കുന്ന അദാനിയുടെ വിഴിഞ്ഞം തുറമുഖത്തിന്റെ പണികൾ നടക്കുന്നതിന്റെ ഫലമായി സ്വന്തം കിടപ്പാടവും, തൊഴിലിടങ്ങളും കണ്മുന്നിൽ നിന്നും അതിവേഗം മാഞ്ഞുപോകുന്നതുകണ്ട് അതിജീവന സമരരംഗത്ത് ഇറങ്ങിയവരാണ് വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ. തുറമുഖനിർമ്മാണത്തിലെ ഒരു ഘടകം, കടൽ ഡ്രജ്ജ് ചെയ്ത് ആഴംകൂട്ടി ആ മണ്ണെടുത്ത് വിഴിഞ്ഞത്തിന് തെക്കുവശം കരയിൽ നിക്ഷേപിച്ച് കടൽതീരം നികത്തിയെടുത്ത് ആ സ്ഥലം അദാനിയ്ക്ക് ഉപയോഗിക്കാമെന്നതാണ്. അങ്ങനെ നടത്തുന്ന ഡ്രജ്ജിങ്ങിന്റെ മൂന്നിലൊന്ന് ഭാഗം മാത്രമേ ഇതുവരെ പൂർത്തിയായിട്ടുള്ളൂവെന്ന് വിവരാവകാശ നിയമപ്രകാരം കമ്പനി തന്നെ നൽകിയ മറുപടിയിൽ നിന്ന് വ്യക്തമാണ്. ഇത്രയും ചെറിയൊരു ഭാഗം കടൽ കുഴിച്ചപ്പോൾ തന്നെ അതിന്റെ അനന്തരഫലമെന്നോണം വിഴിഞ്ഞത്തിന് വടക്ക് ഭാഗങ്ങളിലുള്ള തീരങ്ങൾ നഷ്ടമാകുകയും, വീടും തൊഴിൽസ്ഥലങ്ങളും കടലെടുക്കുകയും ചെയ്തിട്ടുണ്ട്.
വിഴിഞ്ഞം സമരസമിതിയുമായി ഉണ്ടാക്കിയ ഒത്തുതീർപ്പ് വ്യവസ്ഥകളിൽ പ്രധാനമായതായിരുന്നു തുറമുഖ നിർമ്മാണത്തിന്റെ ഫലമായുണ്ടാകുന്ന ആഘാതത്തെക്കുറിച്ച് പഠിക്കാൻ ഒരു സമിതിയെ നിയോഗിക്കുമെന്നും, ആ സമിതിയുടെ പഠനറിപ്പോർട്ട് അതിവേഗം ലഭ്യമാക്കും എന്നത്. വിഴിഞ്ഞം തുറമുഖനിർമാണം മൂലം തീരശോഷണം സംഭവിക്കുന്നുണ്ടോ, ഉണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള മാർഗങ്ങൾ തുടങ്ങിയ കാര്യങ്ങൾ നിർദ്ദേശിക്കാനായി എം. ഡി. കുലാഡെയുടെ നേതൃത്വത്തിൽ നിയോഗിച്ച പഠനസമിതിയുടെ റിപ്പോർട്ട് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. എന്നാൽ സമര സമിതി പ്രമുഖ സമുദ്രശാസ്ത്രഞ്ജൻ ഡോക്ടർ കെ.വി തോമസ് അദ്ധ്യക്ഷനായ ഒരു ജനകീയ പഠന സമിതിയെ വിഷയം ഗൗരവമായി പഠിക്കാൻ നിയോഗിക്കുകയുണ്ടായി. ജനകീയപഠന സമിതി അടുത്തിടെ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. തെറ്റായ വിവരങ്ങൾ നൽകിയാണ് തുറമുഖ കമ്പിനി തുറമുഖനിർമ്മാണത്തിന് അനുമതി വാങ്ങിയതെന്ന് പറയുന്ന റിപ്പോർട്ട്, സമരകാലത്ത് മത്സ്യത്തൊഴിലാളികൾ ഉയർത്തിയ ആശങ്കകൾ പൂർണ്ണമായും ശരിയായിരുന്നെന്നും, വിഴിഞ്ഞം അദാനിപോർട്ട് സാമ്പത്തികമായി ലാഭകരമാകില്ലെന്നും, തുറമുഖം മൂലമുണ്ടാകാൻ പോകുന്ന നഷ്ടം വളരെവലുതാണെന്നും ചൂണ്ടികാട്ടുന്നുണ്ട്.
Devadas Clappana
Pinaryine kurichano udheshiche😂😂
കാശ് മുടക്കിയ അദാനിക്ക് ഇതിൽ ക്രെഡിറ്റ് എടുക്കുവാൻ എന്തെങ്കിലും ബാക്കി ഉണ്ടാവുമോ ??😂😂
തുറമുഖം പണിതാൽ കടൽ തീരംമുങ്ങും എന്ന് പറഞ്ഞു തുറമുഖം വേണ്ടാ എന്നു പറഞത് ആരാ?താങ്കളാണല്ലേ..
ARDPP
ഇല്ല, ഈ പദ്ധതിയിൽ ഞങ്ങൾക്ക് പങ്കില്ല എന്നു പറയുന്ന രാഷ്ട്രീയക്കാരെ കാണാൻ അധികകാലം കാത്ത് നിൽക്കേണ്ടി വരില്ല.
ആരുടെ കുഞ്ഞായാലും ഇത് മത്സ്യത്തൊഴിലാളികളുടെ അന്തകൻ
---------------------------------------------------------------
വിഴിഞ്ഞം അദാനി തുറമുഖം.
========================
കേരളത്തിന്റെ തീരക്കടൽ, ലോകത്തിലെ തന്നെ പ്രധാനപ്പെട്ട മത്സ്യ പ്രജനന കേന്ദ്രവും ആവാസ വ്യവസ്ഥ ഉൾക്കൊള്ളുന്നതുമായ പ്രദേശമാണ്. അവിടങ്ങളിലുള്ള പ്രകൃതിദത്ത പാരുകളും, പാറകളും, കുഴികളുമൊക്കെ മത്സ്യത്തിന്റെ പ്രജനന-ആവാസ കേന്ദ്രങ്ങളാണ്. ഇവിടെ കടലിൽ നടത്തുന്ന ഏതൊരു ചെറിയ ഇടപെടലും, കടലിലും തീരത്തും നടത്തുന്ന നിർമ്മാണപ്രവർത്തനങ്ങളും കടലിന്റെ അടിത്തട്ടിനെ ഇളക്കിമറിക്കുകയും, പ്രകൃതിദത്തമായ പാരുകളേയും കടൽ പരിസ്ഥിതിയേയും നശിപ്പിക്കുകയും ചെയ്യും. ഇത് മത്സ്യസമ്പത്തിന്റെ പ്രജനന-ആവാസ വ്യവസ്ഥയെ തകർക്കുകയും അന്തിമമായി മത്സ്യസമ്പത്തിന്റെ ശോഷണത്തിന് കാരണമാകുകയും ചെയ്യും. കേരളത്തിലെ മത്സ്യത്തൊഴിലാളികളെ മാത്രമല്ല, പൊതുസമൂഹത്തിന്റെ ഭക്ഷ്യസുരക്ഷയേയും ഇത് സാരമായി ബാധിക്കും.
കേരള വികസന റിപ്പോർട്ട് 2021(കേരള സംസ്ഥാന പ്ലാനിങ് ബോർഡ്) പ്രകാരം സംസ്ഥാനത്തെ മത്സ്യ ഉപഭോഗം പ്രതിവർഷം ഏകദേശം 9.12 ലക്ഷം ടൺ, അതായത് പ്രതിദിനം ഏകദേശം 2000-2500 ടൺ ആണെന്ന് കണക്കപ്പെടുന്നു. ഇതിന്റെ ഏകദേശം 60 ശതമാനം മാത്രമാണ് നമ്മൾ ഉത്പാദിപ്പിക്കുന്നത്. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സി. എം. എഫ്. ആർ. ഐ) നടത്തിയ പഠനമനുസരിച്ച് കേരളത്തിലെ മത്സ്യഉപഭോഗം ഇനിയും വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. അപ്പോൾ മത്സ്യസമ്പത്തിന്റെ ശോഷണത്തിന് ഇടവരുത്തുന്ന കാര്യങ്ങളാകരുത് ചെയ്യേണ്ടത്.മറിച്ച് മത്സ്യസമ്പത്തിന്റെ പോഷണത്തിന് അനുകൂലമായതും, മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സുസ്ഥിരമായ സാമ്പത്തിക-ഭൗതിക-സാമൂഹിക വികസനം ലക്ഷ്യമാക്കി കൊണ്ടുള്ള പദ്ധതികളായിരിക്കണം ആവിഷ്കരിക്കേണ്ടതും നടപ്പിലാക്കേണ്ടതും. എന്നാൽ വികസനം എന്നപേരിൽ സർക്കാരുകൾ നടപ്പിലാക്കുന്ന പദ്ധതികളെല്ലാം തന്നെ മത്സ്യത്തൊഴിലാളികളുടെ ദൈനംദിന ജീവിതത്തെ ഏറെ പ്രതികൂലമായി ബാധിക്കുന്നവയാണ്.
ഒരു ലോകകോർപ്പറേറ്റ് മുതലാളിയായ അദാനിക്ക് മാത്രം ലാഭം ഉണ്ടാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ നിർമ്മിക്കുന്ന അദാനിയുടെ വിഴിഞ്ഞം തുറമുഖത്തിന്റെ പണികൾ നടക്കുന്നതിന്റെ ഫലമായി സ്വന്തം കിടപ്പാടവും, തൊഴിലിടങ്ങളും കണ്മുന്നിൽ നിന്നും അതിവേഗം മാഞ്ഞുപോകുന്നതുകണ്ട് അതിജീവന സമരരംഗത്ത് ഇറങ്ങിയവരാണ് വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ. തുറമുഖനിർമ്മാണത്തിലെ ഒരു ഘടകം, കടൽ ഡ്രജ്ജ് ചെയ്ത് ആഴംകൂട്ടി ആ മണ്ണെടുത്ത് വിഴിഞ്ഞത്തിന് തെക്കുവശം കരയിൽ നിക്ഷേപിച്ച് കടൽതീരം നികത്തിയെടുത്ത് ആ സ്ഥലം അദാനിയ്ക്ക് ഉപയോഗിക്കാമെന്നതാണ്. അങ്ങനെ നടത്തുന്ന ഡ്രജ്ജിങ്ങിന്റെ മൂന്നിലൊന്ന് ഭാഗം മാത്രമേ ഇതുവരെ പൂർത്തിയായിട്ടുള്ളൂവെന്ന് വിവരാവകാശ നിയമപ്രകാരം കമ്പനി തന്നെ നൽകിയ മറുപടിയിൽ നിന്ന് വ്യക്തമാണ്. ഇത്രയും ചെറിയൊരു ഭാഗം കടൽ കുഴിച്ചപ്പോൾ തന്നെ അതിന്റെ അനന്തരഫലമെന്നോണം വിഴിഞ്ഞത്തിന് വടക്ക് ഭാഗങ്ങളിലുള്ള തീരങ്ങൾ നഷ്ടമാകുകയും, വീടും തൊഴിൽസ്ഥലങ്ങളും കടലെടുക്കുകയും ചെയ്തിട്ടുണ്ട്.
വിഴിഞ്ഞം സമരസമിതിയുമായി ഉണ്ടാക്കിയ ഒത്തുതീർപ്പ് വ്യവസ്ഥകളിൽ പ്രധാനമായതായിരുന്നു തുറമുഖ നിർമ്മാണത്തിന്റെ ഫലമായുണ്ടാകുന്ന ആഘാതത്തെക്കുറിച്ച് പഠിക്കാൻ ഒരു സമിതിയെ നിയോഗിക്കുമെന്നും, ആ സമിതിയുടെ പഠനറിപ്പോർട്ട് അതിവേഗം ലഭ്യമാക്കും എന്നത്. വിഴിഞ്ഞം തുറമുഖനിർമാണം മൂലം തീരശോഷണം സംഭവിക്കുന്നുണ്ടോ, ഉണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള മാർഗങ്ങൾ തുടങ്ങിയ കാര്യങ്ങൾ നിർദ്ദേശിക്കാനായി എം. ഡി. കുലാഡെയുടെ നേതൃത്വത്തിൽ നിയോഗിച്ച പഠനസമിതിയുടെ റിപ്പോർട്ട് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. എന്നാൽ സമര സമിതി പ്രമുഖ സമുദ്രശാസ്ത്രഞ്ജൻ ഡോക്ടർ കെ.വി തോമസ് അദ്ധ്യക്ഷനായ ഒരു ജനകീയ പഠന സമിതിയെ വിഷയം ഗൗരവമായി പഠിക്കാൻ നിയോഗിക്കുകയുണ്ടായി. ജനകീയപഠന സമിതി അടുത്തിടെ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. തെറ്റായ വിവരങ്ങൾ നൽകിയാണ് തുറമുഖ കമ്പിനി തുറമുഖനിർമ്മാണത്തിന് അനുമതി വാങ്ങിയതെന്ന് പറയുന്ന റിപ്പോർട്ട്, സമരകാലത്ത് മത്സ്യത്തൊഴിലാളികൾ ഉയർത്തിയ ആശങ്കകൾ പൂർണ്ണമായും ശരിയായിരുന്നെന്നും, വിഴിഞ്ഞം അദാനിപോർട്ട് സാമ്പത്തികമായി ലാഭകരമാകില്ലെന്നും, തുറമുഖം മൂലമുണ്ടാകാൻ പോകുന്ന നഷ്ടം വളരെവലുതാണെന്നും ചൂണ്ടികാട്ടുന്നുണ്ട്.
Devadas Clappana
പദ്ധതിക്ക് എതിരെ സമരം ചെയ്തത് മറന്നിട്ടില്ല 😂
തീർച്ചയായും 🎉
അഴിമതിഎന്നുപറഞ്ഞതും സേട്ടനല്ലേ 🥰😂😂😂
സത്യം പറയാലോ എല്ലാവരുടെയും വിജയം അനു... പിണറായി, ഉമ്മൻ ചാണ്ടി, മോദി...
ഇത് നിങ്ങൾ ജനങ്ങളെ പറഞ്ഞു മണൻസ്സിൽ akkanam
വിഴിഞ്ഞത്തിൻ്റെ ശില്പി കൾ ഉമ്മൻ ചാണ്ടിയും എം. വി. രാഘവനും '
വിഴിഞ്ഞ० പദ്ധതി തകർക്കാൻ എല്ലാവിധ കുൽസിത ശ്രമവും നടത്തിയിട്ട് പദ്ധതി യാഥാർത്ഥ്യമായുമ്പോൾ അതിന്റെഎല്ലാക്റെഡിറ്റു० ഞങ്ങൾക്കാണെന്ന് പറയാൻ ഉളുപ്പ് എന്ന വികാരം തൊട്ട് തെറിച്ചിട്ടില്ലേ സതീശാ
ഞങ്ങൾ ജനങ്ങൾക്ക് അറിയാം അടുത്ത ഇലക്ഷന് തരാം പിണറായി സാറേ 🤣🤣🤣🤣. ഉമ്മൻ ചാണ്ടി sir ബിഗ് salut ♥️♥️👍
ഇത് കൊണ്ട് വന്നത് പിണറായി വിജയൻ ആണ് മരിച്ച ആളെ വെച്ച് പൊക്കി അടിക്കാതെ സതിശ കഷ്ട്ടം തന്നെ Ldf സർക്കാർക്ക് അഭിവാതിങ്ങൾ❤️❤️❤️❤️
കണ്ണൂർ വിമാനത്താവളം മേട്രോട്രെയിൻ
വിഴിഞ്ഞം തുറമുഖം
എല്ലാ ദിവസവും രാവിലെ ഓർക്കുക
നാടിനു ഗുണമില്ലാത്ത, 3 സ്ഥാപനങ്ങൾ
ഇല്ല, ഈ പദ്ധതിയിൽ ഞങ്ങൾക്ക് പങ്കില്ല എന്നു പറയുന്ന രാഷ്ട്രീയക്കാരെ കാണാൻ അധികകാലം കാത്ത് നിൽക്കേണ്ടി വരില്ല.
ആരുടെ കുഞ്ഞായാലും ഇത് മത്സ്യത്തൊഴിലാളികളുടെ അന്തകൻ
---------------------------------------------------------------
വിഴിഞ്ഞം അദാനി തുറമുഖം.
========================
കേരളത്തിന്റെ തീരക്കടൽ, ലോകത്തിലെ തന്നെ പ്രധാനപ്പെട്ട മത്സ്യ പ്രജനന കേന്ദ്രവും ആവാസ വ്യവസ്ഥ ഉൾക്കൊള്ളുന്നതുമായ പ്രദേശമാണ്. അവിടങ്ങളിലുള്ള പ്രകൃതിദത്ത പാരുകളും, പാറകളും, കുഴികളുമൊക്കെ മത്സ്യത്തിന്റെ പ്രജനന-ആവാസ കേന്ദ്രങ്ങളാണ്. ഇവിടെ കടലിൽ നടത്തുന്ന ഏതൊരു ചെറിയ ഇടപെടലും, കടലിലും തീരത്തും നടത്തുന്ന നിർമ്മാണപ്രവർത്തനങ്ങളും കടലിന്റെ അടിത്തട്ടിനെ ഇളക്കിമറിക്കുകയും, പ്രകൃതിദത്തമായ പാരുകളേയും കടൽ പരിസ്ഥിതിയേയും നശിപ്പിക്കുകയും ചെയ്യും. ഇത് മത്സ്യസമ്പത്തിന്റെ പ്രജനന-ആവാസ വ്യവസ്ഥയെ തകർക്കുകയും അന്തിമമായി മത്സ്യസമ്പത്തിന്റെ ശോഷണത്തിന് കാരണമാകുകയും ചെയ്യും. കേരളത്തിലെ മത്സ്യത്തൊഴിലാളികളെ മാത്രമല്ല, പൊതുസമൂഹത്തിന്റെ ഭക്ഷ്യസുരക്ഷയേയും ഇത് സാരമായി ബാധിക്കും.
കേരള വികസന റിപ്പോർട്ട് 2021(കേരള സംസ്ഥാന പ്ലാനിങ് ബോർഡ്) പ്രകാരം സംസ്ഥാനത്തെ മത്സ്യ ഉപഭോഗം പ്രതിവർഷം ഏകദേശം 9.12 ലക്ഷം ടൺ, അതായത് പ്രതിദിനം ഏകദേശം 2000-2500 ടൺ ആണെന്ന് കണക്കപ്പെടുന്നു. ഇതിന്റെ ഏകദേശം 60 ശതമാനം മാത്രമാണ് നമ്മൾ ഉത്പാദിപ്പിക്കുന്നത്. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സി. എം. എഫ്. ആർ. ഐ) നടത്തിയ പഠനമനുസരിച്ച് കേരളത്തിലെ മത്സ്യഉപഭോഗം ഇനിയും വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. അപ്പോൾ മത്സ്യസമ്പത്തിന്റെ ശോഷണത്തിന് ഇടവരുത്തുന്ന കാര്യങ്ങളാകരുത് ചെയ്യേണ്ടത്.മറിച്ച് മത്സ്യസമ്പത്തിന്റെ പോഷണത്തിന് അനുകൂലമായതും, മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സുസ്ഥിരമായ സാമ്പത്തിക-ഭൗതിക-സാമൂഹിക വികസനം ലക്ഷ്യമാക്കി കൊണ്ടുള്ള പദ്ധതികളായിരിക്കണം ആവിഷ്കരിക്കേണ്ടതും നടപ്പിലാക്കേണ്ടതും. എന്നാൽ വികസനം എന്നപേരിൽ സർക്കാരുകൾ നടപ്പിലാക്കുന്ന പദ്ധതികളെല്ലാം തന്നെ മത്സ്യത്തൊഴിലാളികളുടെ ദൈനംദിന ജീവിതത്തെ ഏറെ പ്രതികൂലമായി ബാധിക്കുന്നവയാണ്.
ഒരു ലോകകോർപ്പറേറ്റ് മുതലാളിയായ അദാനിക്ക് മാത്രം ലാഭം ഉണ്ടാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ നിർമ്മിക്കുന്ന അദാനിയുടെ വിഴിഞ്ഞം തുറമുഖത്തിന്റെ പണികൾ നടക്കുന്നതിന്റെ ഫലമായി സ്വന്തം കിടപ്പാടവും, തൊഴിലിടങ്ങളും കണ്മുന്നിൽ നിന്നും അതിവേഗം മാഞ്ഞുപോകുന്നതുകണ്ട് അതിജീവന സമരരംഗത്ത് ഇറങ്ങിയവരാണ് വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ. തുറമുഖനിർമ്മാണത്തിലെ ഒരു ഘടകം, കടൽ ഡ്രജ്ജ് ചെയ്ത് ആഴംകൂട്ടി ആ മണ്ണെടുത്ത് വിഴിഞ്ഞത്തിന് തെക്കുവശം കരയിൽ നിക്ഷേപിച്ച് കടൽതീരം നികത്തിയെടുത്ത് ആ സ്ഥലം അദാനിയ്ക്ക് ഉപയോഗിക്കാമെന്നതാണ്. അങ്ങനെ നടത്തുന്ന ഡ്രജ്ജിങ്ങിന്റെ മൂന്നിലൊന്ന് ഭാഗം മാത്രമേ ഇതുവരെ പൂർത്തിയായിട്ടുള്ളൂവെന്ന് വിവരാവകാശ നിയമപ്രകാരം കമ്പനി തന്നെ നൽകിയ മറുപടിയിൽ നിന്ന് വ്യക്തമാണ്. ഇത്രയും ചെറിയൊരു ഭാഗം കടൽ കുഴിച്ചപ്പോൾ തന്നെ അതിന്റെ അനന്തരഫലമെന്നോണം വിഴിഞ്ഞത്തിന് വടക്ക് ഭാഗങ്ങളിലുള്ള തീരങ്ങൾ നഷ്ടമാകുകയും, വീടും തൊഴിൽസ്ഥലങ്ങളും കടലെടുക്കുകയും ചെയ്തിട്ടുണ്ട്.
വിഴിഞ്ഞം സമരസമിതിയുമായി ഉണ്ടാക്കിയ ഒത്തുതീർപ്പ് വ്യവസ്ഥകളിൽ പ്രധാനമായതായിരുന്നു തുറമുഖ നിർമ്മാണത്തിന്റെ ഫലമായുണ്ടാകുന്ന ആഘാതത്തെക്കുറിച്ച് പഠിക്കാൻ ഒരു സമിതിയെ നിയോഗിക്കുമെന്നും, ആ സമിതിയുടെ പഠനറിപ്പോർട്ട് അതിവേഗം ലഭ്യമാക്കും എന്നത്. വിഴിഞ്ഞം തുറമുഖനിർമാണം മൂലം തീരശോഷണം സംഭവിക്കുന്നുണ്ടോ, ഉണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള മാർഗങ്ങൾ തുടങ്ങിയ കാര്യങ്ങൾ നിർദ്ദേശിക്കാനായി എം. ഡി. കുലാഡെയുടെ നേതൃത്വത്തിൽ നിയോഗിച്ച പഠനസമിതിയുടെ റിപ്പോർട്ട് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. എന്നാൽ സമര സമിതി പ്രമുഖ സമുദ്രശാസ്ത്രഞ്ജൻ ഡോക്ടർ കെ.വി തോമസ് അദ്ധ്യക്ഷനായ ഒരു ജനകീയ പഠന സമിതിയെ വിഷയം ഗൗരവമായി പഠിക്കാൻ നിയോഗിക്കുകയുണ്ടായി. ജനകീയപഠന സമിതി അടുത്തിടെ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. തെറ്റായ വിവരങ്ങൾ നൽകിയാണ് തുറമുഖ കമ്പിനി തുറമുഖനിർമ്മാണത്തിന് അനുമതി വാങ്ങിയതെന്ന് പറയുന്ന റിപ്പോർട്ട്, സമരകാലത്ത് മത്സ്യത്തൊഴിലാളികൾ ഉയർത്തിയ ആശങ്കകൾ പൂർണ്ണമായും ശരിയായിരുന്നെന്നും, വിഴിഞ്ഞം അദാനിപോർട്ട് സാമ്പത്തികമായി ലാഭകരമാകില്ലെന്നും, തുറമുഖം മൂലമുണ്ടാകാൻ പോകുന്ന നഷ്ടം വളരെവലുതാണെന്നും ചൂണ്ടികാട്ടുന്നുണ്ട്.
Devadas Clappana
ഉമ്മൻചാണ്ടിയുടെ നിശ്ചയദാർഢ്യം 👌
സങ്കടം ഉണ്ടാവും സതീശാ 😅😅😅😅.
നെഹ്റുവിൻറെ എന്ന് പറയാത്തത് ഭാഗ്യം😂 മോദി ഉള്ളതുകൊണ്ട് നടന്നു
💯👍💯
പപ്പു ഇതെങ്ങനെ സഹിക്കും.... അദാനിയെയും മോദിയെയും ചീത്തവിളിച്ചു നടക്കുമ്പോഴാ ഇങ്ങനെ 😂😂
Yes 100%
100% correct👍👍
ഇല്ല, ഈ പദ്ധതിയിൽ ഞങ്ങൾക്ക് പങ്കില്ല എന്നു പറയുന്ന രാഷ്ട്രീയക്കാരെ കാണാൻ അധികകാലം കാത്ത് നിൽക്കേണ്ടി വരില്ല.
ആരുടെ കുഞ്ഞായാലും ഇത് മത്സ്യത്തൊഴിലാളികളുടെ അന്തകൻ
---------------------------------------------------------------
വിഴിഞ്ഞം അദാനി തുറമുഖം.
========================
കേരളത്തിന്റെ തീരക്കടൽ, ലോകത്തിലെ തന്നെ പ്രധാനപ്പെട്ട മത്സ്യ പ്രജനന കേന്ദ്രവും ആവാസ വ്യവസ്ഥ ഉൾക്കൊള്ളുന്നതുമായ പ്രദേശമാണ്. അവിടങ്ങളിലുള്ള പ്രകൃതിദത്ത പാരുകളും, പാറകളും, കുഴികളുമൊക്കെ മത്സ്യത്തിന്റെ പ്രജനന-ആവാസ കേന്ദ്രങ്ങളാണ്. ഇവിടെ കടലിൽ നടത്തുന്ന ഏതൊരു ചെറിയ ഇടപെടലും, കടലിലും തീരത്തും നടത്തുന്ന നിർമ്മാണപ്രവർത്തനങ്ങളും കടലിന്റെ അടിത്തട്ടിനെ ഇളക്കിമറിക്കുകയും, പ്രകൃതിദത്തമായ പാരുകളേയും കടൽ പരിസ്ഥിതിയേയും നശിപ്പിക്കുകയും ചെയ്യും. ഇത് മത്സ്യസമ്പത്തിന്റെ പ്രജനന-ആവാസ വ്യവസ്ഥയെ തകർക്കുകയും അന്തിമമായി മത്സ്യസമ്പത്തിന്റെ ശോഷണത്തിന് കാരണമാകുകയും ചെയ്യും. കേരളത്തിലെ മത്സ്യത്തൊഴിലാളികളെ മാത്രമല്ല, പൊതുസമൂഹത്തിന്റെ ഭക്ഷ്യസുരക്ഷയേയും ഇത് സാരമായി ബാധിക്കും.
കേരള വികസന റിപ്പോർട്ട് 2021(കേരള സംസ്ഥാന പ്ലാനിങ് ബോർഡ്) പ്രകാരം സംസ്ഥാനത്തെ മത്സ്യ ഉപഭോഗം പ്രതിവർഷം ഏകദേശം 9.12 ലക്ഷം ടൺ, അതായത് പ്രതിദിനം ഏകദേശം 2000-2500 ടൺ ആണെന്ന് കണക്കപ്പെടുന്നു. ഇതിന്റെ ഏകദേശം 60 ശതമാനം മാത്രമാണ് നമ്മൾ ഉത്പാദിപ്പിക്കുന്നത്. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സി. എം. എഫ്. ആർ. ഐ) നടത്തിയ പഠനമനുസരിച്ച് കേരളത്തിലെ മത്സ്യഉപഭോഗം ഇനിയും വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. അപ്പോൾ മത്സ്യസമ്പത്തിന്റെ ശോഷണത്തിന് ഇടവരുത്തുന്ന കാര്യങ്ങളാകരുത് ചെയ്യേണ്ടത്.മറിച്ച് മത്സ്യസമ്പത്തിന്റെ പോഷണത്തിന് അനുകൂലമായതും, മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സുസ്ഥിരമായ സാമ്പത്തിക-ഭൗതിക-സാമൂഹിക വികസനം ലക്ഷ്യമാക്കി കൊണ്ടുള്ള പദ്ധതികളായിരിക്കണം ആവിഷ്കരിക്കേണ്ടതും നടപ്പിലാക്കേണ്ടതും. എന്നാൽ വികസനം എന്നപേരിൽ സർക്കാരുകൾ നടപ്പിലാക്കുന്ന പദ്ധതികളെല്ലാം തന്നെ മത്സ്യത്തൊഴിലാളികളുടെ ദൈനംദിന ജീവിതത്തെ ഏറെ പ്രതികൂലമായി ബാധിക്കുന്നവയാണ്.
ഒരു ലോകകോർപ്പറേറ്റ് മുതലാളിയായ അദാനിക്ക് മാത്രം ലാഭം ഉണ്ടാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ നിർമ്മിക്കുന്ന അദാനിയുടെ വിഴിഞ്ഞം തുറമുഖത്തിന്റെ പണികൾ നടക്കുന്നതിന്റെ ഫലമായി സ്വന്തം കിടപ്പാടവും, തൊഴിലിടങ്ങളും കണ്മുന്നിൽ നിന്നും അതിവേഗം മാഞ്ഞുപോകുന്നതുകണ്ട് അതിജീവന സമരരംഗത്ത് ഇറങ്ങിയവരാണ് വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ. തുറമുഖനിർമ്മാണത്തിലെ ഒരു ഘടകം, കടൽ ഡ്രജ്ജ് ചെയ്ത് ആഴംകൂട്ടി ആ മണ്ണെടുത്ത് വിഴിഞ്ഞത്തിന് തെക്കുവശം കരയിൽ നിക്ഷേപിച്ച് കടൽതീരം നികത്തിയെടുത്ത് ആ സ്ഥലം അദാനിയ്ക്ക് ഉപയോഗിക്കാമെന്നതാണ്. അങ്ങനെ നടത്തുന്ന ഡ്രജ്ജിങ്ങിന്റെ മൂന്നിലൊന്ന് ഭാഗം മാത്രമേ ഇതുവരെ പൂർത്തിയായിട്ടുള്ളൂവെന്ന് വിവരാവകാശ നിയമപ്രകാരം കമ്പനി തന്നെ നൽകിയ മറുപടിയിൽ നിന്ന് വ്യക്തമാണ്. ഇത്രയും ചെറിയൊരു ഭാഗം കടൽ കുഴിച്ചപ്പോൾ തന്നെ അതിന്റെ അനന്തരഫലമെന്നോണം വിഴിഞ്ഞത്തിന് വടക്ക് ഭാഗങ്ങളിലുള്ള തീരങ്ങൾ നഷ്ടമാകുകയും, വീടും തൊഴിൽസ്ഥലങ്ങളും കടലെടുക്കുകയും ചെയ്തിട്ടുണ്ട്.
വിഴിഞ്ഞം സമരസമിതിയുമായി ഉണ്ടാക്കിയ ഒത്തുതീർപ്പ് വ്യവസ്ഥകളിൽ പ്രധാനമായതായിരുന്നു തുറമുഖ നിർമ്മാണത്തിന്റെ ഫലമായുണ്ടാകുന്ന ആഘാതത്തെക്കുറിച്ച് പഠിക്കാൻ ഒരു സമിതിയെ നിയോഗിക്കുമെന്നും, ആ സമിതിയുടെ പഠനറിപ്പോർട്ട് അതിവേഗം ലഭ്യമാക്കും എന്നത്. വിഴിഞ്ഞം തുറമുഖനിർമാണം മൂലം തീരശോഷണം സംഭവിക്കുന്നുണ്ടോ, ഉണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള മാർഗങ്ങൾ തുടങ്ങിയ കാര്യങ്ങൾ നിർദ്ദേശിക്കാനായി എം. ഡി. കുലാഡെയുടെ നേതൃത്വത്തിൽ നിയോഗിച്ച പഠനസമിതിയുടെ റിപ്പോർട്ട് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. എന്നാൽ സമര സമിതി പ്രമുഖ സമുദ്രശാസ്ത്രഞ്ജൻ ഡോക്ടർ കെ.വി തോമസ് അദ്ധ്യക്ഷനായ ഒരു ജനകീയ പഠന സമിതിയെ വിഷയം ഗൗരവമായി പഠിക്കാൻ നിയോഗിക്കുകയുണ്ടായി. ജനകീയപഠന സമിതി അടുത്തിടെ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. തെറ്റായ വിവരങ്ങൾ നൽകിയാണ് തുറമുഖ കമ്പിനി തുറമുഖനിർമ്മാണത്തിന് അനുമതി വാങ്ങിയതെന്ന് പറയുന്ന റിപ്പോർട്ട്, സമരകാലത്ത് മത്സ്യത്തൊഴിലാളികൾ ഉയർത്തിയ ആശങ്കകൾ പൂർണ്ണമായും ശരിയായിരുന്നെന്നും, വിഴിഞ്ഞം അദാനിപോർട്ട് സാമ്പത്തികമായി ലാഭകരമാകില്ലെന്നും, തുറമുഖം മൂലമുണ്ടാകാൻ പോകുന്ന നഷ്ടം വളരെവലുതാണെന്നും ചൂണ്ടികാട്ടുന്നുണ്ട്.
Devadas Clappana
അഴിമതി ആരോപണം ഉന്നയിക്കാൻ പാടില്ലേ? അഴിമതി നടന്നിട്ടില്ലേ?
.അല്ലെങ്കിൽ തന്നെ പിണറായി സർക്കാർ എന്ത് കോപാെ ഇവിടെ ഒണ്ടാകിയുട്ടുള്ളത്
അത് സരിതയോട് ചോദീക്ക് സങ്കീ😅😅
ആ സരിതേച്ചി പറഞ്ഞത് ആരും മറന്നില്ല
മുതലാളി.... അദാനി ക്....ഒന്ന് വന്നു സെൽഫി എടുക്കാൻ കൊടുക്കുമോ... 😬...
ഇല്ല, ഈ പദ്ധതിയിൽ ഞങ്ങൾക്ക് പങ്കില്ല എന്നു പറയുന്ന രാഷ്ട്രീയക്കാരെ കാണാൻ അധികകാലം കാത്ത് നിൽക്കേണ്ടി വരില്ല.
ആരുടെ കുഞ്ഞായാലും ഇത് മത്സ്യത്തൊഴിലാളികളുടെ അന്തകൻ
---------------------------------------------------------------
വിഴിഞ്ഞം അദാനി തുറമുഖം.
========================
കേരളത്തിന്റെ തീരക്കടൽ, ലോകത്തിലെ തന്നെ പ്രധാനപ്പെട്ട മത്സ്യ പ്രജനന കേന്ദ്രവും ആവാസ വ്യവസ്ഥ ഉൾക്കൊള്ളുന്നതുമായ പ്രദേശമാണ്. അവിടങ്ങളിലുള്ള പ്രകൃതിദത്ത പാരുകളും, പാറകളും, കുഴികളുമൊക്കെ മത്സ്യത്തിന്റെ പ്രജനന-ആവാസ കേന്ദ്രങ്ങളാണ്. ഇവിടെ കടലിൽ നടത്തുന്ന ഏതൊരു ചെറിയ ഇടപെടലും, കടലിലും തീരത്തും നടത്തുന്ന നിർമ്മാണപ്രവർത്തനങ്ങളും കടലിന്റെ അടിത്തട്ടിനെ ഇളക്കിമറിക്കുകയും, പ്രകൃതിദത്തമായ പാരുകളേയും കടൽ പരിസ്ഥിതിയേയും നശിപ്പിക്കുകയും ചെയ്യും. ഇത് മത്സ്യസമ്പത്തിന്റെ പ്രജനന-ആവാസ വ്യവസ്ഥയെ തകർക്കുകയും അന്തിമമായി മത്സ്യസമ്പത്തിന്റെ ശോഷണത്തിന് കാരണമാകുകയും ചെയ്യും. കേരളത്തിലെ മത്സ്യത്തൊഴിലാളികളെ മാത്രമല്ല, പൊതുസമൂഹത്തിന്റെ ഭക്ഷ്യസുരക്ഷയേയും ഇത് സാരമായി ബാധിക്കും.
കേരള വികസന റിപ്പോർട്ട് 2021(കേരള സംസ്ഥാന പ്ലാനിങ് ബോർഡ്) പ്രകാരം സംസ്ഥാനത്തെ മത്സ്യ ഉപഭോഗം പ്രതിവർഷം ഏകദേശം 9.12 ലക്ഷം ടൺ, അതായത് പ്രതിദിനം ഏകദേശം 2000-2500 ടൺ ആണെന്ന് കണക്കപ്പെടുന്നു. ഇതിന്റെ ഏകദേശം 60 ശതമാനം മാത്രമാണ് നമ്മൾ ഉത്പാദിപ്പിക്കുന്നത്. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സി. എം. എഫ്. ആർ. ഐ) നടത്തിയ പഠനമനുസരിച്ച് കേരളത്തിലെ മത്സ്യഉപഭോഗം ഇനിയും വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. അപ്പോൾ മത്സ്യസമ്പത്തിന്റെ ശോഷണത്തിന് ഇടവരുത്തുന്ന കാര്യങ്ങളാകരുത് ചെയ്യേണ്ടത്.മറിച്ച് മത്സ്യസമ്പത്തിന്റെ പോഷണത്തിന് അനുകൂലമായതും, മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സുസ്ഥിരമായ സാമ്പത്തിക-ഭൗതിക-സാമൂഹിക വികസനം ലക്ഷ്യമാക്കി കൊണ്ടുള്ള പദ്ധതികളായിരിക്കണം ആവിഷ്കരിക്കേണ്ടതും നടപ്പിലാക്കേണ്ടതും. എന്നാൽ വികസനം എന്നപേരിൽ സർക്കാരുകൾ നടപ്പിലാക്കുന്ന പദ്ധതികളെല്ലാം തന്നെ മത്സ്യത്തൊഴിലാളികളുടെ ദൈനംദിന ജീവിതത്തെ ഏറെ പ്രതികൂലമായി ബാധിക്കുന്നവയാണ്.
ഒരു ലോകകോർപ്പറേറ്റ് മുതലാളിയായ അദാനിക്ക് മാത്രം ലാഭം ഉണ്ടാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ നിർമ്മിക്കുന്ന അദാനിയുടെ വിഴിഞ്ഞം തുറമുഖത്തിന്റെ പണികൾ നടക്കുന്നതിന്റെ ഫലമായി സ്വന്തം കിടപ്പാടവും, തൊഴിലിടങ്ങളും കണ്മുന്നിൽ നിന്നും അതിവേഗം മാഞ്ഞുപോകുന്നതുകണ്ട് അതിജീവന സമരരംഗത്ത് ഇറങ്ങിയവരാണ് വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ. തുറമുഖനിർമ്മാണത്തിലെ ഒരു ഘടകം, കടൽ ഡ്രജ്ജ് ചെയ്ത് ആഴംകൂട്ടി ആ മണ്ണെടുത്ത് വിഴിഞ്ഞത്തിന് തെക്കുവശം കരയിൽ നിക്ഷേപിച്ച് കടൽതീരം നികത്തിയെടുത്ത് ആ സ്ഥലം അദാനിയ്ക്ക് ഉപയോഗിക്കാമെന്നതാണ്. അങ്ങനെ നടത്തുന്ന ഡ്രജ്ജിങ്ങിന്റെ മൂന്നിലൊന്ന് ഭാഗം മാത്രമേ ഇതുവരെ പൂർത്തിയായിട്ടുള്ളൂവെന്ന് വിവരാവകാശ നിയമപ്രകാരം കമ്പനി തന്നെ നൽകിയ മറുപടിയിൽ നിന്ന് വ്യക്തമാണ്. ഇത്രയും ചെറിയൊരു ഭാഗം കടൽ കുഴിച്ചപ്പോൾ തന്നെ അതിന്റെ അനന്തരഫലമെന്നോണം വിഴിഞ്ഞത്തിന് വടക്ക് ഭാഗങ്ങളിലുള്ള തീരങ്ങൾ നഷ്ടമാകുകയും, വീടും തൊഴിൽസ്ഥലങ്ങളും കടലെടുക്കുകയും ചെയ്തിട്ടുണ്ട്.
വിഴിഞ്ഞം സമരസമിതിയുമായി ഉണ്ടാക്കിയ ഒത്തുതീർപ്പ് വ്യവസ്ഥകളിൽ പ്രധാനമായതായിരുന്നു തുറമുഖ നിർമ്മാണത്തിന്റെ ഫലമായുണ്ടാകുന്ന ആഘാതത്തെക്കുറിച്ച് പഠിക്കാൻ ഒരു സമിതിയെ നിയോഗിക്കുമെന്നും, ആ സമിതിയുടെ പഠനറിപ്പോർട്ട് അതിവേഗം ലഭ്യമാക്കും എന്നത്. വിഴിഞ്ഞം തുറമുഖനിർമാണം മൂലം തീരശോഷണം സംഭവിക്കുന്നുണ്ടോ, ഉണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള മാർഗങ്ങൾ തുടങ്ങിയ കാര്യങ്ങൾ നിർദ്ദേശിക്കാനായി എം. ഡി. കുലാഡെയുടെ നേതൃത്വത്തിൽ നിയോഗിച്ച പഠനസമിതിയുടെ റിപ്പോർട്ട് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. എന്നാൽ സമര സമിതി പ്രമുഖ സമുദ്രശാസ്ത്രഞ്ജൻ ഡോക്ടർ കെ.വി തോമസ് അദ്ധ്യക്ഷനായ ഒരു ജനകീയ പഠന സമിതിയെ വിഷയം ഗൗരവമായി പഠിക്കാൻ നിയോഗിക്കുകയുണ്ടായി. ജനകീയപഠന സമിതി അടുത്തിടെ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. തെറ്റായ വിവരങ്ങൾ നൽകിയാണ് തുറമുഖ കമ്പിനി തുറമുഖനിർമ്മാണത്തിന് അനുമതി വാങ്ങിയതെന്ന് പറയുന്ന റിപ്പോർട്ട്, സമരകാലത്ത് മത്സ്യത്തൊഴിലാളികൾ ഉയർത്തിയ ആശങ്കകൾ പൂർണ്ണമായും ശരിയായിരുന്നെന്നും, വിഴിഞ്ഞം അദാനിപോർട്ട് സാമ്പത്തികമായി ലാഭകരമാകില്ലെന്നും, തുറമുഖം മൂലമുണ്ടാകാൻ പോകുന്ന നഷ്ടം വളരെവലുതാണെന്നും ചൂണ്ടികാട്ടുന്നുണ്ട്.
Devadas Clappana
🤣🤣🤣🤣
ഉണ്ട.
വികസന നായകൻ ഉമ്മൻചാണ്ടി 👍
Ee vapoliyan parayunnathonnum vishwasikkilla.iyalu vaa thurakkunnathu kallam parayana
@@vijikrishnakumar5335nee viswasikandedi commi mole😂
അദാനി കള്ളൻ ആണ് എന്നല്ലേ പപ്പു പറയുന്നത്
നിനക്കൊന്നും ഒന്നും ചെയ്യാൻ കഴിയില്ല
ഇല്ല, ഈ പദ്ധതിയിൽ ഞങ്ങൾക്ക് പങ്കില്ല എന്നു പറയുന്ന രാഷ്ട്രീയക്കാരെ കാണാൻ അധികകാലം കാത്ത് നിൽക്കേണ്ടി വരില്ല.
ആരുടെ കുഞ്ഞായാലും ഇത് മത്സ്യത്തൊഴിലാളികളുടെ അന്തകൻ
---------------------------------------------------------------
വിഴിഞ്ഞം അദാനി തുറമുഖം.
========================
കേരളത്തിന്റെ തീരക്കടൽ, ലോകത്തിലെ തന്നെ പ്രധാനപ്പെട്ട മത്സ്യ പ്രജനന കേന്ദ്രവും ആവാസ വ്യവസ്ഥ ഉൾക്കൊള്ളുന്നതുമായ പ്രദേശമാണ്. അവിടങ്ങളിലുള്ള പ്രകൃതിദത്ത പാരുകളും, പാറകളും, കുഴികളുമൊക്കെ മത്സ്യത്തിന്റെ പ്രജനന-ആവാസ കേന്ദ്രങ്ങളാണ്. ഇവിടെ കടലിൽ നടത്തുന്ന ഏതൊരു ചെറിയ ഇടപെടലും, കടലിലും തീരത്തും നടത്തുന്ന നിർമ്മാണപ്രവർത്തനങ്ങളും കടലിന്റെ അടിത്തട്ടിനെ ഇളക്കിമറിക്കുകയും, പ്രകൃതിദത്തമായ പാരുകളേയും കടൽ പരിസ്ഥിതിയേയും നശിപ്പിക്കുകയും ചെയ്യും. ഇത് മത്സ്യസമ്പത്തിന്റെ പ്രജനന-ആവാസ വ്യവസ്ഥയെ തകർക്കുകയും അന്തിമമായി മത്സ്യസമ്പത്തിന്റെ ശോഷണത്തിന് കാരണമാകുകയും ചെയ്യും. കേരളത്തിലെ മത്സ്യത്തൊഴിലാളികളെ മാത്രമല്ല, പൊതുസമൂഹത്തിന്റെ ഭക്ഷ്യസുരക്ഷയേയും ഇത് സാരമായി ബാധിക്കും.
കേരള വികസന റിപ്പോർട്ട് 2021(കേരള സംസ്ഥാന പ്ലാനിങ് ബോർഡ്) പ്രകാരം സംസ്ഥാനത്തെ മത്സ്യ ഉപഭോഗം പ്രതിവർഷം ഏകദേശം 9.12 ലക്ഷം ടൺ, അതായത് പ്രതിദിനം ഏകദേശം 2000-2500 ടൺ ആണെന്ന് കണക്കപ്പെടുന്നു. ഇതിന്റെ ഏകദേശം 60 ശതമാനം മാത്രമാണ് നമ്മൾ ഉത്പാദിപ്പിക്കുന്നത്. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സി. എം. എഫ്. ആർ. ഐ) നടത്തിയ പഠനമനുസരിച്ച് കേരളത്തിലെ മത്സ്യഉപഭോഗം ഇനിയും വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. അപ്പോൾ മത്സ്യസമ്പത്തിന്റെ ശോഷണത്തിന് ഇടവരുത്തുന്ന കാര്യങ്ങളാകരുത് ചെയ്യേണ്ടത്.മറിച്ച് മത്സ്യസമ്പത്തിന്റെ പോഷണത്തിന് അനുകൂലമായതും, മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സുസ്ഥിരമായ സാമ്പത്തിക-ഭൗതിക-സാമൂഹിക വികസനം ലക്ഷ്യമാക്കി കൊണ്ടുള്ള പദ്ധതികളായിരിക്കണം ആവിഷ്കരിക്കേണ്ടതും നടപ്പിലാക്കേണ്ടതും. എന്നാൽ വികസനം എന്നപേരിൽ സർക്കാരുകൾ നടപ്പിലാക്കുന്ന പദ്ധതികളെല്ലാം തന്നെ മത്സ്യത്തൊഴിലാളികളുടെ ദൈനംദിന ജീവിതത്തെ ഏറെ പ്രതികൂലമായി ബാധിക്കുന്നവയാണ്.
ഒരു ലോകകോർപ്പറേറ്റ് മുതലാളിയായ അദാനിക്ക് മാത്രം ലാഭം ഉണ്ടാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ നിർമ്മിക്കുന്ന അദാനിയുടെ വിഴിഞ്ഞം തുറമുഖത്തിന്റെ പണികൾ നടക്കുന്നതിന്റെ ഫലമായി സ്വന്തം കിടപ്പാടവും, തൊഴിലിടങ്ങളും കണ്മുന്നിൽ നിന്നും അതിവേഗം മാഞ്ഞുപോകുന്നതുകണ്ട് അതിജീവന സമരരംഗത്ത് ഇറങ്ങിയവരാണ് വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ. തുറമുഖനിർമ്മാണത്തിലെ ഒരു ഘടകം, കടൽ ഡ്രജ്ജ് ചെയ്ത് ആഴംകൂട്ടി ആ മണ്ണെടുത്ത് വിഴിഞ്ഞത്തിന് തെക്കുവശം കരയിൽ നിക്ഷേപിച്ച് കടൽതീരം നികത്തിയെടുത്ത് ആ സ്ഥലം അദാനിയ്ക്ക് ഉപയോഗിക്കാമെന്നതാണ്. അങ്ങനെ നടത്തുന്ന ഡ്രജ്ജിങ്ങിന്റെ മൂന്നിലൊന്ന് ഭാഗം മാത്രമേ ഇതുവരെ പൂർത്തിയായിട്ടുള്ളൂവെന്ന് വിവരാവകാശ നിയമപ്രകാരം കമ്പനി തന്നെ നൽകിയ മറുപടിയിൽ നിന്ന് വ്യക്തമാണ്. ഇത്രയും ചെറിയൊരു ഭാഗം കടൽ കുഴിച്ചപ്പോൾ തന്നെ അതിന്റെ അനന്തരഫലമെന്നോണം വിഴിഞ്ഞത്തിന് വടക്ക് ഭാഗങ്ങളിലുള്ള തീരങ്ങൾ നഷ്ടമാകുകയും, വീടും തൊഴിൽസ്ഥലങ്ങളും കടലെടുക്കുകയും ചെയ്തിട്ടുണ്ട്.
വിഴിഞ്ഞം സമരസമിതിയുമായി ഉണ്ടാക്കിയ ഒത്തുതീർപ്പ് വ്യവസ്ഥകളിൽ പ്രധാനമായതായിരുന്നു തുറമുഖ നിർമ്മാണത്തിന്റെ ഫലമായുണ്ടാകുന്ന ആഘാതത്തെക്കുറിച്ച് പഠിക്കാൻ ഒരു സമിതിയെ നിയോഗിക്കുമെന്നും, ആ സമിതിയുടെ പഠനറിപ്പോർട്ട് അതിവേഗം ലഭ്യമാക്കും എന്നത്. വിഴിഞ്ഞം തുറമുഖനിർമാണം മൂലം തീരശോഷണം സംഭവിക്കുന്നുണ്ടോ, ഉണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള മാർഗങ്ങൾ തുടങ്ങിയ കാര്യങ്ങൾ നിർദ്ദേശിക്കാനായി എം. ഡി. കുലാഡെയുടെ നേതൃത്വത്തിൽ നിയോഗിച്ച പഠനസമിതിയുടെ റിപ്പോർട്ട് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. എന്നാൽ സമര സമിതി പ്രമുഖ സമുദ്രശാസ്ത്രഞ്ജൻ ഡോക്ടർ കെ.വി തോമസ് അദ്ധ്യക്ഷനായ ഒരു ജനകീയ പഠന സമിതിയെ വിഷയം ഗൗരവമായി പഠിക്കാൻ നിയോഗിക്കുകയുണ്ടായി. ജനകീയപഠന സമിതി അടുത്തിടെ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. തെറ്റായ വിവരങ്ങൾ നൽകിയാണ് തുറമുഖ കമ്പിനി തുറമുഖനിർമ്മാണത്തിന് അനുമതി വാങ്ങിയതെന്ന് പറയുന്ന റിപ്പോർട്ട്, സമരകാലത്ത് മത്സ്യത്തൊഴിലാളികൾ ഉയർത്തിയ ആശങ്കകൾ പൂർണ്ണമായും ശരിയായിരുന്നെന്നും, വിഴിഞ്ഞം അദാനിപോർട്ട് സാമ്പത്തികമായി ലാഭകരമാകില്ലെന്നും, തുറമുഖം മൂലമുണ്ടാകാൻ പോകുന്ന നഷ്ടം വളരെവലുതാണെന്നും ചൂണ്ടികാട്ടുന്നുണ്ട്.
Devadas Clappana
JAIII CONGRESSS❤❤❤❤❤❤❤
ഉളുപ്പ് 😂
Ee pottan alle vizhinjathinu ethire ninnathu😮😮
ഇല്ല, ഈ പദ്ധതിയിൽ ഞങ്ങൾക്ക് പങ്കില്ല എന്നു പറയുന്ന രാഷ്ട്രീയക്കാരെ കാണാൻ അധികകാലം കാത്ത് നിൽക്കേണ്ടി വരില്ല.
ആരുടെ കുഞ്ഞായാലും ഇത് മത്സ്യത്തൊഴിലാളികളുടെ അന്തകൻ
---------------------------------------------------------------
വിഴിഞ്ഞം അദാനി തുറമുഖം.
========================
കേരളത്തിന്റെ തീരക്കടൽ, ലോകത്തിലെ തന്നെ പ്രധാനപ്പെട്ട മത്സ്യ പ്രജനന കേന്ദ്രവും ആവാസ വ്യവസ്ഥ ഉൾക്കൊള്ളുന്നതുമായ പ്രദേശമാണ്. അവിടങ്ങളിലുള്ള പ്രകൃതിദത്ത പാരുകളും, പാറകളും, കുഴികളുമൊക്കെ മത്സ്യത്തിന്റെ പ്രജനന-ആവാസ കേന്ദ്രങ്ങളാണ്. ഇവിടെ കടലിൽ നടത്തുന്ന ഏതൊരു ചെറിയ ഇടപെടലും, കടലിലും തീരത്തും നടത്തുന്ന നിർമ്മാണപ്രവർത്തനങ്ങളും കടലിന്റെ അടിത്തട്ടിനെ ഇളക്കിമറിക്കുകയും, പ്രകൃതിദത്തമായ പാരുകളേയും കടൽ പരിസ്ഥിതിയേയും നശിപ്പിക്കുകയും ചെയ്യും. ഇത് മത്സ്യസമ്പത്തിന്റെ പ്രജനന-ആവാസ വ്യവസ്ഥയെ തകർക്കുകയും അന്തിമമായി മത്സ്യസമ്പത്തിന്റെ ശോഷണത്തിന് കാരണമാകുകയും ചെയ്യും. കേരളത്തിലെ മത്സ്യത്തൊഴിലാളികളെ മാത്രമല്ല, പൊതുസമൂഹത്തിന്റെ ഭക്ഷ്യസുരക്ഷയേയും ഇത് സാരമായി ബാധിക്കും.
കേരള വികസന റിപ്പോർട്ട് 2021(കേരള സംസ്ഥാന പ്ലാനിങ് ബോർഡ്) പ്രകാരം സംസ്ഥാനത്തെ മത്സ്യ ഉപഭോഗം പ്രതിവർഷം ഏകദേശം 9.12 ലക്ഷം ടൺ, അതായത് പ്രതിദിനം ഏകദേശം 2000-2500 ടൺ ആണെന്ന് കണക്കപ്പെടുന്നു. ഇതിന്റെ ഏകദേശം 60 ശതമാനം മാത്രമാണ് നമ്മൾ ഉത്പാദിപ്പിക്കുന്നത്. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സി. എം. എഫ്. ആർ. ഐ) നടത്തിയ പഠനമനുസരിച്ച് കേരളത്തിലെ മത്സ്യഉപഭോഗം ഇനിയും വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. അപ്പോൾ മത്സ്യസമ്പത്തിന്റെ ശോഷണത്തിന് ഇടവരുത്തുന്ന കാര്യങ്ങളാകരുത് ചെയ്യേണ്ടത്.മറിച്ച് മത്സ്യസമ്പത്തിന്റെ പോഷണത്തിന് അനുകൂലമായതും, മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സുസ്ഥിരമായ സാമ്പത്തിക-ഭൗതിക-സാമൂഹിക വികസനം ലക്ഷ്യമാക്കി കൊണ്ടുള്ള പദ്ധതികളായിരിക്കണം ആവിഷ്കരിക്കേണ്ടതും നടപ്പിലാക്കേണ്ടതും. എന്നാൽ വികസനം എന്നപേരിൽ സർക്കാരുകൾ നടപ്പിലാക്കുന്ന പദ്ധതികളെല്ലാം തന്നെ മത്സ്യത്തൊഴിലാളികളുടെ ദൈനംദിന ജീവിതത്തെ ഏറെ പ്രതികൂലമായി ബാധിക്കുന്നവയാണ്.
ഒരു ലോകകോർപ്പറേറ്റ് മുതലാളിയായ അദാനിക്ക് മാത്രം ലാഭം ഉണ്ടാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ നിർമ്മിക്കുന്ന അദാനിയുടെ വിഴിഞ്ഞം തുറമുഖത്തിന്റെ പണികൾ നടക്കുന്നതിന്റെ ഫലമായി സ്വന്തം കിടപ്പാടവും, തൊഴിലിടങ്ങളും കണ്മുന്നിൽ നിന്നും അതിവേഗം മാഞ്ഞുപോകുന്നതുകണ്ട് അതിജീവന സമരരംഗത്ത് ഇറങ്ങിയവരാണ് വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ. തുറമുഖനിർമ്മാണത്തിലെ ഒരു ഘടകം, കടൽ ഡ്രജ്ജ് ചെയ്ത് ആഴംകൂട്ടി ആ മണ്ണെടുത്ത് വിഴിഞ്ഞത്തിന് തെക്കുവശം കരയിൽ നിക്ഷേപിച്ച് കടൽതീരം നികത്തിയെടുത്ത് ആ സ്ഥലം അദാനിയ്ക്ക് ഉപയോഗിക്കാമെന്നതാണ്. അങ്ങനെ നടത്തുന്ന ഡ്രജ്ജിങ്ങിന്റെ മൂന്നിലൊന്ന് ഭാഗം മാത്രമേ ഇതുവരെ പൂർത്തിയായിട്ടുള്ളൂവെന്ന് വിവരാവകാശ നിയമപ്രകാരം കമ്പനി തന്നെ നൽകിയ മറുപടിയിൽ നിന്ന് വ്യക്തമാണ്. ഇത്രയും ചെറിയൊരു ഭാഗം കടൽ കുഴിച്ചപ്പോൾ തന്നെ അതിന്റെ അനന്തരഫലമെന്നോണം വിഴിഞ്ഞത്തിന് വടക്ക് ഭാഗങ്ങളിലുള്ള തീരങ്ങൾ നഷ്ടമാകുകയും, വീടും തൊഴിൽസ്ഥലങ്ങളും കടലെടുക്കുകയും ചെയ്തിട്ടുണ്ട്.
വിഴിഞ്ഞം സമരസമിതിയുമായി ഉണ്ടാക്കിയ ഒത്തുതീർപ്പ് വ്യവസ്ഥകളിൽ പ്രധാനമായതായിരുന്നു തുറമുഖ നിർമ്മാണത്തിന്റെ ഫലമായുണ്ടാകുന്ന ആഘാതത്തെക്കുറിച്ച് പഠിക്കാൻ ഒരു സമിതിയെ നിയോഗിക്കുമെന്നും, ആ സമിതിയുടെ പഠനറിപ്പോർട്ട് അതിവേഗം ലഭ്യമാക്കും എന്നത്. വിഴിഞ്ഞം തുറമുഖനിർമാണം മൂലം തീരശോഷണം സംഭവിക്കുന്നുണ്ടോ, ഉണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള മാർഗങ്ങൾ തുടങ്ങിയ കാര്യങ്ങൾ നിർദ്ദേശിക്കാനായി എം. ഡി. കുലാഡെയുടെ നേതൃത്വത്തിൽ നിയോഗിച്ച പഠനസമിതിയുടെ റിപ്പോർട്ട് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. എന്നാൽ സമര സമിതി പ്രമുഖ സമുദ്രശാസ്ത്രഞ്ജൻ ഡോക്ടർ കെ.വി തോമസ് അദ്ധ്യക്ഷനായ ഒരു ജനകീയ പഠന സമിതിയെ വിഷയം ഗൗരവമായി പഠിക്കാൻ നിയോഗിക്കുകയുണ്ടായി. ജനകീയപഠന സമിതി അടുത്തിടെ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. തെറ്റായ വിവരങ്ങൾ നൽകിയാണ് തുറമുഖ കമ്പിനി തുറമുഖനിർമ്മാണത്തിന് അനുമതി വാങ്ങിയതെന്ന് പറയുന്ന റിപ്പോർട്ട്, സമരകാലത്ത് മത്സ്യത്തൊഴിലാളികൾ ഉയർത്തിയ ആശങ്കകൾ പൂർണ്ണമായും ശരിയായിരുന്നെന്നും, വിഴിഞ്ഞം അദാനിപോർട്ട് സാമ്പത്തികമായി ലാഭകരമാകില്ലെന്നും, തുറമുഖം മൂലമുണ്ടാകാൻ പോകുന്ന നഷ്ടം വളരെവലുതാണെന്നും ചൂണ്ടികാട്ടുന്നുണ്ട്.
Devadas Clappana
നൂറുശതമാനവും അത് അങ്ങനെ തന്നെയാണ്
Uvve uvve
OOMPI -ORGANISED OOMMEN MASTER PORT OF INDIA
Evanu Nanamille? Oola
ഇല്ല, ഈ പദ്ധതിയിൽ ഞങ്ങൾക്ക് പങ്കില്ല എന്നു പറയുന്ന രാഷ്ട്രീയക്കാരെ കാണാൻ അധികകാലം കാത്ത് നിൽക്കേണ്ടി വരില്ല.
ആരുടെ കുഞ്ഞായാലും ഇത് മത്സ്യത്തൊഴിലാളികളുടെ അന്തകൻ
---------------------------------------------------------------
വിഴിഞ്ഞം അദാനി തുറമുഖം.
========================
കേരളത്തിന്റെ തീരക്കടൽ, ലോകത്തിലെ തന്നെ പ്രധാനപ്പെട്ട മത്സ്യ പ്രജനന കേന്ദ്രവും ആവാസ വ്യവസ്ഥ ഉൾക്കൊള്ളുന്നതുമായ പ്രദേശമാണ്. അവിടങ്ങളിലുള്ള പ്രകൃതിദത്ത പാരുകളും, പാറകളും, കുഴികളുമൊക്കെ മത്സ്യത്തിന്റെ പ്രജനന-ആവാസ കേന്ദ്രങ്ങളാണ്. ഇവിടെ കടലിൽ നടത്തുന്ന ഏതൊരു ചെറിയ ഇടപെടലും, കടലിലും തീരത്തും നടത്തുന്ന നിർമ്മാണപ്രവർത്തനങ്ങളും കടലിന്റെ അടിത്തട്ടിനെ ഇളക്കിമറിക്കുകയും, പ്രകൃതിദത്തമായ പാരുകളേയും കടൽ പരിസ്ഥിതിയേയും നശിപ്പിക്കുകയും ചെയ്യും. ഇത് മത്സ്യസമ്പത്തിന്റെ പ്രജനന-ആവാസ വ്യവസ്ഥയെ തകർക്കുകയും അന്തിമമായി മത്സ്യസമ്പത്തിന്റെ ശോഷണത്തിന് കാരണമാകുകയും ചെയ്യും. കേരളത്തിലെ മത്സ്യത്തൊഴിലാളികളെ മാത്രമല്ല, പൊതുസമൂഹത്തിന്റെ ഭക്ഷ്യസുരക്ഷയേയും ഇത് സാരമായി ബാധിക്കും.
കേരള വികസന റിപ്പോർട്ട് 2021(കേരള സംസ്ഥാന പ്ലാനിങ് ബോർഡ്) പ്രകാരം സംസ്ഥാനത്തെ മത്സ്യ ഉപഭോഗം പ്രതിവർഷം ഏകദേശം 9.12 ലക്ഷം ടൺ, അതായത് പ്രതിദിനം ഏകദേശം 2000-2500 ടൺ ആണെന്ന് കണക്കപ്പെടുന്നു. ഇതിന്റെ ഏകദേശം 60 ശതമാനം മാത്രമാണ് നമ്മൾ ഉത്പാദിപ്പിക്കുന്നത്. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സി. എം. എഫ്. ആർ. ഐ) നടത്തിയ പഠനമനുസരിച്ച് കേരളത്തിലെ മത്സ്യഉപഭോഗം ഇനിയും വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. അപ്പോൾ മത്സ്യസമ്പത്തിന്റെ ശോഷണത്തിന് ഇടവരുത്തുന്ന കാര്യങ്ങളാകരുത് ചെയ്യേണ്ടത്.മറിച്ച് മത്സ്യസമ്പത്തിന്റെ പോഷണത്തിന് അനുകൂലമായതും, മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സുസ്ഥിരമായ സാമ്പത്തിക-ഭൗതിക-സാമൂഹിക വികസനം ലക്ഷ്യമാക്കി കൊണ്ടുള്ള പദ്ധതികളായിരിക്കണം ആവിഷ്കരിക്കേണ്ടതും നടപ്പിലാക്കേണ്ടതും. എന്നാൽ വികസനം എന്നപേരിൽ സർക്കാരുകൾ നടപ്പിലാക്കുന്ന പദ്ധതികളെല്ലാം തന്നെ മത്സ്യത്തൊഴിലാളികളുടെ ദൈനംദിന ജീവിതത്തെ ഏറെ പ്രതികൂലമായി ബാധിക്കുന്നവയാണ്.
ഒരു ലോകകോർപ്പറേറ്റ് മുതലാളിയായ അദാനിക്ക് മാത്രം ലാഭം ഉണ്ടാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ നിർമ്മിക്കുന്ന അദാനിയുടെ വിഴിഞ്ഞം തുറമുഖത്തിന്റെ പണികൾ നടക്കുന്നതിന്റെ ഫലമായി സ്വന്തം കിടപ്പാടവും, തൊഴിലിടങ്ങളും കണ്മുന്നിൽ നിന്നും അതിവേഗം മാഞ്ഞുപോകുന്നതുകണ്ട് അതിജീവന സമരരംഗത്ത് ഇറങ്ങിയവരാണ് വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ. തുറമുഖനിർമ്മാണത്തിലെ ഒരു ഘടകം, കടൽ ഡ്രജ്ജ് ചെയ്ത് ആഴംകൂട്ടി ആ മണ്ണെടുത്ത് വിഴിഞ്ഞത്തിന് തെക്കുവശം കരയിൽ നിക്ഷേപിച്ച് കടൽതീരം നികത്തിയെടുത്ത് ആ സ്ഥലം അദാനിയ്ക്ക് ഉപയോഗിക്കാമെന്നതാണ്. അങ്ങനെ നടത്തുന്ന ഡ്രജ്ജിങ്ങിന്റെ മൂന്നിലൊന്ന് ഭാഗം മാത്രമേ ഇതുവരെ പൂർത്തിയായിട്ടുള്ളൂവെന്ന് വിവരാവകാശ നിയമപ്രകാരം കമ്പനി തന്നെ നൽകിയ മറുപടിയിൽ നിന്ന് വ്യക്തമാണ്. ഇത്രയും ചെറിയൊരു ഭാഗം കടൽ കുഴിച്ചപ്പോൾ തന്നെ അതിന്റെ അനന്തരഫലമെന്നോണം വിഴിഞ്ഞത്തിന് വടക്ക് ഭാഗങ്ങളിലുള്ള തീരങ്ങൾ നഷ്ടമാകുകയും, വീടും തൊഴിൽസ്ഥലങ്ങളും കടലെടുക്കുകയും ചെയ്തിട്ടുണ്ട്.
വിഴിഞ്ഞം സമരസമിതിയുമായി ഉണ്ടാക്കിയ ഒത്തുതീർപ്പ് വ്യവസ്ഥകളിൽ പ്രധാനമായതായിരുന്നു തുറമുഖ നിർമ്മാണത്തിന്റെ ഫലമായുണ്ടാകുന്ന ആഘാതത്തെക്കുറിച്ച് പഠിക്കാൻ ഒരു സമിതിയെ നിയോഗിക്കുമെന്നും, ആ സമിതിയുടെ പഠനറിപ്പോർട്ട് അതിവേഗം ലഭ്യമാക്കും എന്നത്. വിഴിഞ്ഞം തുറമുഖനിർമാണം മൂലം തീരശോഷണം സംഭവിക്കുന്നുണ്ടോ, ഉണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള മാർഗങ്ങൾ തുടങ്ങിയ കാര്യങ്ങൾ നിർദ്ദേശിക്കാനായി എം. ഡി. കുലാഡെയുടെ നേതൃത്വത്തിൽ നിയോഗിച്ച പഠനസമിതിയുടെ റിപ്പോർട്ട് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. എന്നാൽ സമര സമിതി പ്രമുഖ സമുദ്രശാസ്ത്രഞ്ജൻ ഡോക്ടർ കെ.വി തോമസ് അദ്ധ്യക്ഷനായ ഒരു ജനകീയ പഠന സമിതിയെ വിഷയം ഗൗരവമായി പഠിക്കാൻ നിയോഗിക്കുകയുണ്ടായി. ജനകീയപഠന സമിതി അടുത്തിടെ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. തെറ്റായ വിവരങ്ങൾ നൽകിയാണ് തുറമുഖ കമ്പിനി തുറമുഖനിർമ്മാണത്തിന് അനുമതി വാങ്ങിയതെന്ന് പറയുന്ന റിപ്പോർട്ട്, സമരകാലത്ത് മത്സ്യത്തൊഴിലാളികൾ ഉയർത്തിയ ആശങ്കകൾ പൂർണ്ണമായും ശരിയായിരുന്നെന്നും, വിഴിഞ്ഞം അദാനിപോർട്ട് സാമ്പത്തികമായി ലാഭകരമാകില്ലെന്നും, തുറമുഖം മൂലമുണ്ടാകാൻ പോകുന്ന നഷ്ടം വളരെവലുതാണെന്നും ചൂണ്ടികാട്ടുന്നുണ്ട്.
Devadas Clappana
പിന്നെ എന്തേ ഭരണതുടർച്ച കിട്ടാത്തേ
Cpm cash aarthy. Panda gal SFI kapalikar kalapakkar nirodhikkanam SFI ye
Udf and ldf ine nambinal avar umbinal🤣🤣appo kanunnavan appan anu ivammarkk
Oc❤❤❤❤❤❤❤
കറക്റ്റ്, കോൺഗ്രസ്
Umman chandi❤❤
പൊട്ടൻ സതീശൻ